Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാമുകനില്‍ നിന്നും 23കുത്തുകളേറ്റ് ആശുപത്രിയില്‍ കഴിയുന്ന അപൂര്‍വ്വ പുരാണിക് പറയുന്നു: “ഒരിയ്‌ക്കലും ലവ് ജിഹാദിന് ഒരുമ്പെടരുത്”

ലവ് ജിഹാദിന്റെ ഒടുവിലത്തെ ഇരയാണ് കര്‍ണ്ണാടകയിലെ ഗഡഗ് സ്വദേശിനിയായ അപൂര്‍വ്വ പുരാണിക്. ഇപ്പോള്‍ അപൂര്‍വ്വ നഗരത്തിലെ ഒരു ലോക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് മുഹമ്മദ് ഇജാസ് അപൂര്‍വ്വയെ 23 തവണയാണ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ചത്.

Janmabhumi Online by Janmabhumi Online
Apr 11, 2022, 07:35 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ലവ് ജിഹാദിന്റെ ഒടുവിലത്തെ ഇരയാണ് കര്‍ണ്ണാടകയിലെ ഗഡഗ് സ്വദേശിനിയായ അപൂര്‍വ്വ പുരാണിക്. ഇപ്പോള്‍ അപൂര്‍വ്വ നഗരത്തിലെ ഒരു ലോക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് മുഹമ്മദ് ഇജാസ് അപൂര്‍വ്വയെ 23 തവണയാണ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ചത്.

ചിരു ഭട്ട് എന്ന പത്രപ്രവര്‍ത്തകനാണ് അപൂര്‍വ്വ പുരാണികിന്റെ വീഡിയോ പുറത്തുവിട്ടത്. ഇനിയും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ചിരു ഭട്ട് അപൂര്‍വ്വയുടെ ഈ ദുരനുഭവം പുറത്തുകൊണ്ടുവരുന്ന വീഡിയോ പുറത്തിറക്കിയത്.

ഒരു പെണ്‍കുട്ടിക്കും തന്റെ ദുരനുഭവം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയാണ് ഇന്ന് അപൂര്‍വ്വ പുരാണിക്കിനുള്ളത്. ജീവിതത്തില്‍ വിവാഹം എന്ന പ്രധാന ഘട്ടത്തിലേക്ക് കടക്കും മുന്‍പ് തന്നിഷ്ടപ്രകാരം അച്ഛനമ്മമാരെ അവഗണിച്ച് എടുത്തുചാടിയത് വലിയ തെറ്റായിപ്പോയെന്ന് അപൂര്‍വ്വ പറയുന്നു.

‘സമൂഹത്തില്‍ നിന്ന് എന്ത് പ്രശ്‌നമുണ്ടായാലും അത് അച്ഛനമ്മമാരെ അറിയിക്കാന്‍ മടിക്കരുത്. ചിലപ്പോള്‍ അവര്‍ നിങ്ങളുടെ പഠിപ്പ് നിര്‍തതിയെന്ന് വരും. പക്ഷെ അതില്‍ ഭയന്നുകൂടാ. അതല്ലെങ്കില്‍ നിങ്ങള്‍ എന്‍റേതുപോലെ ദുരനുഭവം അനുഭവിക്കേണ്ടി വരും. നിങ്ങളുടെ മാതാപിതാക്കളെ ഒഴികെ ആരെയും വിശ്വസിക്കരുത്. ജീവിതം സുരക്ഷിതമാക്കുക എന്നതിന് മുന്‍ഗണന നല്‍കണം’- അപൂര്‍വ്വ പുരാണിക് പറയുന്നു. ഗഡകിലെ തെരുവില്‍ ഒരു മാസം മുന്‍പാണ് അപൂര്‍വ്വ ക്രൂരമായ ആക്രമണത്തിന് വിധേയയാകേണ്ടി വന്നത്.

ആരും മുസ്ലിം ചെറുപ്പക്കാരുടെ കെണിയില്‍ വീഴരുതെന്നും ഈ ക്രൂരമായ ആക്രമണത്തില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതം കൊണ്ട് രക്ഷപ്പെട്ട 26കാരി അപൂര്‍വ്വ പുരാണിക് പറയുന്നു. ഹിന്ദുധര്‍മ്മത്തിനകത്ത് നിന്നും വിവാഹം കഴിക്കാനാണ് അപൂര്‍വ്വ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഉപദേശം.

ഓട്ടോക്കാരനായ ഇജാസ് എംബിഎക്കാരിയായ അപൂര്‍വ്വയയെ കള്ളം പറഞ്ഞാണ് അടുത്തുകൂടിയത്. ഒരു സമ്പന്ന ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു അപൂര്‍വ്വ. താന്‍ പഠിക്കുകയാണെന്നും ഫ്രീ ടൈമില്‍ ഓട്ടോ ഓടിക്കുകയാണെന്നുമാണ് പറഞ്ഞത്. പിന്നീടയാള്‍ ഒരു ദിവസം ലൈംഗികമായി അപൂര്‍വ്വയെ ആക്രമിച്ചു. പിന്നീട് തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് അപൂര്‍വ്വയെ ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ അപൂര്‍വ്വയെയും അമ്മയേയും നശിപ്പിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. 2018ലാണ് അപൂര്‍വ്വയുടെ കുടുംബത്തിന്റെ ഹിതത്തിന് എതിരായി വിവാഹം നടന്നത്. അപൂര്‍വ്വയുടെ പേര് അര്‍ഫ ബാനു എന്നാക്കി മാറ്റി.

‘വിവാഹത്തിന് സമ്മതിച്ചപ്പോള്‍ ഇസ്ലാമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ എല്ലാ രേഖകളും ഒപ്പിട്ടു. ഇത് ലവ് ജിഹാദാണ്. വിവാഹത്തിന് ശേഷവും അയാള്‍ എന്നെ ഗൗനിച്ചില്ല. എന്നെ അയാള്‍ മാനസികമായി മാറ്റിയെടുത്തു. ഞാന്‍ എന്റെ മാതാപിതാക്കളെ കേള്‍ക്കാതായി’- സ്വന്തം അനുഭവ കഥ അപൂര്‍വ്വ പറയുന്നു.

വിവാഹത്തിന് ശേഷം അപൂര്‍വ്വയോട് ഭക്ഷണം പാചകം ചെയ്യാനും ഇറച്ചി പാചകം ചെയ്യാനും നിര്‍ബന്ധിച്ചു. ഒരു പട്ടിയെപ്പോലെയാണ് അയാള്‍ തന്നെ പരിഗണിച്ചത്. അതിനിടയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുട്ടിക്ക് നിര്‍ബന്ധപൂര്‍വ്വം അയാള്‍ ഇറച്ചി നല്‍കി. വിവാഹത്തിന് ശേഷമാണ് അറിഞ്ഞത് അയാള്‍ മറ്റൊരു സ്ത്രീയെ 14 വര്‍ഷമായി വിവാഹം ചെയ്തിരുന്നു എന്ന്. മൂന്ന് കുട്ടികളുടെ പിതാവാണ് ഇജാസ്’- അപൂര്‍വ്വ പറയുന്നു.

‘പീഢനം സഹിക്കവയ്യാതെ ഒരു നാള്‍ അപൂര്‍വ്വ മാതാപിതാക്കളുടെ അരികിലേക്ക് വന്നു. അതിന് ശേഷം ഇജാസ് നിരന്തരം ഉര്‍ദ്ദുവില്‍ മോശപ്പെട്ട സന്ദേശങ്ങള്‍ അയയ്‌ക്കാറുണ്ട്. ഇപ്പോള്‍ വിവാഹമോചനം കോടതിയുടെ പരിഗണനയിലാണ്.’- അപൂര്‍വ്വ പറയുന്നു. കോടതി നടപടിക്ക് ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഇജാസ് അപൂവ്വയെ ആക്രമിച്ചത്.

ലവ് ജിഹാദിന്റെ ക്രൂരമായ പര്യവസാനമാണ് കണ്ടത്. 23 തവണയാണ് ഇജാസ് അപൂര്‍വ്വയെ കുത്തിയത്. വിവാഹമോചനം ചോദിച്ചതിനായിരുന്നു ആക്രമണം. കര്‍ണ്ണാടകയിലെ ഗഡഗില്‍ തെരുവില്‍ വെച്ചായിരുന്നു ആക്രമണം.

Tags: അപൂര്‍വ്വ പുരാണിക്ലൗ ജിഹാദ്ലോകാരോഗ്യ സംഘടനകര്‍ണ്ണാടകLoveJihadBengaluru
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മലയാളി യുവാവ് ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

India

കർണാടകയിൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഹ്ളാദ പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

India

ഈ ദശാബ്ദത്തിലെ രണ്ടാമത്തെ ഏറ്റവും കനത്ത മഴയില്‍ ബംഗളൂരു, മൂന്ന് പേര്‍ മരിച്ചു, വീടുകളും റോഡുകളും വെള്ളത്തില്‍

India

ബെംഗളൂരു മഴയില്‍ മുങ്ങുമ്പോള്‍ ഭരണം കയ്യാളുന്ന കോണ്‍ഗ്രസ്‌നേതാക്കള്‍ ബല്ലാരിയില്‍ ആഘോഷത്തിലെന്ന് ബിജെപി

India

ക്യാന്‍സര്‍ മണത്തറിയുന്ന നായ്‌ക്കള്‍…25 തികയാത്ത പയ്യന്റെ വന്യഭാവന സ്റ്റാര്‍ട്ടപ്പുകളായി ഉയരുമ്പോള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 2223 കോവിഡ് ബാധിതര്‍, മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രി

ലോസേഞ്ചല്‍സിലെ മുഖംമൂടിക്കാരെ മുഴുവന്‍ പൊക്കാന്‍ ട്രംപിന്റെ ഉത്തരവ്; ലോസേഞ്ചല്‍സ് നഗരത്തെ സ്തംഭിപ്പിക്കുന്ന മുഖം മൂടിക്കാന്‍ ആരാണ്?

വിജ്ഞാന കേരളം മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന്, 20 കമ്പനികളിലായി 9000 ഒഴിവുകള്‍, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ തീയതി നീട്ടി

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തും മുന്‍പ് ഐസോടോപ്പ് പഠനം നടത്തും, സുരക്ഷാ പരിശോധനയ്‌ക്ക് സംയുക്ത സമിതി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

ഉത്തരവിറങ്ങിയ 2020 മെയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 4663 കാട്ടുപന്നികളെ വെടിവെച്ചുകൊന്നുവെന്ന് വനംമന്ത്രി

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്പന്‍ഷന്‍

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് മന്ത്രി ഗണേഷ് കുമാറെന്ന് അറിഞ്ഞില്ല; മറുപടി നല്‍കാതിരുന്ന ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies