Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജീവനുണ്ട് ഓരോ മണൽത്തരിക്കും ……മണൽച്ചിത്ര കലയിൽ ശ്രദ്ധേയനായി സുരാസ് പേരകം

കാൻവാസിലും ചുമരിലുമായി സുരാസിന്റെ കരവിരുതിൽ ഉടലെടുത്ത നിരവധി ജീവൻ തുടിക്കുന്ന മണൽ ചിത്രങ്ങളുണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
May 28, 2022, 09:52 am IST
in Thrissur
സുരാസ് പേരകം ചെയ്ത മണൽച്ചിത്രം.

സുരാസ് പേരകം ചെയ്ത മണൽച്ചിത്രം.

താമരയൂർ ( തൃശൂർ ): കലാകാരനായ സുരാസ് പേരകത്തിന്റെ കൈയിലെത്തിയിൽ മണൽ തരികൾക്കു പോലും ജീവൻ വെക്കുന്ന കാഴ്ചയാണ്. മണൽ ഉപയോഗിച്ച് വിസ്മയ ചിത്രങ്ങൾ ഒരുക്കുന്ന ഈ കലാകാരന്റെ സൃഷ്ടിവൈഭവം തേടി ദൂരദേശങ്ങളിൽ നിന്നു വരെ ആളുകളെത്തുന്നുണ്ട്.

താമരയൂർ സ്വദേശി പേരകത്ത് വീട്ടിൽ സുരാസ് ( 57 ) ചിത്രരചനാ മേഖലയിൽ സജീവമായിട്ട് വർഷം 35 കഴിഞ്ഞു. മണൽ ചിത്രങ്ങൾ, മ്യൂറൽ പെയിന്റിങ്ങ്, സിമന്റിൽ തീർക്കുന്ന ശിൽപ്പങ്ങൾ എന്നിവ സുരാസ് ചെയ്തു വരുന്നുണ്ട്. മണൽ ചിത്രങ്ങൾ ഒരുക്കിയെടുക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. കാൻവാസിലും ചുമരിലുമായി സുരാസിന്റെ കരവിരുതിൽ ഉടലെടുത്ത നിരവധി ജീവൻ തുടിക്കുന്ന മണൽ ചിത്രങ്ങളുണ്ട്. ചുമരിൽ ചെയ്യുന്ന ചിത്രങ്ങൾക്ക് മുന്നോടിയായി ഹൈക്വാളിറ്റി വൈറ്റ് പ്രൈമർ അടിക്കും. സുരാസ് സ്വന്തമായി നിർമ്മിക്കുന്ന പശയിലാണ് മണൽ തരികളെ വിന്യസിച്ച് അനശ്വര സൃഷ്ടികളാക്കുന്നത്. ദീർഘകാലം മണൽ അടർന്നു പോരാതെ നിൽക്കാൻ പ്രത്യേക കൂട്ടുകൾ ചേർത്ത ഈ പശക്ക് സാധിക്കും. ഭാരതപ്പുഴയിലെ മണലിലാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്.  ഒരു ചാക്ക് മണൽ അരിച്ചെടുത്ത് ആസിഡ് വാഷ് ചെയ്തെടുക്കുന്നതോടെ ഒരു ചട്ടി മണൽ മാത്രമാണ് ചിത്രരചനക്ക് ഉപയോഗിക്കാൻ കഴിയുന്നത്. 60 സ്ക്വയർ ഫീറ്റ് വരെയുള്ള ചിത്രം തയ്യാറാക്കാൻ 5 ചാക്ക് മണൽ വേണ്ടി വരുമെന്ന് സുരാസ് പറഞ്ഞു. ഒരാഴ്‌ച്ചയോളം സമയമെടുത്താണ് അതിവിദഗ്ധമായി മണൽ ചിത്രങ്ങൾ ഒരുക്കുന്നത്. എത്ര നീളമുള്ള ചുമരിലും മണൽ ചിത്രം ചെയ്യാനാകും. മണൽ ചിത്രങ്ങളിൽ വർണശോഭ വിതറാൻ ഓയിൽ കളറും ഇദ്ദേഹം ഉപയോഗിച്ചു വരുന്നുണ്ട്. 2013 ൽ ഖത്തർ രാജാവിന്റെ മണൽ ചിത്രം തയ്യാറാക്കി സുരാസ് നേരിട്ട് നൽകിയിട്ടുണ്ട്.

സുരാസ് പേരകം വരച്ച ചിത്രങ്ങൾ.

മ്യുറൽ വർക്കുകളും തനതു ശൈലിയിൽ ശ്രദ്ധയോടെ വരച്ചെടുക്കാൻ സുരാസിന്  പ്രത്യേക വൈഭവമുണ്ട്. 86-ൽ ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിലും വടക്കുഭാഗത്തും തന്റെ ആശാൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരോടൊപ്പം ചിത്രങ്ങൾ ഒരുക്കാനായത് ഭഗവാന്റെ അനുഗ്രഹമായി സുരാസ് കരുതുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങൾ, ഭവനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇദേഹത്തിന്റെ കരവിരുതിൽ ഉടലെടുത്ത ചുമർ ചിത്രങ്ങൾ ദർശിക്കാം.  നിരവധി അംഗീകാരങ്ങളും നാളിതുവരെ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. കലാവാസനകൾക്ക് പ്രചോദനമായി സുരാസ് പേരകത്തിന് കൂടെയുള്ളത് ഭാര്യ ഷീജയും, മക്കളായ അശ്വിൻ കൃഷ്ണയും, അതുൽ കൃഷ്ണയുമാണ്.
 

Tags: PaintingsandSuras
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.