Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയ-സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തട്ടുന്ന സംഘം സജീവം; വാളയാര്‍-മുണ്ടൂര്‍ മേഖല കള്ളക്കടത്തുകാരുടെ കേന്ദ്രം, യാത്രക്കാർ രക്ഷപ്പെടുന്നത് തലനാരിഴയ്‌ക്ക്

പുലര്‍ച്ചെയും, രാത്രി പത്തുമണിക്ക് ശേഷവുമാണ് വാഹനങ്ങള്‍ തട്ടിയെടുക്കുന്നത് വ്യാപകമാവുന്നത്.

Janmabhumi Online by Janmabhumi Online
Jun 29, 2022, 03:09 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: ദേശീയ – സംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചാ സംഘങ്ങള്‍ സജീവമാകുന്നു. കോയമ്പത്തൂര്‍ – പാലക്കാട്, പാലക്കാട് – തൃശ്ശൂര്‍, പാലക്കാട് – കോഴിക്കോട് ദേശീയപാതകളും, മുണ്ടൂര്‍ – തൂത സംസ്ഥാനപാതയും കേന്ദ്രീകരിച്ചാണ് കവര്‍ച്ചാസംഘങ്ങള്‍ ഇടമാക്കിയിട്ടുള്ളത്.

കോയമ്പത്തൂരില്‍ നിന്നും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഭാഗത്തേക്കും തൃശ്ശൂര്‍ നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള വാഹന യാത്രക്കാരാണ് ഇവരുടെ ലക്ഷ്യം. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള മേഖലയാണ് കള്ളക്കടത്തുകാരുടെ കേന്ദ്രമാവുന്നത്. പുലര്‍ച്ചെയും, രാത്രി പത്തുമണിക്ക് ശേഷവുമാണ് വാഹനങ്ങള്‍ തട്ടിയെടുക്കുന്നത് വ്യാപകമാവുന്നത്.

കോയമ്പത്തൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ഡിസംബറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന കേസില്‍ മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.  വേലിക്കാടിനടുത്ത് കാര്‍ തടഞ്ഞു നിര്‍ത്തി തമിഴ്‌നാട് സ്വദേശികളെ കൊള്ളയടിച്ച ഈ കാര്‍ തോലനൂരില്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് മുണ്ടൂര്‍ – തൂത സംസ്ഥാന പാതയില്‍ എഴക്കാട് ദമ്പതിമാരെ കൊള്ളയടിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കു പോകുന്നവരായിരുന്നു ഇവര്‍.  

കല്‍മണ്ഡപം – ശേഖരിപുരം ബൈപ്പാസിലും സമാനസംഭവം നടന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് തൃശ്ശൂരില്‍ നിന്നും കോയമ്പത്തൂരിലെ ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്വര്‍ണമടങ്ങിയ വാഹനം ഇത്തരത്തില്‍ കൊള്ളയടിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരുടെ ഇടനാഴിയാണ് കോയമ്പത്തൂര്‍- കോഴിക്കോട് ദേശീയപാത. കുഴല്‍പ്പണം കടത്തുന്നസംഘങ്ങളാണ് പലപ്പോഴും വാഹനം മാറി തട്ടിയെടുക്കുന്നതെങ്കിലും ഉടമകള്‍ക്ക് വാഹനം തിരിച്ചു കിട്ടാന്‍ സമയമേറെയെടുക്കും.

വാളയാര്‍, കസബ, ഹേമാംബിക, കോങ്ങാട്, കല്ലടിക്കോട് സ്റ്റേഷനുകളുടെ പരിധിയില്‍ പെടുന്നതാണ് കോയമ്പത്തൂര്‍- കോഴിക്കോട് ദേശീയപാതയും മുണ്ടൂര്‍ – തൂത സംസ്ഥാനപാതയും. കുഴല്‍പ്പണക്കടത്തുകാര്‍ പണം നഷ്ടപ്പെടുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ പോലീസിന് നല്‍കാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

വിജനമായ പാതയില്‍ പലപ്പോഴും അക്രമി സംഘങ്ങള്‍ വാഹനം തട്ടിയെടുക്കുമ്പോള്‍ വാഹനത്തിലുള്ളവര്‍ രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. തമിഴ്‌നാട്ടില്‍ നിന്നും സ്വര്‍ണം, പണം എന്നിവ മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് കടത്തുന്നത് പ്രധാനമായും വാളയാര്‍ വഴിയാണ്.

കൃത്യമായ രേഖയുള്ളവര്‍ക്ക് പലപ്പോഴും നഷ്ടപ്പെട്ട മുതലുകള്‍ തിരിച്ചുകിട്ടുമ്പോള്‍ രേഖയില്ലാത്ത പണവും മറ്റു വസ്തുക്കളും പലപ്പോഴും ഇത്തരത്തില്‍ തട്ടിയെടുക്കപ്പെട്ടാല്‍ വാഹനം കിട്ടിയാലും നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടാറില്ല.

Tags: highwayvehicleValayar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍പ്ലാസയിലും ആമ്പല്ലൂര്‍, പുതുക്കാട് ജംഗ്ഷനുകളിലും വാഹനങ്ങളുടെ നീണ്ട നിര

Kerala

ആലപ്പുഴയില്‍ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനമിടിച്ച് വയോധികന്‍ മരിച്ചു

Kerala

പാലിയേക്കരയിലെ ടോള്‍ ഗേറ്റ് : വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണമെന്ന് ഹൈക്കോടതി

Kerala

സി വി ആനന്ദബോസ് വാഹനവ്യൂഹം പുറകോട്ടെടുക്കാന്‍ നിര്‍ദേശം നല്‍കി,പ്രതിഷേധം കരഘോഷത്തിന് വഴിമാറി

Kerala

പാലക്കാട് വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies