Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സൂപ്പര്‍പോലീസ് ചമഞ്ഞ് ഹോംഗാര്‍ഡുകള്‍; ഇല്ലാത്ത അധികാരം ദുരുപയോഗം ചെയ്യുന്നു, പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദം

മോട്ടോര്‍വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് മാത്രമേ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിക്കാനും പിഴ ചുമത്താനും അധികാരമുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 02:39 pm IST
in Kollam

ശാസ്താംകോട്ട: കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധനാ രീതിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സഹായികളായി നിയോഗിച്ചിട്ടുള്ള ഹോം ഗാര്‍ഡുകള്‍ ‘സൂപ്പര്‍ പോലീസ്’ ചമയുന്നതായി ആക്ഷേപം. ഇല്ലാത്ത അധികാരം ദുരുപയോഗം ചെയ്ത് ഹോംഗാര്‍ഡുകളില്‍ ചിലര്‍ ഓഫീസര്‍മാരുടെ മൗനാനുവാദത്തോടെ പുലര്‍ത്തുന്ന ധാര്‍ഷ്ട്യപരമായ സമീപനത്തിന് എതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ദിവസക്കൂലി നിശ്ചയിച്ച് പോലീസ് സേനയെ സഹായിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഇവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയതോടെ പലയിടത്തും ചില ഹോം ഗാര്‍ഡുകള്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണത്രേ.

പോലീസ് വാഹനപരിശോധന നടത്തുന്ന ഇടങ്ങളിലെല്ലാം ഹോം ഗാര്‍ഡുകളാണ് വാഹനം കൈ കാണിച്ച് നിര്‍ത്തുന്നതും പരിശോധകന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നതും. മോട്ടോര്‍വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് മാത്രമേ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിക്കാനും പിഴ ചുമത്താനും അധികാരമുള്ളൂ. പരിശോധനയ്‌ക്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലും വാഹനത്തിലും ഒക്കെ ഇരുന്ന ശേഷം ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞ് പരിശോധന നടത്തുകയാണ് ഇപ്പോള്‍.

പരിശോധകന്‍ വാഹനത്തിന്റെ സമീപമെത്തി രേഖകളും ഡ്രൈവറെയും പരിശോധിക്കണമെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ടെങ്കിലും അതിനൊക്കെയും താഴെത്തട്ടില്‍ പുല്ലുവിലയാണ്. നിയമവിരുദ്ധ പരിശോധനാരീതികള്‍ക്ക് സേനയിലെ അംഗങ്ങള്‍ പലപ്പോഴും കൂട്ട് നില്‍ക്കാത്തതാണ് ഹോംഗാര്‍ഡുകളെ ഉപയോഗിക്കാന്‍ പരിശോധകരെ പ്രേരിപ്പിക്കുന്നത്. ഹോം ഗാര്‍ഡുകളാകട്ടെ ഇത് പരമാവധി ആസ്വദിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു.

 കൊല്ലം റൂറല്‍പോലീസിന്റെ പരിധിയില്‍പെടുന്ന പടിഞ്ഞാറന്‍ മേഖലയിലെ ഒരു പോലീസ് സ്റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സബ് ഇന്‍സ്പെക്ടര്‍ ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞുനിര്‍ത്തി ഓഫീസില്‍ മുറിയില്‍ വരുത്തി നടത്തിയ പരിശോധന ആ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിലാണ് കലാശിച്ചത്. കണ്ടം  ചെയ്യാറായ  ജീപ്പിന്റെ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ സ്റ്റേഷനിലെ ഓഫീസ് മുറിക്കുള്ളില്‍ പിരിവ് നടത്തി എന്നതായിരുന്നു ഇയാളെ പറ്റി  അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കണ്ടെത്തിയ കുറ്റം.

Tags: കേരള പോലീസ്Home guard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ 39 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പീഡനം ജ്യൂസിൽ മദ്യം നൽകി, യുവതിയുടെ സുഹൃത്ത് ഉൾപ്പടെ നാലു പേർ അറസ്റ്റിൽ

Kerala

ചാഞ്ഞു കിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഹോം ഗാര്‍ഡ് മരിച്ചു

Kerala

 ഹോം ഗാര്‍ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്‌കന്‍ പിടിയില്‍, അറസ്റ്റിലായത് കമ്പളക്കാട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍

Kerala

ഹോം ഗാര്‍ഡിനെ മുസ്ലിംലീഗ് നേതാവ് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചെന്ന് പരാതി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.