Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അട്ടപ്പാടി മധു വധം: സാക്ഷികൾ കൂറു മാറുന്നു, പ്രതികൾ ദോഹോപദ്രവം ഏൽപ്പിക്കുന്നത് കണ്ടില്ലെന്ന് മറുപടി, സാക്ഷികളെ സ്വാധീനിച്ചുവെന്ന് അമ്മയും സഹോദരിയും

ഇന്നലെ കേസ്സിലെ എല്ലാ പ്രതികളും 11 മുതൽ 16 വരെയുള്ള സാക്ഷികളും ഹാജരായിരുന്നു. പത്താംസക്ഷി ഉണ്ണികൃഷണനെ ബുധനാഴ്ച വിസ്തരിക്കുകയും പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി മുറിയിൽ സ്പെഷ്യൽ കോർട്ട് ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ മുൻ മ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2022, 11:02 am IST
in Kerala

മണ്ണാർക്കാട് : അട്ടപ്പാടി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് പ്രത്യേക ജില്ലാ കോടതിയിൽ കേസ് വിസ്താരം തുടങ്ങിയതിൽ ഇന്നലെ പതിനൊന്നാം സാക്ഷി ചന്ദ്രൻ കൂറുമാറി . ചന്ദ്രനെ വിസ്തരിച്ചതിൽ ഒന്നാം പ്രതി ഹുസൈനെയോ മറ്റു പ്രതികളേയോ അറിയില്ലെന്നും, ഒന്നാം പ്രതി എന്ത് കടയാണ് നടത്തുന്നതെന്നും പ്രോസിക്യൂഷന്റെ ചോദ്യത്തിന് അറിയില്ല എന്നാണ് മറുപടി നൽകിയത്.

പ്രതികൾ മധുവിന് ദേഹോപദ്രവം ഏൽപ്പികുന്നത് കണ്ടോ എന്ന ചോദ്യത്തിന് കണ്ടില്ല എന്നാണ് ചന്ദ്രൻ പറഞ്ഞത്. ഒന്നും അറിയില്ലെന്നും കണ്ടില്ലെന്നും പറയൂന്നത് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് മധുവിന്റെ സഹോദരി സരസൂവും, അമ്മ മല്ലിയും പറയുന്നത്. ചന്ദ്രൻ തങ്ങളുടെ ബന്ധുവാണ് എന്നിട്ടും കൂറുമാറിയത് സാമ്പത്തികമായി സഹായിച്ചതുകൊണ്ടാണെന്നും സാക്ഷികൾ കൂറുമാറുന്നതിനെതിരെ നടപടികളുകളുമായി മുന്നോട്ടു പോകമെന്നും ഇതിൽ സർക്കാർ ഉദ്യോഗസ്ഥന്മാർ വരെ ഉണ്ടെന്നും സരസൂ മാദ്ധ്യമങ്ങളോട് പറഞ്ഞു.  

ഇന്നലെ കേസ്സിലെ എല്ലാ പ്രതികളും 11 മുതൽ 16 വരെയുള്ള സാക്ഷികളും ഹാജരായിരുന്നു. പത്താംസക്ഷി ഉണ്ണികൃഷണനെ ബുധനാഴ്ച വിസ്തരിക്കുകയും പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി മുറിയിൽ സ്പെഷ്യൽ കോർട്ട് ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ മുൻ മ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.  

പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും മധുവിനെ മർദ്ദിക്കുന്നത് കണ്ടില്ലെന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയത്. കോടതിക്കുള്ളിൽ സാക്ഷികളെ വിസ്തരിക്കുമ്പോൾ മധുവിന്റെ അമ്മയും, സഹോദരിയും പുറത്ത് പോകണമെന്ന് പ്രതിഭാഗം ആവശ്യപെട്ടപ്പോൾ അവരെ വിചാരണ മുറിയിൽ നിന്നും മാറ്റി നിർത്തി. ഇന്നലെ മധുവിന്റെ അമ്മയും സഹോദരിയും കോടതി വരാന്തയിലാണ് ഇരുന്നിരുന്നത്. 12ഉം 13ഉം സാക്ഷിയായ അനിൽകുമാർ, സുരേഷ് എന്നിവരെ ഇന്ന് വിസ്താരം നടത്തും. ബാക്കിയുള്ളവരുടെ വിസ്താരം പിന്നീട് നടക്കും.

ഒന്നാം സാക്ഷി വെള്ളി ഗിരിയെ നേരത്തെ വിസ്തരിച്ചിന്നന്നു. മറ്റ് സാക്ഷികളെ വിസ്തിക്കേണ്ട ആവശ്യമില്ല എന്ന് വ്യക്തമായ രീതിയിലാണ് ഇൻക്വസ്റ്റ് സമയത്തുള്ള കാര്യങ്ങൾ വെള്ളിങ്കിരി കോടതിയിൽ മൊഴി നൽകിയതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ അന്ന് പറഞ്ഞിരുന്നത്. കേസിൽ 122 സാക്ഷികളുണ്ട്. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ, അഡിഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ രാജേഷ് എം.മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് വിസ്താരം നടന്നത്. 

Tags: courtസാക്ഷിഅട്ടപ്പാടിMadhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി

Kerala

ഡോ.വന്ദന ദാസ് വധക്കേസ് : വിധി ഈ മാസം 17ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.