Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ദക്ഷിണ നളന്ദ’യായ കാന്തളൂര്‍ശാല

ഭാരതത്തില്‍ നിന്നു മാത്രമല്ല, അങ്ങ് ശ്രീലങ്കയില്‍ നിന്നു പോലും കടല്‍മാര്‍ഗം പഠിതാക്കള്‍ കാന്തളൂരില്‍ എത്തിയിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ആയ് രാജാവ് കരുന്തടക്കന്‍ (എഡി 857885) ആണ് കാന്തള്ളൂര്‍ശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.

ശിവാ കൈലാസ് by ശിവാ കൈലാസ്
May 19, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അനന്തപുരി കാലത്തിന് കരുതി വച്ചിരിക്കുന്ന പൈതൃകയിടം. 1200 വര്‍ഷം പഴക്കമുള്ള ലോക പ്രശസ്തമായൊരു സര്‍വകലാശാലയുണ്ട് തലസ്ഥാനത്ത്. പൈതൃക ശേഷിപ്പായ കാന്തളൂര്‍ശാല. ഈ ദേശത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ആ വിജ്ഞാന കേന്ദ്രത്തെ മലയാളികള്‍ മറന്നു. കഥയല്ല കാന്തളൂരെന്ന് അറിയുന്നവരും ചുരുക്കം.

ലോകപ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന നളന്ദയിലുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്ത വിഷയങ്ങള്‍ തിരുവനന്തപുരം വലിയശാലയില്‍ സ്ഥിതി ചെയ്തിരുന്ന കാന്തളൂര്‍ ശാലയില്‍ പഠിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നിട്ടും ഇന്ന് വളരെക്കുറച്ചുപേര്‍ക്കു മാത്രമേ കാന്തള്ളൂര്‍ ശാലയെപ്പറ്റി അറിവുള്ളൂ. മണ്‍മറഞ്ഞ ആ മഹാശാലയുടെ ചരിത്രം വലിയശാല മഹാദേവ ക്ഷേത്രത്തിലെ അകത്തളങ്ങള്‍ പറയും. വര്‍ഷത്തിലൊരിക്കല്‍ കടന്നു വരുന്ന ലോക പൈതൃക ദിനത്തില്‍ മാത്രമാണ് ചിലരെങ്കിലും കാന്തളൂരിനെ ഇന്ന് ഓര്‍ക്കുന്നത്. അങ്ങനെ വര്‍ഷത്തില്‍ ഒരിക്കല്‍ ഓര്‍ക്കേണ്ട പൈതൃക സ്ഥാനമല്ല കാന്തളൂര്‍. ഒരു സംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പായി എന്നും നിലകൊള്ളേണ്ട നിധിയാണ്.

ഭാരതത്തില്‍ നിന്നു മാത്രമല്ല, അങ്ങ് ശ്രീലങ്കയില്‍ നിന്നു പോലും കടല്‍മാര്‍ഗം പഠിതാക്കള്‍ കാന്തളൂരില്‍ എത്തിയിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ആയ് രാജാവ് കരുന്തടക്കന്‍ (എഡി 857885) ആണ് കാന്തള്ളൂര്‍ശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. തുടര്‍ന്ന്, ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ (ഏഡി 885925) കാലത്ത് വൈജ്ഞാനിക കേന്ദ്രമെന്ന നിലയില്‍ ശാല ലോക പ്രശസ്തിയാര്‍ജിച്ചു. സ്വയംഭരണ സംവിധാനമാണ് കാന്തളൂര്‍ശാലയില്‍ നിലനിന്നിരുന്നത്.  

വെറും പ്രാഥമിക വിദ്യാകേന്ദ്രമായിരുന്നില്ല കാന്തളൂര്‍. ഉന്നതപഠനകേന്ദ്രമായ ഇവിടെ ആയുധ പരിശീലനത്തിനു പുറമേ നിരീശ്വരവാദം ഉള്‍പ്പെടെ 64 ല്‍ പരം വിജ്ഞാന ശാഖകള്‍ പഠിക്കുവാന്‍ അവസരമുണ്ടായിരുന്നു. നളന്ദയിലുള്ളതിനേക്കാള്‍ ഏറെ വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന കാന്തളൂരിന് ‘ദക്ഷിണ നളന്ദ’ എന്ന വിളിപ്പേരുമുണ്ടായിരുന്നു.

ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞത്തായിരുന്നു കാന്തളൂര്‍ ശാലയുടെ ആദ്യ ആസ്ഥാനം. ചോള ആക്രമണങ്ങള്‍ വഴി അതിന് തകര്‍ച്ച നേരിട്ടുവെന്നും ക്രമേണ തിരുവനന്തപുരത്തെ വലിയശാലയിലേക്കു മാറ്റിയെന്നുമാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്.  

Tags: Kanthalloor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കാന്തല്ലൂർശാലയും നൈപുണ്യ വികസന കേന്ദ്രവും ജ്ഞാനോത്സവത്തിലെ ആകർഷണ കേന്ദ്രങ്ങളായി

Kerala

കുഴഞ്ഞ് വീണ കൊമ്പന്‍ ശ്രീകണ്‌ഠേശ്വരം ശിവകുമാറിനെ എഴുന്നേല്‍പ്പിച്ചു

Idukki

കൊവിഡ്; കാന്തല്ലൂര്‍ മേഖലയില്‍ പച്ചക്കറി ഉത്പാദനം ഇരട്ടിയായി, വിനോദ സഞ്ചാരം നിലച്ചതോടെ ഹെക്ടര്‍ കണക്കിന് തരിശ് നിലങ്ങൾ കൃഷി ഭൂമികളായി മാറി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

ആയത്തുള്ള അലി ഖൊമേനിയ്‌ക്ക് മരണഭയം ; താൻ കൊല്ലപ്പെട്ടാൽ പിൻഗാമിയാകാൻ കഴിയുന്ന മൂന്ന് നേതാക്കളുടെ പേരുകൾ ഖമേനി തീരുമാനിച്ചതായി വിശ്വസ്തർ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍

യുദ്ധസാഹചര്യം മുതലാക്കാന്‍ തുര്‍ക്കിയുടെ എര്‍ദോഗാന്‍ മധ്യസ്ഥന്റെ റോളില്‍ എത്തി; എര്‍ദോഗാന്റെ മധ്യസ്ഥശ്രമം തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി

കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

ഇറാന്റെ ഇസ്ഫഹാൻ ആണവ നിലയത്തിൽ ഇസ്രായേൽ വ്യോമാക്രമണം ; ആണവ നിലയത്തെ ലക്ഷ്യമിട്ട് എത്തിയത് 50 ഇസ്രായേൽ യുദ്ധവിമാനങ്ങൾ

സുരേഷ് ഗോപി മുഖ്യവേഷത്തിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള റിലീസ് മാറ്റി

ഇറാനിൽ നിന്നും ഭാര്യയെ നാട്ടിലെത്തിച്ച് മോദി സർക്കാർ : മടങ്ങി വരുന്നതിലും നല്ലത്  ഇറാനിൽ രക്തസാക്ഷിയായി മരിക്കുന്നതായിരുന്നുവെന്ന് ഭർത്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies