Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നടുവേദനയ്‌ക്ക് ചികിത്സിക്കാന്‍ ക്യാന്‍സറിന്റെ മരുന്ന് നല്‍കി രോഗി മരിച്ച സംഭവത്തില്‍ തങ്കം ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

ഫെബ്രവരി അഞ്ചിന് നടുവേദനയെത്തുടര്‍ന്ന് സാവിത്രിയെ തങ്കം ആശുപ്ത്രിയില്‍ ചികിത്സയ്‌ക്കായി എത്തിച്ചത്.അവിടെ നിന്ന് മരുന്ന് നല്‍കി. മരുന്ന് കഴിച്ചത് മുതല്‍ ശരീരിക അസ്വസ്ഥതകളും, ശരീരമാസകലം പുണ്ണ് ഉണ്ടാവുകയും ചെയ്തു.മറ്റൊരാശുപ്ത്രില്‍ നടത്തിയ പരിശോധനയില്‍ മരുന്ന് മാറിയതായി കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 11:55 am IST
in Palakkad

പാലക്കാട്: തങ്കം ആശുപ്ത്രിയക്കെതിരെ വീണ്ടും കടുത്ത ആരോപണം. നടുവേദനയ്‌ക്കായി എത്തിയ രോഗിയ്‌ക്ക് ക്യാന്‍സറിനുളള മരുന്നാണ് നല്‍കിയതെന്നും, പാര്‍ശ്വഫലങ്ങള്‍ മൂലമാണ് രോഗിമരിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.പഴമ്പാലക്കോട് സ്വദേശിനി സാവിത്രിയാണ് മരുന്ന് മാറി നല്‍കിയത് മൂലം മരണപ്പെട്ടത്.കഴിഞ്ഞ വര്‍ഷം ഫെബ്രവരിയിലാണ് സംഭവം ഉണ്ടായത്.

ഫെബ്രവരി അഞ്ചിന് നടുവേദനയെത്തുടര്‍ന്ന് സാവിത്രിയെ തങ്കം ആശുപ്ത്രിയില്‍ ചികിത്സയ്‌ക്കായി എത്തിച്ചത്.അവിടെ നിന്ന് മരുന്ന് നല്‍കി. മരുന്ന് കഴിച്ചത് മുതല്‍ ശരീരിക അസ്വസ്ഥതകളും, ശരീരമാസകലം പുണ്ണ് ഉണ്ടാവുകയും ചെയ്തു.മറ്റൊരാശുപ്ത്രില്‍ നടത്തിയ പരിശോധനയില്‍ മരുന്ന് മാറിയതായി കണ്ടെത്തി.അവസ്ഥ ഗുരുതരമായ സാവിത്രി മരിച്ചു. മരണശേഷം കുടുംബം പോലീസില്‍ പരാതി നല്‍കി.എന്നാല്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല.ആശുപത്രി അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായി സാവിത്രിയുടെ ഭര്‍ത്താവ് മോഹനന്‍ പറയുന്നു.

മരുന്ന് മാറി നല്‍കിയതോടെ ശരീരത്തില്‍ പുണ്ണ് ഉണ്ടാവുകയും, രക്തംവരുകയും ചെയ്തു, ആഹാരം കഴിക്കാന്‍ സാധിച്ചിരുന്നില്ല.വിദഗ്‌ദ്ധ ചികിത്സയക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അവിടെ നടത്തിയപരിശോധനയിലാണ് മരുന്ന് മാറിനല്‍കിയതായി ബന്ധുക്കള്‍ അറിയുന്നത്.മെത്തോട്രെക്‌സേറ്റ് എന്ന മരുന്നിനെക്കുറിച്ച് തങ്കം ആശുപത്രിയിലെ ഡോക്ടറോട് ചോദിച്ചപ്പോള്‍ ഈ മരുന്ന് പത്ത് പേര്‍ക്ക് കൊടുത്താല്‍ അഞ്ചുപേര്‍ മാത്രമെ രക്ഷപെടു എന്നും, അഞ്ച് പേര്‍ മരിക്കുമെന്നും, ഞങ്ങള്‍ എന്താണ് ചെയ്യുകയെന്നും പറഞ്ഞു.കേസിന് പോയതോടെ എന്തെങ്കിലും തന്ന് കോംപ്രമൈസിന് ശ്രമിക്കണമെന്നും പറഞ്ഞു.കഴിഞ്ഞ ദിവസം പ്രസവത്തെത്തുടര്‍ന്ന് യുവതിയും, കുഞ്ഞും മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം അനസ്‌തേഷ്യയിലെ തകരാര്‍ മൂലം യുവതി മരിച്ചു.തുടര്‍ന്നാണ് സാവിത്രയുടെ ബന്ധുക്കള്‍ വീണ്ടും പരാതിയുമായി സമീപിച്ചത്.

Tags: hospitalപാലക്കാട്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.