Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷിചെയ്യാന്‍ പറ്റാത്ത സ്ഥിതി; ജനങ്ങള്‍ കടുത്ത നിരാശയില്‍; ചിറ്റൂരിനെ ശ്വാസം മുട്ടിച്ച് കെഎംഎംഎല്‍; കമ്പനി വിതച്ച ദുരിതം പേറി നാട്ടുകാര്‍

അയണ്‍ ഓക്‌സൈഡ് നിറഞ്ഞ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്ന് കാണിച്ച് ജനപ്രതിനിധികളടക്കം സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റൂര്‍ പ്രദേശത്തെ 73 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2014 മാര്‍ച്ച് മാസത്തില്‍ ഉത്തരവായി. നഷ്ടപരിഹാരത്തുക നല്‍കുന്നതിന് ബജറ്റില്‍ 125 കോടി രൂപയും വകയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2022, 04:47 pm IST
in Kerala
കമ്പനി ആസിഡ് കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കുന്നു

കമ്പനി ആസിഡ് കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കുന്നു

കൊല്ലം: വേനല്‍കാലത്ത് ഓക്‌സൈഡ് കലര്‍ന്ന മണ്ണിലെ പൊടിപടലങ്ങള്‍ ശ്വസിക്കണം, മഴക്കാലത്ത് ചുവന്ന നിറമാര്‍ന്ന വെള്ളത്തില്‍ ഇറങ്ങേണ്ട അവസ്ഥ. ചിറ്റൂര്‍ പ്രദേശത്തെ ജനങ്ങള്‍ ഇന്നും കഷ്ടപ്പാടിലാണ്. കൃഷിചെയ്യാന്‍ പറ്റാത്ത സ്ഥിതി. തെങ്ങുകളെല്ലാം കരിഞ്ഞുണങ്ങി, ഒരു മോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ജനങ്ങള്‍. കെഎംഎല്‍എല്‍ വിതച്ച ദുരിതം പേറുന്ന ചിറ്റൂര്‍പ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ കടുത്ത നിരാശയിലും അമര്‍ഷത്തിലുമാണ്. കമ്പനിയുടെ നിഷേധാത്മകനിലപാട് ഒരുവശത്ത്, എല്ലാമറിയുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടുത്ത അവഗണന മറുവശത്ത്.

അയണ്‍ ഓക്‌സൈഡ് നിറഞ്ഞ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്ന് കാണിച്ച് ജനപ്രതിനിധികളടക്കം സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ ചിറ്റൂര്‍ പ്രദേശത്തെ 73 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2014 മാര്‍ച്ച് മാസത്തില്‍ ഉത്തരവായി. നഷ്ടപരിഹാരത്തുക നല്‍കുന്നതിന് ബജറ്റില്‍ 125 കോടി രൂപയും വകയിരുത്തി. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍വരികയും ചെയ്തു. എന്നാല്‍ ഇതിനുശേഷം സ്ഥലം ഏറ്റെടുക്കല്‍ നടപടി അവതാളത്തിലായി.

വീണ്ടും ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍ ചിറ്റൂര്‍ പ്രദേശത്തെ 180 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് 2017 ഒക്ടോബര്‍ മാസത്തില്‍ ഭരണാനുമതി നല്‍കി. സ്ഥലം ഏറ്റെടുക്കുന്നതിന് കിന്‍ഫ്ര എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. സ്ഥലത്തെ ഏകദെശം 750 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക നല്‍കാനുമായി 1300 കോടി രൂപ ആവശ്യമായി വരുമെന്നു കണ്ടെത്തി.

കിന്‍ഫ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍ സ്ഥലത്തിന്റെ വില കൂടുതലാണെന്നും അത്രയും തുക ഒന്നായി എടുക്കാന്‍ കഴിയുന്നില്ലെന്നും കാണിച്ചു 2019ല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദുചെയ്തു. തുടര്‍ന്ന് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഏറ്റവും മലീനികരിക്കപ്പെട്ട ചിറ്റൂര്‍ പ്രദേശത്തെ 30 ഏക്കര്‍ സ്ഥലം ഒന്നാംഘട്ടമെന്ന നിലയില്‍ ഏറ്റെടുക്കാനായിരുന്നു തീരുമാനം. സ്ഥലവില നിശ്ചയിക്കാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തുകയും ജില്ലാ കളക്ടര്‍ വില നിശ്ചയിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇപ്പോഴും ചിറ്റൂര്‍ പ്രദേശത്തെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് ആക്ഷേപം ശക്തമാണ്.

Tags: healthചിറ്റൂര്‍KMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.