Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലക്ഷദ്വീപ് കടലില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 1526 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു; ബോട്ടുകളില്‍ നിന്ന് കണ്ടെത്തിയത് 218 കിലോ മയക്കുമരുന്ന്

രാജ്യത്ത് ഈയിടെ നടന്നതില്‍ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. തീരദേശ സേനയും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകളുടെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബോട്ടില്‍നിന്ന് 20 പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്ന് അറിയുന്നു.

Janmabhumi Online by Janmabhumi Online
May 20, 2022, 11:42 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തോടടുത്ത് മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് 1526 കോടി രൂപയുടെ 218 കിലോ ഹെറോയിന്‍ പിടികൂടി. രാജ്യത്ത് ഈയിടെ നടന്നതില്‍ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. തീരദേശ സേനയും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകളുടെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബോട്ടില്‍നിന്ന് 20 പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്ന് അറിയുന്നു.  

ഇന്ത്യന്‍ തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നതായുള്ള രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഒരു മാസമായി ഡിആര്‍ഐ-കോസ്റ്റ് ഗാര്‍ഡ് സംഘം ‘ഓപ്പറേഷന്‍ ഖോജ്ബിന്‍’ എന്ന പേരില്‍ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ സുജീത് കപ്പലില്‍ ദിവസങ്ങളോളം നടത്തിയ പരിശോധനയില്‍ ബുധനാഴ്ചയാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. തൊഴിലാളികളെ ലക്ഷദ്വീപിനു സമീപംവച്ച് ചോദ്യം ചെയ്തു. തുടര്‍ന്നാണ് രഹസ്യ അറയില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നത് വെളിപ്പെട്ടത്. ഒരു കിലോ വീതമുള്ള 218 പാക്കറ്റുകളിലായിരുന്നു ഇവ. അന്താരാഷ്‌ട്ര വിപണിയില്‍ വലിയ ആവശ്യക്കാരുള്ള മുന്തിയ ഇനം ലഹരി മരുന്നാണിത്. വിപണിയില്‍ ഇതിന് 1526 കോടി രൂപ വില വരും.

ലഹരിക്കടത്ത് പിടികൂടിയതിനെ തുടര്‍ന്ന് ബോട്ട് കസ്റ്റഡിയിലെടുത്തു. തൊഴിലാളികളെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു. പുറംകടലില്‍ വച്ച് കപ്പലില്‍ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും പിന്നീട് ബോട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും തൊഴിലാളികള്‍ മൊഴി നല്കി. ഡിആര്‍ഐ കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തുന്ന നാലാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.

Tags: ഹെറോയിന്‍ലക്ഷദ്വീപ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിസോറമില്‍ ഒന്നര കോടിയുടെ ഹെറോയിന്‍ പിടിച്ചു; ആറസ്റ്റ് വിവിധ സംഘടനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ

Alappuzha

ഹെറോയിനും കഞ്ചാവുമായി ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

Kerala

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്; പരിശോധന ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിൽ

India

സ്തുത്യര്‍ഹമായ പരിശ്രമം, മികച്ച ഫലം; ലക്ഷദ്വീപിലെ ‘ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദേശ വനിതയിൽ നിന്നും കണ്ടെടുത്തത് ഒരു കിലോ ഹെറോയിൻ

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ ആകെ 643 കണ്ടെയ്നറുകള്‍, 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ വസ്തുക്കുകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

വിനയന്‍റെ 19ാം നൂറ്റാണ്ട് എന്ന സിനിമയില്‍ കഡായു ലോഹര്‍ (ഇടത്ത്)

വിനയന്റെ സിനിമയിലെ നടി കായഡു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം;സ്റ്റാലിനും മകനും കുടുങ്ങുമോ?

ഇനി വിചാരണയും അറസ്റ്റുമില്ല : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞു കയറ്റക്കാരെ തൽക്ഷണം മടക്കി അയക്കും ; ഓപ്പറേഷൻ പുഷ് ബാക്കുമായി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies