Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി കഴിയുന്നതെല്ലാം ചെയ്തു; 1984 സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു?”- അമിത് ഷാ

ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സിഖ് വിരുദ്ധകലാപം കോണ്‍ഗ്രസ് എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചു.

Janmabhumi Online by Janmabhumi Online
Jun 25, 2022, 09:03 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സിഖ് വിരുദ്ധകലാപം കോണ്‍ഗ്രസ് എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചു.  

ഗോധ്രകലാപത്തിന് ശേഷമുണ്ടായ 2002ലെ ഗുജറാത്ത് കലാപത്തില്‍ കേന്ദ്ര സേനയെ രംഗത്തിറക്കാന്‍ വരെ ഗുജാറാത്ത് സര്‍ക്കാര്‍ ഒരുക്കമായിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷമായും കാലതാമസം കൂടാതെയും നടപടിയെടുത്തുവെന്ന് മുന്‍ പഞ്ചാബ് ഡിജിപി ആയിരുന്ന കെ.പി.എസ്. ഗില്‍ കണ്ടെത്തിയിരുന്നു. – അമിത് ഷാ പറഞ്ഞു.  

എന്നാല്‍ 2002ലെ കലാപത്തെതുടര്‍ന്ന് ഇപ്പോഴും കോണ്‍ഗ്രസ് മോദിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. 1984ലെ സിഖ് വിരുദ്ധ കലാപം അമര്‍ച്ച ചെയ്യാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്താണ് ചെയ്തത്. – അമിത് ഷാ ചോദിച്ചു.  

1984ലെ സിഖ് വിരുദ്ധ കലാപം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല. പഞ്ചാബില്‍ പോലും നിരവധി സിഖുകാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആസ്ഥാനം ദല്‍ഹിയില്‍ ആണ്. എന്നിട്ടും ഇത്രയധികം സിഖുകാര്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ടിട്ടും ഒരു നടപടിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തില്ല. ഈ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ ഒരൊറ്റ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐടി) പ്പോലും നിയോഗിച്ചില്ല. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. – ഷാ പറഞ്ഞു.  

ഗുജറാത്തിലെ കലാപം അടിച്ചമര്‍ത്താന്‍ അന്ന് മോദി ആവുന്നതെല്ലാം ചെയ്തിരുന്നു. ഞാന്‍ അന്നത്തെ സാഹചര്യം അടുത്ത് നിരീക്ഷിക്കുകയായിരുന്നു. ഒരു മുഖ്യമന്ത്രിയും ഈ സാഹചര്യത്തെ ഇതുപോലെ നിശ്ചയദാര്‍ഡ്യത്തോടെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല. ലാത്തിച്ചാര്‍ജ്ജ്, വെടിവെപ്പ് എല്ലാം കലാപം നിയന്ത്രിക്കാന്‍ നടന്നു. 900 പേരെങ്കിലും കൊല്ലപ്പെട്ടു. – ഷാ പറഞ്ഞു.  

പഞ്ചാബിലെ തീവ്രവാദം അടിച്ചമര്‍ത്തിയ കെ.പി.എസ്. ഗില്‍ അന്ന് ഗുജറാത്തില്‍ എത്തിയിരുന്നു. കലാപം പോലെ ഒരു സാഹചര്യം നിയന്ത്രണാധീനമാക്കാന്‍ സര്‍ക്കാരിന് സമയമെടുക്കുമെന്നാണ് കെ.പി.എസ്. ഗില്‍ അന്ന് പറഞ്ഞത്. ഞാന്‍ ഗില്ലുമായി ചേര്‍ന്ന് അന്ന് അത്താഴത്തിനുണ്ടായിരുന്നു. അദ്ദേഹം  മോദി ആവുന്നതെല്ലാം ചെയ്തു എന്നാണ് ഗില്‍ പറഞ്ഞത്. ഗില്ലിനെതിരെപ്പോലും അന്ന് ചിലര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. – അമിത് ,ഷാ പറഞ്ഞു  

Tags: അമിത് ഷാനരേന്ദ്രമോദിriotസോണി് ഗാന്ധിമോഡിഗുജറാത്ത് കലാപംഗോധ്ര കൂട്ടക്കൊലസിഖ് വിരുദ്ധ കലാപം1984 സിഖ് വിരുദ്ധ കലാപംപ്രധാനമന്ത്രി മോദികെ.പി.എസ്. ഗില്‍violence
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

Kerala

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസുകാരന് കുത്തേറ്റു, കുത്തിയത് ഇതര സംസ്ഥാന തൊഴിലാളി

Kerala

ഇടകൊച്ചി ക്രിക്കറ്റ് ടര്‍ഫില്‍ കൂട്ടയടി, 5 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ സ്പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യൂ ജൂണ്‍ 2ന്

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

മാല പിടിച്ചു പറിക്കല്‍ 2 ഇതര സംസ്ഥാനക്കാരെ പൊലീസ് പിടികൂടി

മരുന്നുകള്‍ ഇല്ലാതെ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാം: എങ്ങനെ?

ഈഡിസ് ഈജിപ്റ്റി കെ‍ാതുക്: കനത്ത മഴ ലഭിച്ചാൽ രൂപം മാറും

മതത്തിന്റെ പേരിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അപകടകരം ; ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ഇന്തോനേഷ്യ

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി (ഇടത്ത്) നടന്‍ ഗിരീഷ് കര്‍ണാഡ് (വലത്ത്)

ഗിരീഷ് കര്‍ണാടിനെ കോടിപതിയാക്കിയ നന്ദന്‍ നിലകേനി; 1993ല്‍ 9500 രൂപയ്‌ക്ക് വാങ്ങിയ ഇന്‍ഫോസിസ് ഓഹരിയ്‌ക്കിപ്പോള്‍ 16 കോടി രൂപ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies