Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ദക്ഷിണ നളന്ദ’യായ കാന്തളൂര്‍ശാല

ഭാരതത്തില്‍ നിന്നു മാത്രമല്ല, അങ്ങ് ശ്രീലങ്കയില്‍ നിന്നു പോലും കടല്‍മാര്‍ഗം പഠിതാക്കള്‍ കാന്തളൂരില്‍ എത്തിയിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ആയ് രാജാവ് കരുന്തടക്കന്‍ (എഡി 857885) ആണ് കാന്തള്ളൂര്‍ശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.

ശിവാ കൈലാസ് by ശിവാ കൈലാസ്
May 19, 2022, 06:00 am IST
in Samskriti

അനന്തപുരി കാലത്തിന് കരുതി വച്ചിരിക്കുന്ന പൈതൃകയിടം. 1200 വര്‍ഷം പഴക്കമുള്ള ലോക പ്രശസ്തമായൊരു സര്‍വകലാശാലയുണ്ട് തലസ്ഥാനത്ത്. പൈതൃക ശേഷിപ്പായ കാന്തളൂര്‍ശാല. ഈ ദേശത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ആ വിജ്ഞാന കേന്ദ്രത്തെ മലയാളികള്‍ മറന്നു. കഥയല്ല കാന്തളൂരെന്ന് അറിയുന്നവരും ചുരുക്കം.

ലോകപ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന നളന്ദയിലുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്ത വിഷയങ്ങള്‍ തിരുവനന്തപുരം വലിയശാലയില്‍ സ്ഥിതി ചെയ്തിരുന്ന കാന്തളൂര്‍ ശാലയില്‍ പഠിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നിട്ടും ഇന്ന് വളരെക്കുറച്ചുപേര്‍ക്കു മാത്രമേ കാന്തള്ളൂര്‍ ശാലയെപ്പറ്റി അറിവുള്ളൂ. മണ്‍മറഞ്ഞ ആ മഹാശാലയുടെ ചരിത്രം വലിയശാല മഹാദേവ ക്ഷേത്രത്തിലെ അകത്തളങ്ങള്‍ പറയും. വര്‍ഷത്തിലൊരിക്കല്‍ കടന്നു വരുന്ന ലോക പൈതൃക ദിനത്തില്‍ മാത്രമാണ് ചിലരെങ്കിലും കാന്തളൂരിനെ ഇന്ന് ഓര്‍ക്കുന്നത്. അങ്ങനെ വര്‍ഷത്തില്‍ ഒരിക്കല്‍ ഓര്‍ക്കേണ്ട പൈതൃക സ്ഥാനമല്ല കാന്തളൂര്‍. ഒരു സംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പായി എന്നും നിലകൊള്ളേണ്ട നിധിയാണ്.

ഭാരതത്തില്‍ നിന്നു മാത്രമല്ല, അങ്ങ് ശ്രീലങ്കയില്‍ നിന്നു പോലും കടല്‍മാര്‍ഗം പഠിതാക്കള്‍ കാന്തളൂരില്‍ എത്തിയിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ആയ് രാജാവ് കരുന്തടക്കന്‍ (എഡി 857885) ആണ് കാന്തള്ളൂര്‍ശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. തുടര്‍ന്ന്, ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ (ഏഡി 885925) കാലത്ത് വൈജ്ഞാനിക കേന്ദ്രമെന്ന നിലയില്‍ ശാല ലോക പ്രശസ്തിയാര്‍ജിച്ചു. സ്വയംഭരണ സംവിധാനമാണ് കാന്തളൂര്‍ശാലയില്‍ നിലനിന്നിരുന്നത്.  

വെറും പ്രാഥമിക വിദ്യാകേന്ദ്രമായിരുന്നില്ല കാന്തളൂര്‍. ഉന്നതപഠനകേന്ദ്രമായ ഇവിടെ ആയുധ പരിശീലനത്തിനു പുറമേ നിരീശ്വരവാദം ഉള്‍പ്പെടെ 64 ല്‍ പരം വിജ്ഞാന ശാഖകള്‍ പഠിക്കുവാന്‍ അവസരമുണ്ടായിരുന്നു. നളന്ദയിലുള്ളതിനേക്കാള്‍ ഏറെ വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന കാന്തളൂരിന് ‘ദക്ഷിണ നളന്ദ’ എന്ന വിളിപ്പേരുമുണ്ടായിരുന്നു.

ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞത്തായിരുന്നു കാന്തളൂര്‍ ശാലയുടെ ആദ്യ ആസ്ഥാനം. ചോള ആക്രമണങ്ങള്‍ വഴി അതിന് തകര്‍ച്ച നേരിട്ടുവെന്നും ക്രമേണ തിരുവനന്തപുരത്തെ വലിയശാലയിലേക്കു മാറ്റിയെന്നുമാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്.  

Tags: Kanthalloor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കാന്തല്ലൂർശാലയും നൈപുണ്യ വികസന കേന്ദ്രവും ജ്ഞാനോത്സവത്തിലെ ആകർഷണ കേന്ദ്രങ്ങളായി

Kerala

കുഴഞ്ഞ് വീണ കൊമ്പന്‍ ശ്രീകണ്‌ഠേശ്വരം ശിവകുമാറിനെ എഴുന്നേല്‍പ്പിച്ചു

Idukki

കൊവിഡ്; കാന്തല്ലൂര്‍ മേഖലയില്‍ പച്ചക്കറി ഉത്പാദനം ഇരട്ടിയായി, വിനോദ സഞ്ചാരം നിലച്ചതോടെ ഹെക്ടര്‍ കണക്കിന് തരിശ് നിലങ്ങൾ കൃഷി ഭൂമികളായി മാറി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.