Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ഫണ്ട് വിനിയോച്ച റിപ്പോര്‍ട്ട് കൈമാറാത്തെ കേരളം; പോഷണ്‍ അഭിയാന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശമ്പളം മുടങ്ങി

കേന്ദ്രം അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ യഥാസമയം കൈമാറാത്തതും ജീവനക്കാരുടെ കരാര്‍ കാലാവധി നീട്ടിയത് കേന്ദ്രത്തെ അറിയിക്കാന്‍ വൈകിയതുമാണ് കാരണം. ജനുവരി മുതലുള്ള ശമ്പളമാണ് മുടങ്ങിയത്. മുന്‍പും ശമ്പളം വൈകിയിട്ടുണ്ടെങ്കിലും ഇത്രയും വൈകുന്നത് ആദ്യമായാണെന്ന് ഉദ്യോഗസ്ഥരും പറയുന്നു. അതേ സമയം നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വനിത-ശിശുക്ഷേമ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 3, 2022, 04:32 pm IST
in Kerala

വൈഷ്ണവി സി.എസ്

തിരുവല്ല: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍ പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന കോ-ഓര്‍ഡിനേറ്റര്‍മാരുടെയും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ശമ്പളം മുടങ്ങി.

കേന്ദ്രം അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ യഥാസമയം കൈമാറാത്തതും ജീവനക്കാരുടെ കരാര്‍ കാലാവധി നീട്ടിയത് കേന്ദ്രത്തെ അറിയിക്കാന്‍ വൈകിയതുമാണ് കാരണം. ജനുവരി മുതലുള്ള ശമ്പളമാണ് മുടങ്ങിയത്. മുന്‍പും ശമ്പളം വൈകിയിട്ടുണ്ടെങ്കിലും ഇത്രയും വൈകുന്നത് ആദ്യമായാണെന്ന് ഉദ്യോഗസ്ഥരും പറയുന്നു. അതേ സമയം നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വനിത-ശിശുക്ഷേമ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.

പോഷണ്‍ അഭിയാന്‍ പദ്ധതി പ്രകാരം സംസ്ഥാനത്താകെ മൂന്നൂറ്റിഅന്‍പതില്‍ പരം കോ-ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരും ഉണ്ട്. ഒരോ ജില്ലയിലും രണ്ട് പേര്‍ വീതവും 152 ബ്ലോക്കുകളിലായി ഓരോ ബ്ലോക്കിലും രണ്ട് പേര്‍ വീതവുമാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ച വ്യാഴാഴ്ചയോടെ ശമ്പളം ലഭിക്കുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. എന്നാല്‍ അന്നും ലഭ്യമായില്ല. 2019 മുതല്‍ നിയമനം  

ലഭിച്ച ഇവരുടെ കരാര്‍ കാലാവധി അവസാനിച്ചപ്പോള്‍ നീട്ടിക്കൊടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം യഥാസമയം കേന്ദ്രത്തില്‍ അറിയിച്ചില്ല. അതേ സമയം ഇവരെ ഒഴിവാക്കി തങ്ങള്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നടത്തിയ നീക്കത്തിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവരെല്ലാം യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണ്.

ജില്ലാ തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 30,000 രൂപയും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ക്ക് 18,000 രൂപയും  ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ക്ക് 20,000 രൂപയും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ക്ക് 15,000 രൂപയുമാണ് വേതനം. പോഷണ്‍ അഭിയാന്‍ പദ്ധതി പ്രകാരം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിക്കുന്ന ജോലിയാണ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ളത്. ഇതിന് അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രത്യേക തുകയും ബ്ലോക്ക്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നിശ്ചിത തുകയും കേന്ദ്രം അനുവദിച്ചിട്ടുള്ളതാണ്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍‘പിഎം (പ്രധാനമന്ത്രി) പോഷൺ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.