Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പതിക്ഷേത്രത്തില്‍ പാദരക്ഷകള്‍ ധരിച്ച് കയറിയതിന് നയന്‍താരയ്‌ക്കും വിഘ്നേഷ് ശിവനും നോട്ടീസ്; ഇരുവരും മാപ്പ് പറഞ്ഞു

തിരുപ്പതിക്ഷേത്രത്തില്‍ പാദരക്ഷകള്‍ ധരിച്ച് കയറിയതിന് ഈയിടെ വിവാഹിതരായ താരദമ്പതികളായ നയന്‍താരയ്‌ക്കും വിഘ്നേഷ് ശിവനും കോടതി നോട്ടീസ്. മഹാബലിപുരത്ത് വിവാഹിതരായതിന് ശേഷമാണ് ഇരുവരും തിരുമല തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 03:45 pm IST
in India

ചെന്നൈ: തിരുപ്പതിക്ഷേത്രത്തില്‍ പാദരക്ഷകള്‍ ധരിച്ച് കയറിയതിന് ഈയിടെ വിവാഹിതരായ താരദമ്പതികളായ നയന്‍താരയ്‌ക്കും വിഘ്നേഷ് ശിവനും കോടതി നോട്ടീസ്. മഹാബലിപുരത്ത് വിവാഹിതരായതിന് ശേഷമാണ് ഇരുവരും തിരുമല തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത്.  

ഇരുവരും ക്ഷേത്രപരിസരത്ത് നടത്തിയ ഫോട്ടോഷൂട്ടിലാണ് പാദരക്ഷകള്‍ ധരിച്ചതായി കണ്ടെത്തിയതോടെയാണ് വിവാദമായത്. നടി നയന്‍താര ക്ഷേത്രപരിസരിച്ച് പാദരക്ഷകള്‍ ധരിച്ച് നടന്നത് നിയമവിരുദ്ധമാണെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ നരസിംഹ കിഷോര്‍ പറ‍ഞ്ഞു. “മാഡ തെരുവില്‍ നയന്‍താര ചെരുപ്പ് ധരിച്ച് നടക്കുന്നത് കണ്ടു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ പ്രതികരിച്ചു. ചെരിപ്പ് ധരിച്ച് അവര്‍ അവിടെ ഫോട്ടോഷൂട്ട് നടത്തിയതായി സിസിടിവി ക്യാമറകളില്‍ കണ്ടു. നയന്‍താരയ്‌ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അവരോട് ഇതേക്കുറിച്ച് സംസാരിച്ചു. ബാലാജിഭഗവാനോടും തിരുപ്പതി ക്ഷേത്ര അധികൃതരോടും ഭക്തരോടും മാപ്പപേക്ഷിക്കുന്ന വീഡിയോ ഉടനെ പുറത്തിറക്കുമെന്ന് നയന്‍താര പറഞ്ഞിട്ടുണ്ട്. എന്തായാലും അവര്‍ക്ക് നോട്ടീസ അയച്ചു”- നരസിംഹ കിഷോര്‍ പറഞ്ഞു.  

സംവിധായകന്‍ വിഘ്നേഷ് ശിവന്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് മാപ്പപേക്ഷിക്കുന്ന കത്തയച്ചിട്ടുണ്ട്.” തിരുപ്പതിയില്‍ വെച്ച് താലികെട്ടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില തടസ്സങ്ങള്‍ കാരണം അതിന് കഴിഞ്ഞില്ല. വിവാഹച്ചടങ്ങള് പൂര്‍ത്തിയാക്കാന്‍ വിവാഹവേദിയില്‍ നിന്നും തിരുപ്പതിയിലേക്ക് കുതിക്കുകയായിരുന്നു. പക്ഷെ ഭക്തജനത്തിരക്ക് കാരണം ഉള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഭക്തര്‍ കുറഞ്ഞ സമയത്ത് ക്ഷേത്രത്തില്‍ വീണ്ടുമെത്തി. പെട്ടെന്ന് ഒരു ചിത്രമെടുക്കാനുള്ള ധൃതിയ്ല‍ കാലില്‍ ചെരുപ്പുള്ളത് അറിഞ്ഞില്ല. നിരന്തരം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്നവരാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അഞ്ച് തവണയെങ്കിലും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവൃത്തികൊണ്ട് വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നു. “- വിഘ്നേഷ് ശിവന്‍ കത്തില്‍ പറയുന്നു. 

Tags: നിയമംnoticeതിരുമല തിരുപ്പതി ദേവസ്ഥാനംTirupati TempleNayantharaവിഘ്നേഷ് ശിവന്‍നയന്‍താരയുടെ വിവാഹംചെരിപ്പ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

India

സ്വകാര്യ ഡാറ്റ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച് സുപ്രീം കോടതി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Kerala

ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല,ജീവഹാനി വരെ ഉണ്ടാകാം- കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ് പതിച്ച് ജനറല്‍ സര്‍ജറി വിഭാഗം മേധാവി

Kerala

ഹണി റോസിന് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി, നികുതി വെട്ടിപ്പു നടന്നുവെന്ന നിലപാടില്‍ ജിഎസ്ടി വകുപ്പ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.