Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കുത്തബ്മീനാറിലെ പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തു; കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ സത്യം മറയ്‌ക്കുന്നു’, ആര്‍ക്കിയോളജിസ്റ്റ് കെ.എം. മുഹമ്മദ്

കുത്തബ് മിനാറിലെ പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Janmabhumi Online by Janmabhumi Online
Apr 20, 2022, 08:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കുത്തബ് മിനാറിനടുത്തുള്ള പള്ളി പണിയാന്‍ 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നതായി പ്രമുഖ പുരാവസ്തുവിദഗ്ധന്‍ കെ.എം. മുഹമ്മദ്. മധ്യപ്രദേശിലെ ഭോപാലില്‍ ആഗോള പൈതൃക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുത്തബ് മിനാറിനോട് ചേര്‍ന്നുള്ള ഖുവ്വാത് അല്‍ ഇസ്ലാം പള്ളി പണിയാനാണ് 27 ക്ഷേത്രങ്ങള്‍ തകര്‍ക്കേണ്ടി വന്നത്. ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കുത്തബ് മിനാറിനടുത്ത് നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍ ഗണേശ വിഗ്രഹം വരെ ഉള്‍പ്പെടും. ഇത് തെളിയിക്കുന്നത് അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ്.’- കെ.എം. മുഹമ്മദ് പറഞ്ഞു.

ദല്‍ഹി ടൂറിസം വെബ്‌സൈറ്റിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. “73 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാര്‍ പണിതത് 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണെന്ന് വെബ്‌സൈറ്റ് പറയുന്നു. ആദ്യത്തെ മുസ്ലിം ഭരണാധികാരി കുത്തബ്ദീന്‍ ഐബക് അവസാനത്തെ ദല്‍ഹിയിലെ ഹിന്ദു ഭരണാധികാരി പൃഥ്വിരാജ് ചൗഹാനെ തോല്‍പിച്ചാണ് ഭരണം പിടിച്ചത്.”- വെബ്സൈറ്റ് പറയുന്നു.  

കെ.എം. മുഹമ്മദിന്റെ അഭിമുഖം കാണാം:

‘കുത്തബ്മീനാറിന്റെ കിഴക്കേ ഗേറ്റില്‍ ഒരു കല്ലെഴുത്ത് കാണാം. അതില്‍ 27 ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തതില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് പള്ളി പണിതതെന്ന് എഴുതിയിട്ടുണ്ട്’- വെബ്‌സൈറ്റില്‍ പറയുന്നു. അതേ സമയം ഈ കുത്തബ് മിനാറും അതിനോട് ചേര്‍ന്നുള്ള പള്ളിയും ശുദ്ധമായ ഇസ്ലാമിക ഘടനയോടു കൂടിയ കെട്ടിടങ്ങളാണെന്ന് കെ.എം. മുഹമ്മദ് പറയുന്നു. ഗസ്‌നി, ഗോറി, മറ്റ് മുഗള്‍ രാജാക്കന്മാര്‍ എന്നിവരുടെ കാലത്തുള്ള മിനാരങ്ങള്‍ തന്നെയാണ് കുത്തബ് മിനാറില്‍ ഉള്ളത്.

‘മധ്യകാലഘട്ടത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കെട്ടിടങ്ങള്‍ക്ക് ഇരുസമുദായങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഏറ്റവും വലി തെറ്റ് അവര്‍ സത്യം മറച്ചുവെച്ചു എന്നതാണ്. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇനിയും സത്യം മറച്ചുവെച്ച് ഒരു നേട്ടവുമില്ല’- കെ.എം. മുഹമ്മദ് എബിപി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് വൈകിയതിന് പ്രധാനകാരണം കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ മുസ്ലിങ്ങളെ പ്രകോപിപ്പിച്ചതുകൊണ്ടാണെന്നും മുഹമ്മദ് കുറ്റപ്പെടുത്തുന്നു.

ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കുത്തബ് മിനാറിനടുത്ത് പഴയ ക്ഷേത്രങ്ങള്‍ പുതുക്കി പണിയണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യം മുഴക്കിയിട്ടുണ്ട്. 

Tags: ആര്‍ക്കിയോളജിസ്റ്റ് കെ.എം. മുഹമ്മദ്mosqueകമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്ഷേത്രംകുത്തബ്മീനാര്‍വിഎച്ച്പിരാമക്ഷേത്രംവിശ്വഹിന്ദു പരിഷത്ത്‌ഇസ്ലാംഅയോധ്യക്ഷേത്രഭൂമി വിവാദംമുഗള്‍ ചക്രവര്‍ത്തിമുഗള്‍ രാജവംശംഖുവ്വാത് അല്‍ ഇസ്ലാം പള്ളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ വാര്‍ത്താവിനിമയ മന്ത്രി അത്തൊള്ള തരാര്‍
India

നുണയുടെ കെട്ടഴിച്ച് പാകിസ്ഥാന്‍; ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ പള്ളി തകര്‍ന്നെന്നും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും പാക് നേതാക്കള്‍

India

പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാൻ അതിർത്തിയിൽ നിശബ്ദത, കർഷകർ ഗ്രാമങ്ങൾ വിട്ടോടി ; പള്ളികളിൽ നിന്നും ബാങ്ക് വിളികൾ പോലും കേൾക്കാനില്ല

India

മദ്രസയിൽ നടത്തിയ പരിശോധയിൽ സത്യം പുറത്തുവന്നു ; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ പേരുകൾ പോലും എഴുതാൻ അറിയില്ല

India

ഉത്തരാഖണ്ഡിൽ ദേശീയപാത വീതികൂട്ടലിന് തടസം സൃഷ്ടിച്ചത് അനധികൃത ആരാധനാലയം ; രുദ്രാപൂരിലെ അനധികൃത മുസ്ലീം പള്ളി ഇടിച്ച് നിരത്തി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ സംവിധായകന്‍ ജിയോ ബേബി (ഇടത്ത്)
Kerala

ശബരിമലയെ തോണ്ടി, സംവിധായകന്‍ ജിയോബേബിയില്‍ നിന്നും നല്ല ചുട്ട അടിയും കിട്ടി

പുതിയ വാര്‍ത്തകള്‍

ഒളശയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

സിന്ധൂനദീജലത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്) വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി, കനിമൊഴി, സുപ്രിയ സുലെ, അഭിഷേക് ബാനര്‍ജി എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ (ഇടത്ത്)

ദേശീയപ്രശ്നത്തില്‍ ഐക്യം വേണമെന്ന് ഖാര്‍ഗെ; ഐക്യത്തിന്റെ ഭാഗമായി ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും ഒവൈസിയും എല്ലാം വിദേശത്തുണ്ടെന്ന് സോഷ്യല്‍മീഡിയ

രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറെ കണ്ടത് പോരാട്ടത്തിന് പിന്തുണ തേടി, സതീശനെ തള്ളി കെ. മുരളീധരന്‍

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച റാന്നി സ്വദേശി പിടിയില്‍

തരുണ്‍ ഇഫക്ട്‌

മരണത്തെ തൃണവല്‍ഗണിച്ച് പൊരുതുന്ന ഇസ്രയേല്‍ സുന്ദരിക്കുട്ടികള്‍; ഏത് യുദ്ധമുഖത്തും ഇവരുമുണ്ട്; ഇസ്രയേല്‍ സേനയില്‍ 20.9ശതമാനം വനിതകള്‍

ഗുവാ ഷാ മസാജ് ചർമ്മത്തിന് അത്ഭുതകരമായ നിരവധി ഗുണങ്ങൾ നൽകുന്നു , അത് ഉപയോഗിക്കേണ്ട ശരിയായ മാർഗം എന്താണെന്ന് അറിയാമോ ?

പാലക്കാട് അലനല്ലൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies