Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

എസിഡിപിഐ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഒത്താശയും രാഷ്‌ട്രീയ അഭയവും നല്‍കുന്നത് സിപിഎം; സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബിജെപിയുടെ പ്രതിഷേധ റാലി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറു വര്‍ഷത്തിനിടയില്‍ 24-ാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൊലചെയ്യപ്പെടുന്നത്. പിഎഫ്‌ഐ ഏതാണ് ഡിവൈഎഫ്‌ഐ ഏതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2022, 10:49 pm IST
in BJP

തിരുവനന്തപുരം: വര്‍ഗീയ കലാപമുണ്ടാക്കാന്‍ എസിഡിപിഐക്ക് എല്ലാ ഒത്താശയും രാഷ്‌ട്രീയ അഭയവും നല്‍കുന്നത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാലക്കാട് മേലാമുറിയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐ ഭീകരവാദികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിന് ഒരു പ്രശ്‌നം വന്നാല്‍ ആദ്യം ഓടിയെത്തുന്നത് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റാണ്. സിപിഎം യുവജനസംഘടന മതേതരത്വം പ്രസംഗിച്ചുകൊണ്ട് എന്തിനാണ് മതതീവ്രവാദികളെ സഹായിക്കുന്നത്.

ഇവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനം നടത്താനുള്ള മറമാത്രമാണ് സിപിഎം. സിപിഎമ്മും പിഎഫ്‌ഐയും നടത്തുന്ന കൊലപാതകത്തിന് സാമ്യതകളുണ്ട്. കേരളത്തില്‍ വര്‍ഗീയ ലഹള ആഗ്രഹിച്ചാണ് മതതീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുന്നത്. വര്‍ഗീയ ധ്രൂവീകരണം ഉദ്ദേശിച്ചുള്ള കൊലപാതകമാണിവര്‍ നടത്തുന്നത്. ഇതിന്റെ രാഷ്‌ട്രീയ ലാഭം സിപിഎമ്മിനാണ്. അതുകൊണ്ടാണവര്‍ അക്രമികളെ സഹായിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മേലാമുറിയില്‍ മദനിയുടെയും ഐഎസ്എസിന്റെയും നേതൃത്വത്തില്‍ വന്‍ വര്‍ഗീയ കലാപം നടന്നതാണ്. സുരക്ഷയുടെ ഭാഗമായി ജില്ലയില്‍ ആയിരത്തോളം പോലീസുകാരെ അധികം നിശ്ചയിച്ചിട്ടും മുന്‍പ് വര്‍ഗീയ കലാപം നടന്നിട്ടുള്ള മേലാമുറിയില്‍ നാലുപോലീസുകാരെയാണ് കാവലിനിട്ടിരുന്നത്. ഇത് പോലീസും സിപിഎമ്മും പോപ്പുലര്‍ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയാണ്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറു വര്‍ഷത്തിനിടയില്‍ 24-ാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൊലചെയ്യപ്പെടുന്നത്. പിഎഫ്‌ഐ ഏതാണ് ഡിവൈഎഫ്‌ഐ ഏതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. തിരുവമ്പാടിയില്‍ ലൗജിഹാദിന് ഇരയാക്കപ്പെട്ട ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ രക്ഷതാക്കള്‍ പറയുന്നത് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ ഡിവൈഎഫ്‌ഐ നേതാവ് പകല്‍ സിപിഎമ്മും രാത്രികാലങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടും ആണെന്നാണ്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കായംകുളത്തെ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രത്തിലേക്കാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ഇവര്‍തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

തീവ്രവാദികളില്‍ നിന്ന് രാഷ്‌ട്രീയലാഭം ഉണ്ടാക്കാനും ഒരുവിഭാഗത്തിന്റെ വോട്ടുനേടാനുമാണ് പിണറായി വിജയന്റെ ശ്രമം. മതഭീകരവാദശക്തികള്‍ ആര്‍എസ്എസിനും ബിജെപിക്കുമാത്രമല്ല എല്ലാവര്‍ക്കും അപകടമാണ്. കാശ്മീരിലും കാബൂളിലും സിറിയയിലും സംഭവിച്ചതുപോലെ സാധാരണക്കാരന്റെ വാതിലിലേക്ക് അവര്‍ വരും. മാനവരാശിയുടെ അന്തകരായിട്ടുള്ള പോപ്പുലര്‍ഫ്രണ്ടിനെതിരെ കൂടുതല്‍ ശക്തമായിത്തനെ ബിജെപി പോരാടും. സിപിഎം ഭീഷണിയെ എങ്ങനെ നേരിട്ടോ അതുപോലെ പോപ്പുലര്‍ഫ്രണ്ടിനെയും നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആയുര്‍വേദ കോളജിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍, ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് തുടങ്ങി മുതിര്‍ന്ന പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

Tags: കലാപംbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

News

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.