Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം മീറ്റര്‍ കമ്പനിയില്‍ വ്യാജനിയമന ഉത്തരവ് നല്‍കി തട്ടിപ്പ്; പലരിൽ നിന്നും പണം വാങ്ങി, ഇരയായവർ കൂടുതൽ ഹരിപ്പാട്, ആലപ്പുഴ സ്വദേശികൾ

ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, പ്യൂണ്‍ തുടങ്ങിയ ജോലികള്‍ക്കായാണ് വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയിരുന്നത്. ബുധനാഴ്ച കമ്പനി അധികൃതര്‍ നല്‍കിയ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ഇരവിപുരം പോലീസ് കേസ് എടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 02:45 pm IST
in Kollam

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കൊല്ലം പള്ളിമുക്ക് മീറ്റര്‍ കമ്പനിയില്‍ (യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ജോലി വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശി നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായാണ് പരാതി. വ്യാജ നിയമന ഉത്തരവ് തയാറാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പിന് വിധേയരായവര്‍ നിയമന ഉത്തരവുമായി മീറ്റര്‍ കമ്പനിയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം ഇവര്‍ അറിയുന്നത്. കമ്പനിയുടെ എംബ്ലം വച്ച വ്യാജ ലെറ്റര്‍പാഡിലാണ് ജോലിക്കായുള്ള ഉത്തരവ് തയ്യാറാക്കിയിരുന്നത്. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി ആറുപേരാണ് മീറ്റര്‍ കമ്പനിയില്‍ വ്യാജ ഉത്തരവുമായെത്തിയത്.

ഹരിപ്പാട്, ആലപ്പുഴ സ്വദേശികളാണ് തട്ടിപ്പിനിരയായിട്ടുള്ളത്. ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, പ്യൂണ്‍ തുടങ്ങിയ ജോലികള്‍ക്കായാണ് വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയിരുന്നത്. ബുധനാഴ്ച കമ്പനി അധികൃതര്‍ നല്‍കിയ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ഇരവിപുരം പോലീസ് കേസ് എടുത്തിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ ഹരിപ്പാട്, ആലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയിട്ടുണ്ട്.  

ആലപ്പുഴ കൈ ചൂണ്ടി സ്വദേശിയായ യുവതിക്ക് ഓഫീസ് ജോലിക്കായി രണ്ടര ലക്ഷവും, ആലപ്പുഴ മുഹമ്മ സ്വദേശിക്ക് പ്യൂണ്‍ ജോലിക്കായി രണ്ടര ലക്ഷം രൂപയുമാണ് ഹരിപ്പാട് സ്വദേശി ആവശ്യപ്പെട്ടത്. ഇതില്‍ യുവതിയുടെ ബന്ധുവില്‍ നിന്നും മുപ്പതിനായിരം രൂപയും, മുഹമ്മ സ്വദേശിയില്‍ നിന്നും കാല്‍ ലക്ഷവും ഹരിപ്പാട് സ്വദേശി കൈപ്പറ്റിയിരുന്നു. പല തവണ ഇവര്‍ക്ക് നിയമന ഉത്തരവും നല്‍കിയിരുന്നു. ഏതെങ്കിലും കാരണം പറഞ്ഞ് നിയമനം മാറ്റുകയായിരുന്നു പതിവ്. തട്ടിപ്പ് നടത്തിയ ആളുടെ സ്‌നേഹിതന്‍ വഴിയാണ് തട്ടിപ്പുകാരനുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നത്. ഇയാളും വ്യാഴാഴ്ച മീറ്റര്‍ കമ്പനിയില്‍ എത്തിയിരുന്നു.

സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഇരവിപുരം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.ആര്‍. വിനയകുമാര്‍ പറഞ്ഞു. തട്ടിപ്പ് രേഖയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന നിയമന ഉത്തരവുമായാണ് ഇവര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കായംകുളം എന്‍ടിപിസിയിലെ ജീവനക്കാരനാണെന്നാണ് പണം വാങ്ങിയയാള്‍ സ്വയം പരിചയപ്പെടുത്തിയതെന്നും എന്‍ടിപിസിയില്‍ ജോലി നല്‍കാമെന്ന പേരില്‍ തങ്ങളുടെ പരിചയക്കാരില്‍ പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇതിനിടെ ഇയാള്‍ വീയപുരത്തു നിന്നും കായലിലേക്ക് ചാടിയതായും പറയുന്നുണ്ട്.  ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരവിപുരം പോലീസ് ശേഖരിച്ചു വരികയാണ്.

Tags: FraudappointmentkollamMeter Company
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.