Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രിയങ്ക വാദ്ര തികഞ്ഞ പരാജയമായി

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടര്‍ക്കഥയാവുകയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമായപ്പോഴും പാര്‍ട്ടിക്കാര്‍ പ്രതീക്ഷയോടെ നോക്കിക്കണ്ടത് പ്രിയങ്ക വാദ്രയെയായിരുന്നു. കെട്ടിലും മട്ടിലും നടപ്പിലുമെല്ലാം അഭിനവ ഇന്ദിരാഗാന്ധിയെന്ന പ്രതീതിയാണ് ഒരു വിഭാഗം മാധ്യമങ്ങളും സ്തുതിപാഠകരും പ്രിയങ്കയ്‌ക്ക് നല്കിയത്. യുപി തെരഞ്ഞെടുപ്പില്‍ യോഗിയെ മലര്‍ത്തിയടിക്കുമെന്നുവരെ പ്രചരണമുണ്ടായി.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Mar 11, 2022, 06:00 am IST
in Article

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ മാത്രമല്ല പ്രിയങ്ക വാദ്രയുടെയും നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. നെഹ്‌റു കുടുംബത്തിന്റെ സ്തുതി പാഠകരും ഒരു വിഭാഗം മാധ്യമങ്ങളും ഊതിപ്പെരുപ്പിച്ച വ്യക്തിത്വമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടേത്. അതാണ് യോഗി ആദിത്യനാഥിന്റെ പ്രഭാവത്തിനുമുന്‍പില്‍ ബലൂണ്‍ പോലെ പൊട്ടിപ്പോയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടര്‍ക്കഥയാവുകയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമായപ്പോഴും പാര്‍ട്ടിക്കാര്‍ പ്രതീക്ഷയോടെ നോക്കിക്കണ്ടത് പ്രിയങ്ക വാദ്രയെയായിരുന്നു. കെട്ടിലും മട്ടിലും നടപ്പിലുമെല്ലാം അഭിനവ ഇന്ദിരാഗാന്ധിയെന്ന പ്രതീതിയാണ് ഒരു വിഭാഗം മാധ്യമങ്ങളും സ്തുതിപാഠകരും പ്രിയങ്കയ്‌ക്ക് നല്കിയത്. യുപി തെരഞ്ഞെടുപ്പില്‍ യോഗിയെ മലര്‍ത്തിയടിക്കുമെന്നുവരെ പ്രചരണമുണ്ടായി. ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തിയതും അവരായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ പ്രതിഭ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും തികഞ്ഞ പരാജയമാണെന്നുമാണ് യുപി നല്‍കുന്ന സന്ദേശം.

യുപി കേന്ദ്രമാക്കിയാണ് പ്രിയങ്ക വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. വ്യക്തമായ ലക്ഷ്യവുമുണ്ടായിരുന്നു. യുപി പിടിച്ചെടുക്കുന്നതിനായി ദീര്‍ഘകാല പദ്ധതി തന്നെ തയ്യാറാക്കിയിരുന്നു. ഹാഥ്‌രസ് സംഭവത്തെ വളര്‍ച്ചയുടെ നാഴികക്കല്ലാക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പില്‍ 159 വനിതകളെ സ്ഥാനാര്‍ഥികളാക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വലിയ ആത്മവിശ്വാസമാണ് പുറത്ത് കാണിക്കുകയും ചെയ്തത്. ഒരവസരത്തില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്ന വനിതകള്‍ പ്രിയങ്കക്കൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രണ്ടക്ക സംഖ്യയില്‍ എത്തിയില്ലാ എന്നതുമാത്രമല്ല, കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകള്‍ കുറഞ്ഞ് വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങിയെന്നതാണ് ഏറ്റവും ദയനീയം. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ മുഴുവന്‍ സീറ്റുകളും ബിജെപി നേടിയതോടെ കനത്ത പരാജയമാണ് പ്രിയങ്കയ്‌ക്കും കോണ്‍ഗ്രസിനും ഏല്‍ക്കേണ്ടി വന്നത്. പരമ്പരാഗത അമേഠിയാകട്ടെ ലോക്‌സഭാഫലം പോലെ ബിജെപിക്കനുകൂലമാവുകയും ചെയ്തു.

ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമായ കേരളത്തില്‍ പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയ്‌ക്ക് ചലനം സൃഷ്ടിക്കാനായില്ല. അവര്‍ പ്രചരണം നടത്തിയിടത്തെല്ലാം യുഡിഎഫ് തോല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുപിയിലെ പരാജയം കൂടിയായതോടെ പ്രിയങ്കയുടെ നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഇനിയെന്ത് എന്നതാണ് നെഹ്‌റു കുടുംബത്തെ അലട്ടുന്നത്. തക്കം പാര്‍ത്തിരുന്ന പാര്‍ട്ടിയിലെ വിമത ശബ്ദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ചരിത്രപരമായ, അനിവാര്യമായ പതനത്തെയാണ് കോണ്‍ഗ്രസും നെഹ്‌റു കുടുംബവും അഭിമുഖീകരിക്കുന്നത്.

Tags: congresselectionsപ്രിയങ്കാഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.