Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് പ്രത്യാഘാതം: കര്‍ണ്ണാടകയിലെ ശിവമൊഗ്ഗയിലെ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാള്‍ നല്‍കുക ഹിന്ദുക്കള്‍ക്ക് മാത്രം

ഉഡുപ്പി ജില്ലയിലെ ഉത്സവത്തിലേതുപോലെ ശിവമൊഗ്ഗയിലെ പ്രമുഖ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാളുകള്‍ ഹിന്ദു കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 07:23 pm IST
inIndia

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ ഉത്സവത്തിലേതുപോലെ ശിവമൊഗ്ഗയിലെ പ്രമുഖ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാളുകള്‍ ഹിന്ദു കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് തീരുമാനം. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ ഉത്സവം മാര്‍ച്ച് 22ന് ആരംഭിക്കും. ഹിജാബ് വിവാദത്തോടെ വര്‍ധിച്ച  മതപരമായ ചേരിതിരിവാണ് ക്ഷേത്രാധികാരികളുടെ പുതിയ തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു.  

നേരത്തെ മാര്‍ച്ച് 18ന് നടന്ന ഉഡുപ്പി ജില്ലയിലെ കൗപ് എന്ന പ്രദേശത്തെ ഹോസ മാരിഗുഡി ക്ഷേത്രത്തില്‍ നടന്ന സുഗ്ഗി മാരി പൂജയ്‌ക്ക് സ്റ്റാള്‍ നടത്താനുള്ള അധികാരം ഹിന്ദു കച്ചവടക്കാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ശിവമൊഗ്ഗയിലും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രസിദ്ധമായ കോട്ടെ മാരികാംബ ജത്രെയ്‌ക്കും സ്റ്റാളുകള്‍ ഹിന്ദുക്കള്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന തീരുമാനമുണ്ടാവുന്നത്.

ഇക്കുറി കോട്ടെ മാരികാംബ ജത്രെയ്‌ക്ക് മറ്റ് സമുദായങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ വേണ്ടെന്ന തീരുമാനം ഏകസ്വരത്തിലാണ് ക്ഷേത്ര അധികാരികള്‍ കൈക്കൊണ്ടത്. ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗ് ദള്‍ എന്നീ സംഘടനകള്‍ക്ക് കരുത്തേറെയുള്ള പ്രദേശമാണ് ശിവമൊഗ്ഗ. ഹാരകെ എടുക്കാനും  ഇക്കുറി ഹിന്ദുക്കളെ മാത്രമേ അനുവദിക്കൂ. നേരത്തെ മറ്റു സമുദായങ്ങളിലുള്ളവരും ഹാരകെ എടുക്കുന്ന പതിവുണ്ടായിരുന്നു. ആഗ്രഹം സാധിക്കുന്നതിന് വേണ്ടി എടുക്കുന്ന വഴിപാടാണ് ഹാരകെ.  

നേരത്തെ ബിസിനസുകാര്‍ക്ക് സ്റ്റാളുകള്‍ നല്‍കുന്ന ചുമതല ചിക്കണ്ണയ്‌ക്കായിരുന്നു. ഇക്കുറി ഹിന്ദു ഗ്രൂപ്പുകളാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. “മറ്റ് സമുദായക്കാരെ ഇതുവരെ ഞങ്ങള്‍ എതിര്‍ത്തിരുന്നില്ല. ചില സമുദായങ്ങളിലുള്ളവരുടെ പെരുമാറ്റമാണ് പുതിയ തീരുമാനത്തിന് കാരണം”- ശിവമൊഗ്ഗ സിറ്റി കോര്‍പറേഷനിലെ ബിജെപി നേതാവ് ചന്നബസപ്പ പറഞ്ഞു. ഈയിടെ ശിവമൊഗ്ഗയില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ കൊലപാതകം വലിയ വിവാദമുണര്‍ത്തിയിരുന്നു. ഹിജാബ് ധരിച്ച് സ്കൂളിലെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുണ്ടായ സമരം പടര്‍ന്ന് പിടിച്ചതിനിടയിലായിരുന്നു ബജ്രംഗ്ദളിന്റെ സജീവപ്രവര്‍ത്തകനായ ഹര്‍ഷയെ കൊല ചെയ്തത്. ഇതും ഇവിടെ സമുദായ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്.  

Tags: karnataka highcourtBajrang Dal activist Harshaഹര്‍ഷ കൊലപാതകംHijabസുഗ്ഗി മാരി പൂജഹിജാബ് തര്‍ക്കംകോട്ടെ മാരികാംബ ജത്രെഹിജാബ് അവകാശംകര്‍ണ്ണാടകബജറംഗ് ദള്‍ഷിമോഗമുസ്ലീം ജനസംഖ്യകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ധര്‍മ്മപാലകന്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി : 4,000 പേരെ ഇപ്പോഴും കാണാനില്ല : കാലാവസ്ഥാ വ്യതിയാനം വലിയ ആപത്തെന്ന് ബാലേന്ദ്ര ഷാ

നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലം; വിവാദമായ സമാധി കേസ് അവസാനിപ്പിച്ചു

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായ എംഡിഎംഎ കേസ് : മുഖ്യപ്രതികളായ ഘാന സ്വദേശി വിക്ടറും മലയാളിയായ റിയയും പിടിയില്‍ 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

കാന്തപുരത്തെ വിമർശിക്കാൻ ആർജവമില്ലാതെ ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

നീണ്ടുപോയ പദ്ധതികൾ പുനരാരംഭിക്കും, പുതിയ തുടക്കങ്ങളും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം (01 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.