Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എ കെ ജി സെന്ററിന്റെ സ്വകാര്യത പോകും; ഋഷിരാജ് സിങ് സ്ഥാപിച്ച സിസിടിവി ‘സഖാക്കള്‍’ തല്ലിത്തകര്‍ത്തു

അന്ന് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്തില്ലായിരുന്നെങ്കില്‍ ബോംബെറിഞ്ഞവന്റെ മുഖം കൃത്യമായി കിട്ടുമായിരുന്നു.

Janmabhumi Online by Janmabhumi Online
Jul 2, 2022, 08:31 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ 2013 ല്‍ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണരായിരുന്ന ഋഷിരാജ് സിങ് ആണ് സിസിടിവി എന്ന മൂന്നാം കണ്ണ് നമ്മുടെ നിത്യ ജീവിതത്തിലേക്കു തുറന്നിട്ടത്.   തിരുവന്തപുരം നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം  ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും സിസിടിവി ക്യാമറകളും കണ്ണുതുറന്നിരിക്കുന്നത് ട്രാഫിക് സംവിധാനത്തെ കാര്യക്ഷമം ആക്കാനായിരുന്നു. 

ആദ്യ ഘട്ടത്തില്‍ തന്നെ സിസിടിവി സ്ഥാപിക്കപ്പെട്ട സ്ഥലമാണ് സിപിഎം സംസ്ഥാന ആസ്ഥാനം എകെജി സെന്ററിന്റെ  നേര്‍ മുന്‍വശം.  നാല്‍ക്കവല അണ് എന്നതായിരുന്നു കാരണം.  സ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സഖാക്കള്‍ സിസിടിവി തകര്‍ത്തു. ഊരിയെടുത്ത് ആക്രിക്കടയില്‍ കൊടുത്തു.  കാരണവും പറഞ്ഞു.  പാര്‍ട്ടി ആസ്ഥാനത്തേക്ക് വരുന്നവരുടേയും പോകുന്നവരുടേയും ഒക്കെ ചിത്രം ക്യാമറയില്‍ പതിയും. അത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്. കണ്ണൂരിലും മറ്റു കേസുകളില്‍ കുടുങ്ങിയ സഖാക്കള്‍ക്ക് ഒളിത്താവളം കൂടിയാണ് എകെജി സെന്റര്‍ എന്ന ആരോപണം ഉയര്‍ന്നുനിന്നിരുന്ന സമയം. ഏതായാലും തകര്‍ത്ത സിസിടിവി പുന:സ്ഥാപിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചില്ല. പാര്‍ട്ടിക്കാരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കേണ്ട എന്നു കരുതി.

അന്ന് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്തില്ലായിരുന്നെങ്കില്‍ ബോംബെറിഞ്ഞവന്റെ മുഖം കൃത്യമായി കിട്ടുമായിരുന്നു. മുഖവും മറ്റും കൂടുതല്‍ മിഴിവോടെ തിരിച്ചറിയാന്‍ സഹായിക്കുന്ന ക്യാമറയായിരുന്നു അവ.. കണ്‍ട്രോള്‍ റൂമില്‍ ഇരുന്നു തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന ലെന്‍സ് യഥേഷ്ടം ഇടത്തേക്കോ വലത്തേക്കോ ചലിപ്പിക്കാന്‍ കഴിയുന്ന, സൂം ചെയ്യാന്‍ കഴിയുന്ന ക്യാമറ.

 കേരള പൊലീസ് അടുത്തിടെ വാങ്ങിയ എഐ ക്യാമറകളും  അനുഭവത്തിന്റെ വെളിച്ചത്തില്‍ എകെജി സെന്ററിനടുത്തേക്ക് കൊണ്ടുപോയതേയില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക പോലെ നിയമം തെറ്റിച്ചു വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്താനാണു എഐ ക്യാമറകള്‍ ഉപയോഗിക്കുക. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളെ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പഠിച്ചാണ് സ്വയം നിയന്ത്രിത സംവിധാനം ഇത്തരം തീരുമാനങ്ങളിലെത്തുന്നത്.  

എകെജി സെന്റര്‍ സ്വന്തമായി സ്ഥാപിച്ച ചൈനീസ് കമ്പനിയുടെ സിസടിവി ക്യാമറയിലാണ് സ്‌കൂട്ടറിെലത്തി ബോംബെറിയുന്ന ആളിന്റെ ചിത്രം പതിഞ്ഞത്.  മുഖത്തിനും വണ്ടിയുടെ നമ്പറിനും തെളിച്ചമില്ലന്നു മാത്രം

Tags: AKG CentrecctvRishiraj Singh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓര്‍ക്കണം; ദിവ്യ എസ് അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, ബി ഗ്രേഡ് സിനിമയുടെ നിലവാരം

Kerala

അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ നിന്നും കാണാതായ 4 മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി, തട്ടിക്കൊണ്ടു പോയത് മറ്റൊരു രോഗിയുടെ കൂട്ടിരുപ്പുകാരി

Kerala

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നില്‍ പുലി

Kerala

വടക്കഞ്ചേരിയില്‍ വീട്ടില്‍ നിന്നും 45 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

കാര്യവട്ടം ഗവ.കോളജില്‍ റാഗിംഗ് ; കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്, തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും

ഇന്ത്യന്‍ വംശജ അഞ്ജലി സുദ് അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്സില്‍

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണില്‍ എസ്.എം.എസ്. മുഖേന ലഭിക്കണോ? വഴിയുണ്ട്

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies