Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി മുഴക്കിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടകപൊലീസ് അറസ്റ്റ്ചെയ്തു

ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥികളെ കോളെജില്‍ വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി ഉയര്‍ത്തിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 09:02 pm IST
in India

കുന്ദാപൂര്‍: ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥികളെ കോളെജില്‍ വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി ഉയര്‍ത്തിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു.  

കുന്താപൂരിലെ കംപോസിറ്റ് പിയു കോളെജ് പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് 32കാരനായ മുഹമ്മദ് ഷബീറിനെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. കോലാപൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷബീര്‍.  ഹിജാബ് ധരിച്ചെത്തിയ മകളെയും മറ്റ് വിദ്യാര്‍ത്ഥിനികലെയും ക്ലാസില്‍ കയറാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് മുഹമ്മദ് ഷബീര്‍ കോളെജ് പ്രിന്‍സിപ്പലിനെതിരെ ഭീഷണി മുഴക്കിയത്.  

മുഹമ്മദ് ഷബീര്‍ കോളെജ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഇ-മെയില്‍ അയച്ചിരുന്നു. സുരക്ഷാകാരണങ്ങളാല്‍ പൊലീസ് പ്രിന്‍സിപ്പലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. “തന്റെ മകളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ കയറ്റിയില്ലെങ്കില്‍ ക്രൂരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇ-മെയിലില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇ-മെയില്‍ എവിടെ നിന്നാണെന്ന് പരിശോധിച്ചത്. കോലാറില്‍ നിന്നാണ് ഈ ഇ-മെയില്‍ മുഹമ്മദ് ഷബീര്‍ അയച്ചതെന്ന് കണ്ടെത്തി”- പൊലീസ് ഓഫീസര്‍ പറഞ്ഞു. ഉപദ്രവമേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഐപിസി 506ാം വകുപ്പനുസരിച്ച് കേസെടുത്തു.  

മറ്റൊരു കേസ് കര്‍ണ്ണാടക മടിക്കേരി കോളെജില്‍ നടന്നിരുന്നു. ഫിബ്രവരി 20ന് നടന്ന സംഭവത്തില്‍ ഇവിടുത്തെ ജൂനിയര്‍ കോളെജിലെ വിദ്യാര്‍ത്ഥികളെ കോളെജ് പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. “താങ്കള്‍ ഇനി അധികകാലം ജീവിക്കില്ല”- വൈകുന്നേരെ സമൂഹമാധ്യമത്തില്‍ ആരോ വധഭീഷണിയുയര്‍ത്തി പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ മുഹമ്മദ് തൗസിഫ് ആണെന്ന് കണ്ടെത്തി. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും കര്‍ണ്ണാടക സര്‍ക്കാരിന്റെ നിര്‍ദേശവും പാലിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ വിജയ് വിശദീകരിക്കുന്നു. ഇക്കാര്യം കര്‍ണ്ണാടക ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായ എസ്. എസ്. നാഗാനന്ദ് തുറന്നുപറഞ്ഞിരുന്നു. “കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ച് ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ വിലക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്ക് വലിയ ഭീഷണി നേരിടേണ്ടി വരുന്നു. ഇവര്‍ പൊലീസിനോട് പരാതി പറയാന്‍ പോലും ഭയപ്പെടുന്നു”. “2004 മുതല്‍ കര്‍ണ്ണാടകത്തില്‍ യൂണിഫോം അനുസരിച്ചുള്ള വസ്ത്രധാരണം മാത്രമാണ് നിലവില്‍ ഉണ്ടായിരുന്നത്. ഹിജാബ് വിവാദത്തെതുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഇന്ത്യയ്‌ക്കെതിരെ (സിഎഫ്ഐ) കര്‍ണ്ണാടക സര്‍ക്കാര്‍ കേസ് നല്‍കിയിരുന്നു. ഉഡുപ്പി കോളെജിലെ ചില അധ്യാപകരെ കാമ്പസ് ഫ്രണ്ട് ഇന്ത്യ ഭീഷണിപ്പെടുത്തുന്നു എന്നതായിരുന്നു പരാതി.” – നാഗാനന്ദ് പറഞ്ഞു. ഇദ്ദേഹം കാമ്പസ് ഫ്രണ്ട് ഇന്ത്യയ്‌ക്കെതിരെ പരാതി ബെഞ്ചില്‍ സീല്‍ വെച്ച കവറില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

Tags: karnataka highcourtക്യാംപസ് ഫ്രണ്ട്സിഎഫ്ഐHijabഹിജാബ് നിരോധനംഹിജാബ് തര്‍ക്കംഹിജാബ് അവകാശംപോപ്പുലര്‍ ഫ്രണ്ട്pfiസംസ്ഥാനകോളേജ്കര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.