Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭൂമിയിലേക്ക് തിരികെ എത്തുന്നവര്‍ കൂടുന്നു; ചിന്നക്കനാലില്‍ നടപടിയുമായി റവന്യൂ വകുപ്പ് രംഗത്ത്

2003ലാണ് ചിന്നക്കനാലിലെ വിവിധ മേഖലകളിലായി വനവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരേക്കര്‍ വീതം 301 പേര്‍ക്ക് പതിച്ചു നല്‍കിയ സ്ഥലമാണ് 301 കോളനി എന്ന പേരിലറിയപ്പെടുന്നത്. കാട്ടാന ശല്യമോ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളോ പഠിക്കാതെ അന്നത്തെ സര്‍ക്കാര്‍ ചെയ്ത നടപടികളാണ് പാളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 11:14 am IST
in Idukki
ചിന്നക്കനാലില്‍ തിരികെയെത്തിവര്‍ നിര്‍മ്മിച്ച ഷെഡ്ഡ്‌

ചിന്നക്കനാലില്‍ തിരികെയെത്തിവര്‍ നിര്‍മ്മിച്ച ഷെഡ്ഡ്‌

കെ.എസ്. പുരുഷോത്തമന്‍

രാജാക്കാട്: ചിന്നക്കനാലില്‍ വനവാസികള്‍ക്ക് വിതരണം ചെയ്ത ഭൂമിയില്‍ സ്ഥിരതാമസമില്ലാത്തവരുടെ പട്ടയം റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് റവന്യൂ വകുപ്പ് തുടക്കം കുറിച്ചു. ഇപ്പോള്‍ ഇത്തരത്തിലുള്ള ഭൂമിയുടെ കരം സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.  

ഭൂമിയില്‍ കൃഷി ചെയ്തില്ലെങ്കില്‍ പട്ടയം റദ്ദാക്കുമെന്നറിയിച്ച് കൊണ്ട് റവന്യൂ വകുപ്പ് കത്തയച്ചിരിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായപ്പോള്‍ 301 കോളനിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറിപ്പോയവരില്‍ പലരും ഇപ്പോള്‍ തിരികെ വരാന്‍ തുടങ്ങിയിട്ടുണ്ട്.  

പുതിയതായി നിര്‍മ്മിച്ച ഷെഡ്ഡുകള്‍ക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി. 2003ലാണ് ചിന്നക്കനാലിലെ വിവിധ മേഖലകളിലായി വനവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരേക്കര്‍ വീതം 301 പേര്‍ക്ക് പതിച്ചു നല്‍കിയ സ്ഥലമാണ് 301 കോളനി എന്ന പേരിലറിയപ്പെടുന്നത്. കാട്ടാന ശല്യമോ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളോ പഠിക്കാതെ അന്നത്തെ സര്‍ക്കാര്‍ ചെയ്ത നടപടികളാണ് പാളിയത്. കാട്ടാന ശല്യത്തെ തുടര്‍ന്ന് ഭൂരിഭാഗം കുടുംബങ്ങളും ഇവിടെ നിന്നും പാലായനം ചെയ്തിരുന്നു. നിലവില്‍ 50ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. താമസമില്ലാത്തവരുടെ പട്ടയം റദ്ദ് ചെയ്യുമെന്ന സ്ഥിതിയിലെത്തിയപ്പോള്‍ പലരും മറ്റ് ജില്ലകളില്‍ നിന്ന് ഇപ്പോള്‍ തിരികെയെത്തി തുടങ്ങിയിട്ടുണ്ട്.  

ഇങ്ങനെ 17 പേര്‍ ഇപ്പോള്‍ തന്നെ എത്തിക്കഴിഞ്ഞു. ഇനിയും പലരുമെത്തുമെന്നാണറിയുന്നത്. ഇതില്‍ പലരുടെയും ഭൂമി പാട്ടവ്യവസ്ഥയില്‍ മറ്റ് ചിലര്‍ കൈവശം വെച്ചിട്ടുള്ളതായും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. അടുത്ത ദിവസം തന്നെ റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 301 കോളനിയിലെ യഥാര്‍ത്ഥ പട്ടയ ഉടമകളായ ആദിവാസികളുമായി കൂടിക്കാഴ്ചക്കു വേണ്ടി തീരൂമാനിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ ഭൂ മാഫിയകളുടെയഥാര്‍ത്ഥ ചിത്രം വരും ദിവസങ്ങളില്‍ വെളിച്ചത്തുവരും.

Tags: idukkiചിന്നക്കനാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.