Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം മറന്നു വലിയ അരയനെ

വേലുത്തമ്പി ദളവയുടെ ആഹ്വാനത്തിന്റെ ആവേശത്തിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ചെമ്പില്‍ അരയന്‍ തീരുമാനിച്ചത്. 1808 ഡിസംബര്‍ 29ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തിലുള്ള സൈന്യം, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ റസിഡന്റ് കോളിന്‍ മെക്കാളെയുടെ വസതിയായിരുന്ന ബോള്‍ഗാട്ടി പാലസ് ആക്രമിച്ചു. ഓടിവള്ളങ്ങളില്‍ കായലിലൂടെ എത്തിയ സൈന്യം പുലര്‍ച്ചെ അരയന്റെ നേതൃത്വത്തില്‍ പാലസ് വളഞ്ഞ് അതിനുള്ളിലേക്ക് ഇരച്ചുകയറി. പക്ഷേ, മെക്കാളയെ പിടികൂടാനായില്ല.

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Jul 14, 2022, 10:06 am IST
in Kerala
ചെമ്പില്‍ അനന്തപദ്മനാഭന്‍ കങ്കുമരന്‍, വലിയ അരയന്റെ സമാധി

ചെമ്പില്‍ അനന്തപദ്മനാഭന്‍ കങ്കുമരന്‍, വലിയ അരയന്റെ സമാധി

ബ്രിട്ടീഷ് പടയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ വേലുത്തമ്പിയും പാലിയത്തച്ചനും തീര്‍ത്ത ആസൂത്രിത സമരരംഗത്തെ ധീരനായ പോരാളിയായിരുന്നു ചെമ്പില്‍ അനന്തപദ്മനാഭന്‍ കങ്കുമരന്‍ എന്ന ചെമ്പില്‍ വലിയ അരയന്‍. തിരുവിതാംകൂറിന്റെ നാവികസേനാ പടത്തലവന്‍. കേരളം ഓര്‍ക്കാന്‍ മറന്ന സ്വാതന്ത്ര്യ സമര സേനാനായകന്‍. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പില്‍ 1741 ഏപ്രില്‍ 13ന് ജനിച്ച കുങ്കുമരന്റെ ഓര്‍മ്മകളോട് നാട് നീതി കാട്ടിയിട്ടില്ല.  

വേലുത്തമ്പി ദളവയുടെ ആഹ്വാനത്തിന്റെ ആവേശത്തിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ചെമ്പില്‍ അരയന്‍ തീരുമാനിച്ചത്. 1808 ഡിസംബര്‍ 29ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തിലുള്ള സൈന്യം, ഈസ്റ്റ്  ഇന്ത്യാ കമ്പനിയുടെ റസിഡന്റ് കോളിന്‍ മെക്കാളെയുടെ വസതിയായിരുന്ന ബോള്‍ഗാട്ടി പാലസ് ആക്രമിച്ചു. ഓടിവള്ളങ്ങളില്‍ കായലിലൂടെ എത്തിയ സൈന്യം പുലര്‍ച്ചെ അരയന്റെ നേതൃത്വത്തില്‍ പാലസ് വളഞ്ഞ് അതിനുള്ളിലേക്ക് ഇരച്ചുകയറി. പക്ഷേ, മെക്കാളയെ പിടികൂടാനായില്ല.

വൈക്കം പദ്മനാഭപിള്ള, ആലംകോട് സര്‍വ്വാധികാരി കുഞ്ഞിക്കുട്ടി പിള്ള, കരുമാടി ഗോപാലപിള്ള, കൊച്ചുശങ്കരപ്പിള്ള, പാലിയത്ത് കോമിയച്ചന്‍ എന്നിവര്‍ക്കൊപ്പം എത്തിയ വലിയ അരയന്റെ നേതൃത്വത്തിലുള്ള സൈന്യത്തിനെതിരെ ചെറുത്ത് നില്‍പ്പിനുപോലും തയ്യാറാകാതെ ഫോര്‍ട്ട് കൊച്ചിയിലേക്ക് മെക്കളെ കടന്നുകളഞ്ഞു.  ഇതിലുള്ള രോഷം വലിയ അരയന്‍ തീര്‍ത്തത് ഏഴ് നിലകളുള്ള വെള്ളിവിളക്ക് വെട്ടിവീഴ്‌ത്തിയാണ്. മെക്കാളെ തലനാരിഴക്ക് രക്ഷപ്പെട്ടതിന് പിന്നാലെ ചെമ്പില്‍ അരയനെ ബ്രിട്ടീഷ് പട്ടാളം പിടികൂടി.

അരയനെ പിഴയടപ്പിച്ചു തൂക്കുമരത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും, ബ്രിട്ടീഷ് സേന ക്രൂരമായ മര്‍ദ്ദനമുറകളാണ് അദ്ദേഹത്തിനുമേല്‍ അഴിച്ചുവിട്ടത്. നിരന്തരമായ കൊടിയ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ആ ധീര യോദ്ധാവ്  നാട് നീങ്ങി. രക്തസാക്ഷിത്വം വരിച്ച അരയന്റെ പിന്‍മുറക്കാരായിരുന്നു തുടര്‍ന്ന് തിരുവിതാംകൂര്‍ രാജവംശത്തിന്റ നാവിക പടത്തലവന്മാര്‍.

ബോള്‍ഗാട്ടി പാലസ് ആക്രമണം സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന അധ്യായമാണ്. എന്നാല്‍ ചെമ്പില്‍ അരയന്റെ പേരില്‍ ഒരു സ്മാരകവും നാളിതുവരെ ഉയര്‍ന്നില്ല. അരയന്റെ പിന്‍മുറക്കാര്‍ക്കും വേണ്ടത്ര പരിഗണന ജനാധിപത്യ ഭരണത്തില്‍ നിന്നും ലഭിക്കുകയുണ്ടായില്ല. ചെമ്പില്‍ വലിയ അരയന്‍ ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി ഡിസംബര്‍ 29 വലിയ അരയന്‍ രക്തസാക്ഷി ദിനമായി ആചരിക്കണമന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്കിയെങ്കിലും നടപടിയായില്ല.

വൈക്കത്തിന് വടക്ക് ചെമ്പ് എന്ന ഗ്രാമത്തിലാണ് ചെമ്പില്‍ വലിയ അരയന്റെ തൈലംപറമ്പ് തറവാട്. തിരുവിതാംകൂര്‍ രാജചിഹ്നമായ ശംഖ് നാലുകെട്ടില്‍ പതിച്ചിട്ടുള്ള വീടാണിത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വാളുകള്‍, ഓടിവള്ളം എന്നിവ ഇവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നു തന്നയാണ് സമാധി മണ്ഡപവും. വലിയ അരയന്റെ ഏഴാം തലമുറയില്‍പ്പെട്ട അജിത്ത് ആണ് വൈക്കത്തെ തൈലംപറമ്പില്‍ തറവാട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്.

Tags: ആസാദി ക അമൃത് മഹോത്സവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.