Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബീഹാറില്‍ മൗലവിയെ കൊന്നത് ഹിന്ദുക്കളെന്ന് ഖത്തര്‍ കേന്ദ്രമായുള്ള അല്‍ ജസീറ അറബിക് പത്രം; കൊലയ്‌ക്ക് കാരണം കുടുംബത്തിലെ സ്വത്ത് തര്‍ക്കം

ബീഹാറിലെ സിവനിലെ ഒരു പള്ളിയിലെ മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഖത്തറിലെ അല്‍ ജസീറ അറബിക് പത്രം. ബീഹാറിലെ സിവനിലുള ഖാലിസ്പൂര‍് ഗ്രാമത്തിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുന്ന മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അല്‍ ജസീറ അറിബിക് ട്വിറ്ററില്‍ അറബിക് ഭാഷയില്‍ നടത്തിയ ഒരു ട്വീറ്റ് ഇന്ത്യയുടെ വൈറലായി പ്രചരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Jun 20, 2022, 04:56 pm IST
in India
മൗലവിയുടെ മൃതദേഹം (ഇടത്ത്) പള്ളിക്ക് മുന്നില്‍ മരണവാ‍ര്‍ത്തയറിഞ്ഞെത്തിയ ജനക്കൂട്ടം (വലത്ത്)

മൗലവിയുടെ മൃതദേഹം (ഇടത്ത്) പള്ളിക്ക് മുന്നില്‍ മരണവാ‍ര്‍ത്തയറിഞ്ഞെത്തിയ ജനക്കൂട്ടം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:ബീഹാറിലെ സിവനിലെ ഒരു പള്ളിയിലെ മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഖത്തറിലെ അല്‍ ജസീറ അറബിക് പത്രം. ബീഹാറിലെ സിവനിലുള ഖാലിസ്പൂര‍് ഗ്രാമത്തിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുന്ന മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അല്‍ ജസീറ അറിബിക്  ട്വിറ്ററില്‍ അറബിക് ഭാഷയില്‍ നടത്തിയ ഒരു ട്വീറ്റ് ഇന്ത്യയുടെ വൈറലായി പ്രചരിക്കുകയാണ്.  

മൗലവിയെ കൊന്നത് ഹിന്ദുക്കളാണെന്ന വ്യാജവാര്‍ത്ത ഉള്‍പ്പെടുത്തി അല്‍ ജസീറ അറബിക് ട്വിറ്ററില്‍ നല്‍കിയ  വിവാദ ട്വീറ്റ്:

വാസ്തവത്തില്‍ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു മൗലവിയെ കഴുത്തറുത്തു കൊന്നു എന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ആ കൊലപാതകത്തിന് പിന്നില്‍ മൗലവിയുടെ ബന്ധുക്കള്‍ തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

അല്‍ജസീറ അറബിക് നല്‍കിയ വ്യാജവാര്‍ത്ത ഉള്‍പ്പെട്ട അറബികില്‍ നല്‍കിയ ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ

സിവനിലെ മൗലവിക്ക് നീതി നല്‍കു എന്ന ഹാഷ്ടാഗില്‍ (ജസ്റ്റിസ് ഫോര്‍ സിവന്‍ മൗലവി ) ഈ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മൗലവിയെക്കൊന്ന ഹിന്ദു ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്ന ആഹ്വാനത്തോടെയാണ് അല്‍ ജസീറ അറബിക് ട്വിറ്ററില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം മരിച്ചുകിടക്കുന്ന മൗലവിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്.  

ജൂണ്‍ 9നും 10നും ഇടയ്‌ക്കുള്ള അര്‍ദ്ധരാത്രിയിലാണ് മൗലവി കൊല്ലപ്പെടുന്നത്. ഖാലിസ്പൂരിലെ മുഫസ്സില്‍ പൊലീസ് സ്റ്റേഷന്‍ പ്രദേശത്താണ് സിവനിലെ പള്ളി നിലകൊള്ളുന്നത്. 85 വയസ്സ് പ്രായമുള്ള സാഫി അഹമ്മദ് എന്ന മൗലവിയാണ് പള്ളിക്കുള്ളില്‍ കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ജാഗരണ്‍ പത്രവാര്‍ത്തയനുസരിച്ച്  ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വ്യക്തിഗതമായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും സ്റ്റേഷന്‍ ചുമതലയുള്ള വിനോദ് കുമാര്‍ സിങ്ങ് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മൗലവി സാഫി അഹമ്മദും ഉള്‍പ്പെട്ടിരുന്നു.  

പള്ളി തൂത്തുവാരാന്‍ ചെന്ന തൂപ്പുകാരിയാണ് ജൂണ്‍10ന് രാവിലെ മൗലവിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഉടനെ നാട്ടുകാരെ വിളിച്ചു. പിന്നീട് പൊലീസിന് അറിയച്ചതോടെ പൊലീസ് തൊട്ടടുത്തുള്ള സദര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൗലവിയുടെ മകന്‍ അഷ്ഫാക് അഹമ്മദ് പറയുന്നത് ഒരു പുരാതന തറവാട് വീടിനെച്ചൊല്ലി തര്‍ക്കമുണ്ടെന്നാണ്. സാഫിയുടെ മൂന്ന സഹോദരന്റെ പേരക്കുട്ടിയുടെ വിവാഹമായിരുന്നു മെയ് 22ന്. മൂത്ത അമ്മാവന്‍ ഉമര്‍ അഹമ്മദിനോട് വീട്ടില്‍ നിന്നും പുറത്തുപോകാനും അപ്പോള്‍ മറ്റ് ബന്ധുക്കള്‍ക്ക് ആ വീട്ടില്‍ താമസിക്കാമെന്നും ചില ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വിവാഹത്തിന് ശേഷം അവര്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഒരു മുറി പൂട്ടിയ നിലയിലായിരുന്നു. ഉമര്‍ അഹമ്മദ് ഈ മുറി തുറക്കാന്‍ സമ്മതിച്ചില്ല. അതിന്റെ പേരില്‍ അഷ് ഫാകിനെയും ബാപ്പയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രശ്നം പിന്നീട് പഞ്ചായത്തില്‍ ചര്‍ച്ചയായി. പക്ഷെ ഇവര്‍ക്ക് നീതി കിട്ടിയില്ല. എന്നാല‍് പിന്നീട് കോടിയില്‍ നിന്നും ഷാഫി അഹമ്മദിനും കൂട്ടര്‍ക്കും അനുകൂലമായി വിധി കിട്ടി. എന്നാല്‍ അമ്മാവന്‍ ഉമര്‍ അഹമ്മദ് അടച്ചിട്ട മുറിയിലേക്ക്  പ്രവേശനം കിട്ടിയില്ല. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ പൊലീസ് സ്റ്റേഷനിലെ ജനതാ ദര്‍ബാറിനെ സമീപിക്കാന്‍ ഇരിക്കുകയായിരുന്നു. പള്ളിയില്‍ ചൂടായതിനാല്‍ മട്ടുപ്പാവിലേക്ക് കിടക്കാന്‍ പോയതാണ് ഷാഫി അഹമ്മദ് എന്ന മൗലവി. അഞ്ജാതരായ അക്രമികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.  

ഖത്തറില്‍ മോദി സര്‍ക്കാരിനും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും എതിരെ വ്യാജവാര്‍ത്തകളും ഹിന്ദുഫോബിയയും നിറയ്‌ക്കുന്നതില്‍ അല്‍ജസീറയ്‌ക്കും പങ്കുണ്ടെന്ന തരത്തില്‍ ചില പഠനങ്ങള്‍ വരുന്നുണ്ട്. 

Tags: fake newsതെറ്റായ വിവരങ്ങള്‍Al Jazeeraമൗലവിസിവന്‍ മൗലവിhinduസിവന്‍ മൗലവിയ്ക്ക് നീതി നല്‍കുകകൊലപാതകംഅല്‍ ജസീറ അറബിക്deathവാര്‍ത്തBiharQatar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമപുരത്തെ കാറപകടം മദ്യലഹരിയില്‍ വരുത്തിവച്ചത്, ബലിയാടായത് ഒപ്പമുണ്ടായിരുന്ന ജോസ്നയും!

Entertainment

ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്

Kerala

ഭർത്താവ് മരിച്ചാലും ഭാര്യയ്‌ക്ക് ഭര്‍തൃവീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാം; സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ല: ഹൈക്കോടതി

World

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

India

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു; നാലു പേർ മരിച്ചു, ആശുപത്രികളിൽ മരുന്നും കിടക്കകളും സജ്ജമാക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies