Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ട്; വീഡിയോ ചിത്രീകരണം തടഞ്ഞതിന് പിന്നില്‍ വര്‍ഗ്ഗീയസംഘടന: രാം പ്രസാദ് സിംഗ്

വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടെന്നതിന് തെളിവുകള്‍ കൈവശമുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ രാം പ്രസാദ് സിംഗ്. ജ്ഞാന്‍വാപി മസ്ജിദും തൊട്ടടുത്തുള്ള കാശി വിശ്വനാഥക്ഷേത്രവും ഉള്‍പ്പെടെയുള്ള സ്ഥലം പിടിച്ചെടുക്കുമെന്ന് ചില വര്‍ഗ്ഗീയസംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവിടെയെത്തിയ കോടതി നിയോഗിച്ച സംഘത്തെ വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും ഒരു വിഭാഗം തടഞ്ഞതെന്നും രാം പ്രസാദ് സിംഗ് പറഞ്ഞു.

Janmabhumi Online by Janmabhumi Online
May 10, 2022, 05:21 pm IST
in India
സാമൂഹ്യപ്രവര്‍ത്തകന്‍ രാം പ്രസാദ് സിംഗ് (ഇടത്ത്)

സാമൂഹ്യപ്രവര്‍ത്തകന്‍ രാം പ്രസാദ് സിംഗ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടെന്നതിന് തെളിവുകള്‍ കൈവശമുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ രാം പ്രസാദ് സിംഗ്. ജ്ഞാന്‍വാപി മസ്ജിദും തൊട്ടടുത്തുള്ള കാശി വിശ്വനാഥക്ഷേത്രവും ഉള്‍പ്പെടെയുള്ള സ്ഥലം പിടിച്ചെടുക്കുമെന്ന് ചില വര്‍ഗ്ഗീയസംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവിടെയെത്തിയ കോടതി നിയോഗിച്ച സംഘത്തെ വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും ഒരു വിഭാഗം തടഞ്ഞതെന്നും രാം പ്രസാദ് സിംഗ് പറഞ്ഞു.

വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്ന് വസ്തുനിഷ്ഠമായി അറിയുന്നതിന് വീഡിയോ ചിത്രീകരണത്തിന് വന്ന കോടതി നിയോഗിച്ച കമ്മീഷന്‍ സംഘത്തിന് ശനിയാഴ്ച അവരുടെ ജോലി ചെയ്യാനായില്ല. രണ്ടു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ചെങ്കിലും ദൗത്യം നടത്താനാകാതെ മടങ്ങുകയായിരുന്നു. വാരണാസി ജില്ലാ കോടതിയാണ് വീഡിയോഗ്രാഫി ചെയ്യാന്‍ കമ്മീഷനെ നിയോഗിച്ചത്. ഇപ്പോഴത്തെ കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിം വിഭാഗം വാരണാസി ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. എന്നിട്ടും കോടതി നിര്‍ദേശത്തിനെതിരായി കമ്മഷീനെ തടഞ്ഞത് വലിയ നിയമപ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്. Â

ജ്ഞാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറേ ചുമരിന് പിന്നില്‍ ശൃംഗാര്‍ ഗൗരി, ഗണപതി, ഹനുമാന്‍, നന്ദി എന്നിവരുടെ വിഗ്രങ്ങളുണ്ടെന്നതിന് പരാതിക്കാര്‍ക്ക് തെളിവ് നല്‍കിയത് രാം പ്രസാദ് സിംഗാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് എട്ട് പേര്‍ Â പരാതിയുമായി കോടതിയെ സമീപിച്ചത്. അവിടെ ദിവസേന പൂജ നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് രാഖി സിംഗെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനും കേസ് നല്‍കി. ശൃംഗാര്‍ ഗൗരി ദേവിയുടെ ചിത്രം അവിടെ കണ്ട് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെടിരുന്നു.

“ജ്ഞാന്‍വാപി മസ്ജിദ് പണിയുന്നതിനായി തകര്‍ത്ത ക്ഷേത്രത്തിന് 124 അടി ഉയരവും വീതിയും ഉണ്ടായിരുന്നതായി രാം പ്രസാദ് സിംഗ് പറയുന്നു. 1669ലാണ് ഔറംഗസേബ് ചക്രവര്‍ത്തി ഈ ക്ഷേത്രം തകര്‍ത്ത് ജ്ഞാന്‍വാപി മസ്ജിദ് പണിതത്. നാരായണ്‍ ഭാടി എന്ന വിഖ്യാത പണ്ഡിതനാണ് ഈ ക്ഷേത്രം പണിതത്. അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്തേ മന്ത്രിയായിരുന്ന രാജ തൊഡര്‍മാളിനെ പിടിച്ചാണ് നാരായണ്‍ ഭട്ടി അന്ന് തകര്‍ന്ന് കിടന്നിരുന്ന ക്ഷേത്രം വീണ്ടും പുനര്‍നിര്‍മ്മിച്ചത്. ഈ ക്ഷേത്രം നിര്‍മ്മിക്കാന്‍ നാരായണ്‍ ഭട്ടി ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ചു. പക്ഷെ പിന്നീട് 1669ല്‍ ഔറംഗസേബ് ചക്രവര്‍ത്തി ഈ ക്ഷേത്രം തകര്‍ത്തു. മുസ്ലിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ന്യായവുമില്ല. തെളിവുമില്ല. വെറുതെ കേസില്‍ ഞങ്ങളെ കുടുക്കി ഇടുകയാണ് അവര‍്. ഞങ്ങള്‍ നിയമത്തിന്റെ പാത സ്വീകരിക്കുമ്പോള്‍ അവരും അത് അംഗീകരിക്കണം. നിയമവഴിയില്‍ പോയാല്‍ അവര്‍ക്ക് ജ്ഞാന്‍വാപി മസ്ജിദ് നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു. ഞങ്ങളുടെ കയ്യില്‍ തെളിവുകളുണ്ട്” – രാം പ്രസാദ് സിംഗ് പറയുന്നു.

“വാരണാസി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകരാണ് ജ്ഞാന്‍വാപി മസ്ജിദിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ഏപ്രില്‍ 26ന് ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരമാണ് കമ്മീഷന്‍ സംഘം വീഡിയോ ചിത്രീകരണത്തിനായി അവിടെ എത്തിയത്. എന്നിട്ടും മുസ്ലിങ്ങളുടെ പ്രതിഷേധം കാരണം അവര്‍ക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനായില്ല”.- രാം പ്രസാദ് സിംഗ് പറയുന്നു.

“കോടതി ഉത്തരവ് പ്രകാരം കോടതി നിയോഗിച്ച വീഡിയോഗ്രാഫറെയും കൊണ്ട് അവിടെ പോയ കോടതി കമ്മീഷണര്‍ അജയ് കുമാറിന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞില്ല. അവിടെ 600-700 ആളുകള്‍ ജ്ഞാന്‍വാപി പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. 50-100 പേര്‍ വരെ ഗേറ്റിലും ഇടം പിടിച്ചിരുന്നു. കലാപകാരികള്‍ കല്ലെറിഞ്ഞാല്‍ കാമറ തകരുമെന്ന ഭയമുള്ളതിനാലാണ് പിന്‍വലിഞ്ഞത്. കാശിവിശ്വനാഥ ക്ഷേത്രവും ജ്ഞാന്‍വാപി മസ്ജിദും ഉള്‍പ്പെടെയുള്ള പ്രദേശം മുഴുവന്‍ കയ്യേറുമെന്ന് ചില മൗലിക സംഘടനകളുടെ പ്രഖ്യാപനമാണ് കലാപകാരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. അത് മൂലമാണ് അവര്‍ കമ്മീഷണറെയും വീഡിയോ ഗ്രാഫറെയും തടഞ്ഞത്. എന്തായാലും 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാശി വിശ്വനാഥക്ഷേത്രം പണിതത്. ഇത് തകര്‍ത്താണ് 1669ല്‍ ഔറംഗസേബ് ചക്രവര്‍ത്തി അവിടെ മസ്ജിദ് ഉയര്‍ത്തിയത്.”- രാം പ്രസാദ് സിംഗ് പറയുന്നു.

Â

Â

Â

Â

Â

Â

Tags: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ്Kashiചക്രവര്‍ത്തി ഔറംഗസേബ്രാം പ്രസാദ് സിംഗ്ഐഎസ്ജ്ഞാന്‍ വ്യാപി മസ്ജിദ്ജ്ഞാന്‍ വ്യാപിമസ്ജിദ്വാരാണസികാശി വിശ്വനാഥ ക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാശിയിൽ താമസിക്കുന്നത് പത്ത് പാകിസ്ഥാനികൾ : ചിലരുടെ പക്കം ദീർഘകാല വിസ ; പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം വർദ്ധിപ്പിച്ചു 

India

കാശിയിലെ മണികർണിക ഘട്ടിൽ 74 കാരിയെ ഉപേക്ഷിച്ച് കടന്ന് മകളും മരുമകനും ; വാർത്തയായതോടെ മാപ്പ് പറഞ്ഞ് മടങ്ങിയെത്തി

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

India

പുണ്യഭൂമിയായ കാശിയിലും വഖഫ് ബോർഡിന്റെ കൈയ്യേറ്റം : ഒന്നും രണ്ടുമല്ല 406 സ്വത്തുക്കൾ സർക്കാർ ഭൂമിയിലാണെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി

India

ഒരു ഒത്തുതീർപ്പുമില്ല , ഒരിഞ്ച് ഭൂമി വിട്ടുകൊടുക്കുകയുമില്ല ; മാന്യമായി പുറത്ത് പോകുന്നതാകും മസ്ജിദ് കമ്മിറ്റിയ്‌ക്ക് നല്ലത് : വിഷ്ണു ശങ്കർ ജെയിൻ

പുതിയ വാര്‍ത്തകള്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies