Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ വിവരങ്ങള്‍ പാക് സൈന്യത്തിന് കൈമാറി; ഐഎസ്ഐക്ക് വേണ്ടിയും ചാരപ്രവര്‍ത്തനം നടത്തി; നേതാക്കള്‍ സഹായിച്ചെന്നും പാക് മാദ്ധ്യമപ്രവര്‍ത്തകന്‍

2005നും 2011നും ഇടയില്‍ താന്‍ പലതവണ ഇന്ത്യ സന്ദര്‍ശിച്ചതായും പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) സന്ദര്‍ശനവേളയില്‍ താന്‍ ശേഖരിച്ച വിവരങ്ങള്‍ കൈമാറിയതായും പാക് യൂട്യൂബറുമായുള്ള അഭിമുഖത്തില്‍ മിര്‍സ അവകാശപ്പെട്ടു. ഷക്കില്‍ ചൗധരി ചോദിച്ച ഒരു ചോദ്യത്തിന് മറുപടി ഉത്തരം നല്‍കിയതാണ് മിര്‍സ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 06:04 pm IST
in India

ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ഇന്ത്യയില്‍ നിന്ന് നിരവധി തവണ ചാരവൃത്തി നടത്തിയെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സ. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ പാക് മാധ്യമപ്രവര്‍ത്തകനായ നുസ്രത്ത് മിര്‍സ ഷക്കില്‍ ചൗധരിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്.  

2005നും 2011നും ഇടയില്‍ താന്‍ പലതവണ ഇന്ത്യ സന്ദര്‍ശിച്ചതായും പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) സന്ദര്‍ശനവേളയില്‍ താന്‍ ശേഖരിച്ച വിവരങ്ങള്‍ കൈമാറിയതായും പാക് യൂട്യൂബറുമായുള്ള അഭിമുഖത്തില്‍ മിര്‍സ അവകാശപ്പെട്ടു. ഷക്കില്‍ ചൗധരി ചോദിച്ച ഒരു ചോദ്യത്തിന് മറുപടി ഉത്തരം നല്‍കിയതാണ് മിര്‍സ.

ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളുണ്ട്. അതില്‍ 15 എണ്ണം ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അക്കാലത്ത് ലോക്സഭയിലും രാജ്യസഭയിലും 56 മുസ്ലീം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവര്‍ എല്ലാവരുമായും തനിക്ക് സൗഹൃദബന്ധമുണ്ടായിരുന്നു. അവര്‍ നിരവധി സഹായങ്ങളും ചെയ്ത് തന്നിട്ടുണ്ടെന്ന് മിര്‍സ പറഞ്ഞു.

പാകിസ്ഥാന്റെ നിലനില്‍പ്പിന് ഇന്ത്യ ഭീഷണിയായിരുന്നെങ്കില്‍ എന്തുകൊണ്ട് പാക് ചാരന്മാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചില്ല എന്നായിരുന്നു ചോദ്യം. 2005ല്‍ ചണ്ഡീഗഢിലും 2006ല്‍ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മിര്‍സ അതിന് മറുപടി നല്‍കി.  

കൊല്‍ക്കത്ത, പട്ന, തുടങ്ങിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ‘സാധാരണയായി, ഇന്ത്യയിലേക്കുള്ള വിസയ്‌ക്ക് അപേക്ഷിക്കുമ്പോള്‍, മൂന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍, അക്കാലത്ത് ഏഴ് നഗരങ്ങളിലേക്ക് വിസ ലഭിക്കാന്‍ എന്നെ സഹായിച്ചത് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് കസൂരിയായിരുന്നു. ഇന്ത്യ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ആ യാത്രകളിലൂടെ ഞാന്‍ മനസിലാക്കി. ഇന്ത്യന്‍ മുസ്ലീങ്ങള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ പഠിച്ചു. ഇന്ത്യയിലെ ഉറുദു പത്രങ്ങളുടെ എല്ലാ എഡിറ്റര്‍മാരുമായും എന്റെ ചങ്ങാതികളായിരുന്നു . പല വാര്‍ത്താ ചാനല്‍ ഉടമകളും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇന്ത്യ സന്ദര്‍ശിച്ചപ്പോഴെല്ലാം അവര്‍ക്ക് ഞാന്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്’ മിര്‍സ വ്യക്തമാക്കി.

2010 ല്‍ അന്നത്തെ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരി തീവ്രവാദത്തെക്കുറിച്ചുള്ള ഒരു സെമിനാറിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. ഈ വിഷയത്തില്‍ താന്‍ വിദഗ്ധനല്ലെന്ന് അറിയിച്ചെങ്കിലും തങ്ങള്‍ മുഗളന്മാരായത് കൊണ്ടും വര്‍ഷങ്ങളോളം ഇന്ത്യ ഭരിച്ചത് കൊണ്ടും അവരുടെ സംസ്‌കാരം താന്‍ മനസിലാക്കിയിരുന്നു. ഇന്ത്യക്കാരുടെ അവരുടെ ബലഹീനതകള്‍ തനിക്കറിയാം. രാജ്യത്ത് നിന്നും ഇത്തരത്തില്‍ നിരവധി വിവരങ്ങളും ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് മിര്‍സ പറഞ്ഞു. 2011ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, ദ മില്ലി ഗസറ്റിന്റെ പബ്ലിഷറായ സഫറുല്‍ ഇസ്ലാം ഖാനെ കണ്ടിരുന്നതായും മിര്‍സ വെളിപ്പെടുത്തി.

ഇന്ത്യയില്‍ നിന്നും ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരുന്ന പാകിസ്ഥാനിലെ രാഷ്‌ട്രീയ നേതാക്കളെയും മിര്‍സ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. പാകിസ്താനില്‍ ഒരു പുതിയ ചീഫ് വരുമ്പോള്‍, അദ്ദേഹം മുന്‍ മേധാവി ചെയ്ത ജോലികള്‍ തുടച്ചുനീക്കും. താന്‍ നല്‍കിയ വിവരങ്ങള്‍ സൈനിക വിഭാഗം ഉപയോഗിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോ എന്നും അവര്‍ ചോദിച്ചിട്ടുണ്ട്. ഇന്ത്യയിലെ നേതൃത്വത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് കണ്ടെത്താനായില്ല. എഫ്എടിഎഫ് വന്നതിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും മിര്‍സ പറഞ്ഞു.

Tags: indiapakistanisispy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

India

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷൻ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.