Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവിച്ചിരിക്കുന്നയാളെ പരേതനാക്കി പുനലൂര്‍ നഗനഗരസഭ; സംഭവം പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യം കാരണമെന്ന് ശിവജി

ബോഡി ബില്‍ഡറായ പുനലൂര്‍ എംഎല്‍എ റോഡില്‍ മേലെപ്പറമ്പില്‍ വീട്ടില്‍ ഛത്രപതി ശിവജി താന്‍ നടത്തിവരുന്ന ശ്രീകൃഷ്ണ ജിംനേഷ്യം മുനിസിപ്പല്‍ ലൈബ്രറി കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് പ്രവര്‍ത്തിപ്പിക്കാനായി ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അപേക്ഷ നല്‍കിയിരുന്നു.

Janmabhumi Online by Janmabhumi Online
May 27, 2022, 06:07 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

പുനലൂര്‍: ജീവിച്ചിരിക്കുന്ന ആളിനെ നഗരസഭ പരേതനാക്കി സത്യവാങ്മൂലം നല്‍കിയ സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ വൈരാഗ്യം എന്ന് ആരോപണം. പുനലൂര്‍ നഗനഗരസഭയ്‌ക്കെതിരെ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന് പരാതി നല്‍കിയ യുവാവ് മരണപ്പെട്ടതായി കഴിഞ്ഞ ദിവസം ആണ് നഗരസഭ സെക്രട്ടറി തെറ്റായ സത്യവാങ്ങ്മൂലം നല്‍കിയത്.

ബോഡി ബില്‍ഡറായ പുനലൂര്‍ എംഎല്‍എ റോഡില്‍ മേലെപ്പറമ്പില്‍ വീട്ടില്‍ ഛത്രപതി ശിവജി താന്‍ നടത്തിവരുന്ന ശ്രീകൃഷ്ണ ജിംനേഷ്യം മുനിസിപ്പല്‍ ലൈബ്രറി കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് പ്രവര്‍ത്തിപ്പിക്കാനായി ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അപേക്ഷ നല്‍കിയിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് നഗരസഭ ഉദ്യോഗസ്ഥര്‍ വാടകയും നിശ്ചയിച്ചു നല്‍കി. എന്നാല്‍ എഗ്രിമെന്റ് വയ്‌ക്കാന്‍ ചെന്നപ്പോള്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നും വാടകയ്‌ക്ക് തരാന്‍ കഴിയില്ലെന്നും കെട്ടിടം ഏതു സമയവും തകര്‍ന്നുവീഴുമെന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് ഉണ്ടെന്നും അറിയിച്ചു.

കെട്ടിടത്തിന്റെ ബലക്ഷയത്തെ സംബന്ധിച്ച് പരാതിക്കാരന്‍ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചതോടെ കൊല്ലം ടികെഎം കോളേജിലെ എഞ്ചിനീയറിംഗ് വിഭാഗത്തെ കൊണ്ട് നഗരസഭ കെട്ടിടം പരിശോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഓംബുഡ്‌സ്മാനെ സമീപിച്ചത്.

വിചാരണവേളയില്‍ ഓണ്‍ലൈനില്‍ വാദിഭാഗം ഹാജരാകാതിരുന്നപ്പോഴാണ് നഗരസഭ പരാതിക്കാരന്‍ മരണപ്പെട്ടു എന്ന് സത്യവാങ്മൂലം നല്‍കിയത്. അതെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ നിര്‍ത്തിവയ്‌ക്കാനുള്ള ഉത്തരവ് ഓംബുഡ്‌സ്മാന്‍ പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ സിപിഎം ഭരിക്കുന്ന നഗരസഭയില്‍ താന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകനായതിനാല്‍ കെട്ടിടം നല്‍കേണ്ടെന്ന പാര്‍ട്ടി തീരുമാനം നടപ്പാക്കുകയായിരുന്നു എന്ന് ശിവജി പറയുന്നു.

തന്റെ സഹോദരിയായ ഝാന്‍സി റാണി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റാണ് എന്നതും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചുവെന്നതും കുടുംബം ബിജെപി അനുകൂലികളാണ് എന്നതുമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍. ഇവര്‍ക്കൊപ്പം നിന്ന് ജീവിച്ചിരിക്കുന്ന തന്നെ പരേതനാക്കിയ നഗരസഭയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ശിവജി.

Tags: punalurpersonസംസ്ഥാനങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വമേധയാ പാസ്സ്വേര്‍ഡ് നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെട്ടത് ബാങ്കിന്റെ കുറ്റമല്ലെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

Kerala

കവിയാരാണെന്ന് അറിയില്ല, വ്യക്തി പൂജയ്‌ക്ക് നിന്നുകൊടുക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി

Kerala

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Kerala

കൊല്ലം-എറണാകുളം റൂട്ടിൽ മെമു സർവീസ് ഉടൻ യാഥാർഥ്യമാകും; പുനലൂർ-മധുര-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ വില്ലുപുരം വരെ നീട്ടാനും നിര്‍ദേശം

Kerala

പുനലൂരില്‍ കശാപ്പിന് എത്തിച്ച കാള വിരണ്ടോടി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies