Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

19.5 കോടിയില്‍ തൃശൂരില്‍ പണിത വ്യവസായ സമുച്ചയത്തില്‍ വരേണ്ട 69 സംരംഭകരും വന്നില്ല; 27 പേര്‍ തമിഴ്നാട്ടില്‍ പോയി; ഇതോ വ്യവസായസൗഹൃദം

കേരളത്തിലെ വ്യവസായവകുപ്പ് 2016ല്‍ 19.5 കോടി രൂപയില്‍ തൃശൂരിലെ പുഴയ്‌ക്കല്‍ പാടത്ത് പണിതീര്‍ത്ത ഒരു ലക്ഷം ചതുരശ്ര അടിയുള്ള വ്യവസായ സമുച്ചയത്തില്‍ വരേണ്ടിയിരുന്നത് 69 സംരംഭകര്‍. പക്ഷെ ഒരാള്‍ പോലും ഇതുവരെയും വന്നില്ല. എന്ന് മാത്രമല്ല, ഇതിലെ 27 പേര്‍ തമിഴ്നാട്ടില്‍ വ്യവസായം ആരംഭിയ്‌ക്കാന്‍ പോവുകയും ചെയ്തു.

Janmabhumi Online by Janmabhumi Online
Jul 23, 2022, 07:10 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍:കേരളത്തിലെ വ്യവസായവകുപ്പ് 2016ല്‍ 19.5 കോടി രൂപയില്‍ തൃശൂരിലെ പുഴയ്‌ക്കല്‍ പാടത്ത് പണിതീര്‍ത്ത ഒരു ലക്ഷം ചതുരശ്ര അടിയുള്ള വ്യവസായ സമുച്ചയത്തില്‍ വരേണ്ടിയിരുന്നത് 69 സംരംഭകര്‍. പക്ഷെ ഒരാള്‍ പോലും ഇതുവരെയും വന്നില്ല. എന്ന് മാത്രമല്ല, ഇതിലെ 27 പേര്‍ തമിഴ്നാട്ടില്‍ വ്യവസായം ആരംഭിയ്‌ക്കാന്‍ പോവുകയും ചെയ്തു.  

‘നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനം’ എന്ന വ്യവസായ വകുപ്പിന്റെ പ്രചാരണവാക്യം ഇവിടെ എത്തുമ്പോള്‍ നിരര്‍ത്ഥകമാവുന്നു. 2016ല്‍ പുഴയ്‌ക്കല്‍ പാടത്തെ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇവിടെ വ്യവസായസംരംഭം നടത്തേണ്ട 69 സംരംഭകരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. പക്ഷെ ആറ് വര്‍ഷമായിട്ടും ഒരാള്‍ക്ക് പോലും സ്ഥലം നല്‍കിയില്ല.  

ഇതോടെ മടുത്ത ചിലര്‍ തമിഴ്നാട് സംരംഭകരെ ആകര്‍ഷ വ്യവസ്ഥകള്‍ നീട്ടി ക്ഷണിക്കുന്നത് കണ്ടു. തമിഴ്നാടിലെ മധുക്കരയില്‍ ആരംഭിച്ച പുതിയ വ്യവസായ പാര്‍ക്കിലേക്ക് പുഴയ്‌ക്കലില്‍ വരേണ്ട 18 പേര്‍ പോയി. തമിഴ്നാട്ടിലെ പാര്‍ക്കില്‍ പുഴയ്‌ക്കലിലേതിനേക്കാള്‍ 50 ശതമാനം കുറവാണ് വാടക. 24 മണിയ്‌ക്കൂറും വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിയ്‌ക്കും.  മറ്റൊരു ഒമ്പതുപേര്‍ കര്‍ണ്ണാടകയിലേക്ക് പോയി. 

പുഴയ്‌ക്കലിലെ വ്യവസായ സമുച്ചയത്തിലെ ഒന്നാംഘട്ടമാണ് 19.5 കോടി ചെലവഴിച്ച് നിര്‍മ്മിച്ചത്. ഇതില്‍ ആദ്യം വെള്ളവും വൈദ്യുതിയും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിച്ഛേദിച്ചു. ഒന്നാംഘട്ടത്തില്‍ എത്തേണ്ട 69 പേരില്‍ ഒരാള്‍ക്കും സ്ഥലം നല്‍കിയില്ലെന്നു മാത്രമല്ല, വീണ്ടും 23 കോടി ചെലവിട്ട് രണ്ടാം ഘട്ട സമുച്ചയും പണിയുകയും ചെയ്തു.  

എന്നാല്‍ ഈ കെട്ടിടത്തിലേക്ക് ഉദ്ഘാടനത്തിനെത്തിയ വ്യവസായമന്ത്രിയുടെ കാര്‍ പോലും സുഗമമായി വന്നുപോകാനുള്ള സൗകര്യം ഇവിടെയില്ലായിരുന്നു. 11.41 ഓക്കറിലാണ് ഒന്നും രണ്ടും ഘട്ട സമുച്ചയങ്ങള്‍ പണിതീര്‍ത്തത്. ആകെ അഞ്ച് സമുച്ചയങ്ങളാണ് ഉദ്ദേശിക്കുന്നത്. 500 കോടിയുടെ നിക്ഷേപവും 5000 പേര്‍ക്ക് തൊഴിലും നല്‍കുമെന്നാണ് വ്യവസായവകുപ്പ് കൊട്ടിഘോഷിച്ചിരുന്നത്. 

Tags: പുഴക്കല്‍ പാടം വ്യവസായ സമുച്ചയംകേരള വ്യവസായ വകുപ്പ്Industryസംരംഭകന്‍എ.സി. മൊയ്തീന്‍പി. രാജീവ്Industrial parkപുഴയ്ക്കല്‍ പാട
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

Travel

ഇന്ത്യയിലുടനീളമുള്ള വിനോദ സഞ്ചാര യാത്രകൾ സുരക്ഷിതവും എളുപ്പവുമാണ് ; സിംഗപ്പൂരുകാർക്ക് ഇഷ്ടം ഉത്തർപ്രദേശിനെ

India

പുതിയതായി ജോലിക്ക് കയറുന്നവർക്ക് സർക്കാർ ശമ്പളം നൽകും; 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകാൻ 2 ലക്ഷം കോടി

India

ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം കയറ്റുമതിയില്‍ നേടിയത് 239 ശതമാനം വര്‍ദ്ധനവ്

പുതിയ വാര്‍ത്തകള്‍

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

പോലീസുകാരൻ മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ കിടന്നുറങ്ങി; സസ്പെൻഡ് ചെയ്ത് കമ്മീഷണർ തോംസൺ ജോസ്

മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട: ‘വൈറ്റ് വെയിൽ’ ഓപ്പറേഷനിൽ പിടികൂടിയത് 55 കോടി രൂപയുടെ ഹെറോയിനും കറുപ്പും

ദേശസ്നേഹികളായ സഖാക്കൾക്ക് സ്വാഗതം, നിർഭരായി കടന്നുവരൂ : ഭാരത് മാതാവിന്റെ ചിത്രം പ്രചരിപ്പിച്ച സിപിഐ കോട്ടയം നേതൃത്വത്തിന് അഭിനന്ദനങ്ങൾ

23 വയസ് പ്രായവ്യത്യാസം, 60 വയസുള്ള എനിക്ക് നായിക 37കാരി;പ്രായത്തെ കുറിച്ചുള്ള ചിന്ത എനിക്ക് വന്നിരുന്നു: ആമിര്‍ ഖാന്‍

വിശ്വസംവാദകേന്ദ്രം കെ.കുഞ്ഞിക്കണ്ണനെ ആദരിക്കുന്നു

‘ലഹരി വേണ്ട ഭായ്’ വാര്‍ത്തയ്‌ക്ക് കൃഷ്ണശര്‍മ്മ മാധ്യമ പുരസ്‌കാരം

ഹരി എസ്. കര്‍ത്ത ഗവര്‍ണറുടെ ഒഎസ്ഡി

ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ : ഇനി ആക്രമണം തുടർന്നാൽ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുമെന്ന് ഭീഷണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies