Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാപ്പിമല എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ താവളമായി; ഭീതിയോടെ പ്രദേശവാസികള്‍, കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും നാശത്തിന്റെ വക്കിൽ

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. പട്ടാപ്പകല്‍പോലും കാപ്പിമല ടൗണിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Apr 2, 2022, 02:57 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

ആലക്കോട്: ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭാഗമായുള്ള ആലക്കോട് എസ്റ്റേറ്റിലെ കാപ്പിമല എസ്റ്റേറ്റ് ഭൂമി വന്യമൃഗങ്ങളുടെ താവളമായി മാറിയത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്നു. കാപ്പിമല ടൗണിനോട് ചേര്‍ന്നുള്ള 14 ഏക്കര്‍ ഭൂമിയാണ് കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും രാജവെമ്പാല ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കളുടെയും താവളമായത്.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. പട്ടാപ്പകല്‍പോലും കാപ്പിമല ടൗണിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന കാര്യത്തിലും കാട് വെട്ടിത്തെളിച്ച് വന്യമൃഗശല്യം തടയുന്നതിലും അധികൃതര്‍ അനാസ്ഥ കാട്ടുകയാണ്. കാപ്പിമല ഗവണ്‍മെന്റ് യുപി സ്‌കൂള്‍, അങ്കണവാടി, പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് എസ്റ്റേറ്റിന് സമീപത്താണ്.

സ്‌കൂളിലേക്കും അങ്കണവാടിയിലേക്കും പോകുന്ന കുട്ടികളും പള്ളികളിലേക്ക് പോകുന്നവരും പുലര്‍ച്ചെ ക്ഷീരസംഘത്തില്‍ പാല്‍ അളക്കാന്‍ പോകുന്ന ക്ഷീരകര്‍ഷകര്‍ അടക്കമുള്ളവരും ഭീതിയോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. നിരവധി ബൈക്ക് യാത്രക്കാരും കാല്‍നടയാത്രക്കാരും കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായി ഇപ്പോഴും ചികിത്സയിലാണ്. വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍ മലയിലേക്കും മഞ്ഞപുല്ലിലേക്കുള്ള പാതയും ഇതിനോട് ചേര്‍ന്നാണ്.

ആലക്കോട് പി.ആര്‍ രാമവര്‍മ രാജയുടെ ഉടമസ്ഥതയിലായിരുന്ന കാപ്പിത്തോട്ടം പതിറ്റാണ്ടണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റിന്റെ ഭാഗമാക്കിയതായിരുന്നു. പിന്നീട് 15 വര്‍ഷം മുമ്പ് ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ കാപ്പിമയിലെ എസ്റ്റേറ്റുമേറ്റെടുത്തത്. എന്നാല്‍ നാളിതുവരെയായിട്ടും ഒരു സെന്റ് ഭൂമിപോലും എസ്റ്റേറ്റില്‍ നിന്ന് ആദിവാസികള്‍ക്ക് നല്‍കിയിട്ടില്ല.  

പലവിധ ന്യായങ്ങള്‍ പറഞ്ഞ് ഭൂമി വിതരണത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈമലര്‍ത്തുകയാണ്. എസ്റ്റേറ്റിലെ കാപ്പിത്തോട്ടം പരിചരണം ഇല്ലാതെ പൂര്‍ണമായും നശിച്ചു കഴിഞ്ഞു. കാപ്പിമലയുടെ പേരിനു തന്നെ കാരണമായ കാപ്പിത്തോട്ടമാണ് വിസ്മൃതിയിലായിക്കൊണ്ടണ്ടിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും എസ്റ്റേറ്റിലുണ്ടണ്ട്. സംരക്ഷണത്തിന് നടപടിയില്ലാതെ വന്നതോടെ ഇവയും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കാടുവെട്ടിത്തെളിച്ച് എസ്റ്റേറ്റ് സംരക്ഷിക്കുന്നതിനും വന്യമൃഗശല്യം തടയുന്നതിനും അര്‍ഹരായവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനും അധികൃതര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. 

Tags: kannurWild AnimalKapimala Estate
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

ഗൃഹാതുര സ്മരണയുണർത്തി എന്റെ കേരളം പ്രദർശന വിപണന മേള

Kannur

എന്റെ കേരളം: കൗതുകമുണര്‍ത്തി അഗ്നിരക്ഷാസേനയുടെ ബര്‍മ പാലം മിനിയേച്ചര്‍

Kannur

മൃഗ സംരക്ഷണ മേഖലയെ തൊട്ടറിഞ്ഞ് എന്റെ കേരളം പ്രദര്‍ശന വിപണനമേള

Varadyam

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

Kerala

കണ്ണൂരിൽ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്; അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും

ബാലറ്റ് തിരുത്തൽ; ജി. സുധാകരന്റെ മൊഴിയെടുത്തു, കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ കൊന്ന് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കും , സംസ്ഥാനത്തെ പ്രമുഖ സ്റ്റേഡിയവും തകർക്കും : രാജസ്ഥാനിൽ ഭീഷണി സന്ദേശത്തിൽ ജാഗ്രത

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies