Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജറ്റില്‍ കടുത്ത അവഗണന; കയര്‍മേഖലയില്‍ പ്രതിഷേധം

ഈ സാഹചര്യത്തില്‍ കയര്‍മേഖലയ്‌ക്കായി കൂടുതല്‍ തുക വകയിരുത്തുമെന്നാണ് ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കയര്‍വ്യവസായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉതകുന്ന പദ്ധതികളോ സഹായങ്ങളോ ബജറ്റില്‍ പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അവസാന കാലത്ത് 122 കോടി രൂപയാണ് പ്രഖ്യാപിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 03:49 pm IST
in Kerala

ആലപ്പുഴ: തകര്‍ന്നടിഞ്ഞ പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതില്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.  ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്കാണ് ഈ മേഖലയില്‍ ആധിപത്യം. കൂലി കുറവും, തൊഴില്‍ സുരക്ഷയും ഇല്ലാത്ത സാഹചര്യത്തില്‍ പുതുതലമുറ ഈ മേഖലയിലേക്ക് കടന്നു വരുന്നില്ല, വിദഗ്ധരായ  തൊഴിലാളികള്‍ പോലും നിര്‍മാണ രംഗം ഉള്‍പ്പടെ മറ്റു മേഖലയിലേക്ക് മാറുകയാണ്.  

ഈ സാഹചര്യത്തില്‍ കയര്‍മേഖലയ്‌ക്കായി കൂടുതല്‍ തുക വകയിരുത്തുമെന്നാണ് ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍  കയര്‍വ്യവസായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉതകുന്ന പദ്ധതികളോ സഹായങ്ങളോ ബജറ്റില്‍ പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അവസാന കാലത്ത് 122 കോടി രൂപയാണ് പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രത്യേക ബജറ്റില്‍ ഈ തുക തന്നെ വകയിരുത്തിയെങ്കില്‍ ഇപ്പോള്‍ 117 കോടിയാണ് അനുവദിച്ചിരിക്കുന്നത്. പരമ്പരാഗത വ്യവസായമായ കയര്‍മേഖലയ്‌ക്ക് ഈ തുക അപര്യാപ്തമാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കയര്‍ പൊതുമേഖല ാസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന 10 കോടി രൂപ കൊണ്ട് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല.  

വിദേശ കമ്പോളത്തില്‍ ഇടപെടല്‍ നടത്തുന്നതിനും മറ്റുമായി ഈ തുകയും അപര്യാപ്തമാണ്. കയര്‍പിരിമേഖലയിലെ തൊഴിലാളികളുടെ കൂലി 600 രൂപയായി ഉയര്‍ത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനമുണ്ടായില്ല. ചെറുകിട കയര്‍ഫാക്ടറി തൊഴിലാളികളുടെ കാര്യവും മറിച്ചല്ല. തൊഴിലാളികളെ കയര്‍വ്യവസായത്തില്‍ പിടിച്ചു നിര്‍ത്താനുള്ള ഒരു പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടില്ല. ചകിരി ഉത്പാദനം എല്ലാ ബജറ്റിലും പറയുമെങ്കിലും അത് നടപ്പാകുന്നില്ല. കയര്‍ കോര്‍പ്പറേഷന്‍ വഴി സംഭരിച്ച കയര്‍ ഭൂവസ്ത്രം, ചകിരിത്തടുക്ക്, ചവിട്ടി, കയര്‍ പായ് തുടങ്ങിയ 70 കോടി രൂപയുടെ ഉത്പന്നങ്ങള്‍ നിലവില്‍ കെട്ടികിടക്കുകയാണ്. ഇവ കമ്പോളത്തില്‍ വിറ്റഴിക്കുന്നതിന്  യാതൊരു പദ്ധതിയുമില്ല. 

കയര്‍ വ്യവസായ മേഖലയില്‍ ഇടനിലക്കാരെ ഒഴിവാക്കാനായി നിര്‍ത്തലാക്കിയ ഡപ്പോസമ്പ്രദായം കൂടുതല്‍ ശക്തമായി തിരിച്ചു വരികയാണ്.  ഇത്തവണ വകയിരുത്തിയ 117കോടിയില്‍ സഹകരണ സംഘങ്ങള്‍ക്ക് 12കോടി, സ്വകാര്യ സംരംഭകര്‍ക്ക്  20 കോടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്  10 കോടി,  വിലവ്യതിയാന ഫണ്ട് 38, മാര്‍ക്കറ്റിങ് വിപുലപ്പെടുത്തല്‍ 10, മറ്റ് പദ്ധതികള്‍ക്ക്  27 കോടി എന്നിങ്ങിനെയാണ് പ്രഖ്യാപനം. മാര്‍ക്കറ്റിങ് വിപുലപ്പെടുത്തല്‍ എന്ന പേരില്‍ കയര്‍കേരള ഉത്സവങ്ങള്‍ നടത്തി കോടികള്‍ പാഴാക്കുന്നതല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാകാറില്ല.

Tags: protestbudgetcoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

Kerala

വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.