Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയ്യര്‍ ദ ഗ്രെയ്റ്റ്

ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ പന്ത്രണ്ട് പന്തില്‍ 18 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് അഞ്ചു റണ്‍സിന് പുറത്തായി. ദീപക് ഹൂഡ പതിനാറ് പന്തില്‍ 21 റണ്‍സ് എടുത്തു. ടോസ് നേടിയ ബാറ്റ്് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ ഷനകയുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 146 റണ്‍സ് എടുത്തത്.

Janmabhumi Online by Janmabhumi Online
Feb 27, 2022, 10:53 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ധരംശാല: മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയ്‌സ് അയ്യരുടെ മിന്നുന്ന പ്രകടനത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര തൂത്തുവാരി 3-0. അവസാന മത്സരത്തില്‍  ഇന്ത്യ ആറു വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ 16.5  ഓവറില്‍  നാലു വിക്കറ്റിന് 148 റണ്‍സ് നേടി.

സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ അഞ്ചിന് 146, ഇന്ത്യ 16.5 ഓവറില്‍ നാലു വിക്കറ്റിന് 148 .ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വിജയം നേടിയിരുന്നു. ശ്രേയസ് അയ്യര്‍ 73  റണ്‍സുമായി കീഴടങ്ങാതെ നിന്നു. അയ്യരുടെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും അയ്യര്‍ അര്‍ധ ശതകം കുറിച്ചിരുന്നു. ജഡേജ 22 റണ്‍സുമായി പുറത്താകായെ നിന്നു.

ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ പന്ത്രണ്ട് പന്തില്‍ 18 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് അഞ്ചു റണ്‍സിന് പുറത്തായി. ദീപക് ഹൂഡ പതിനാറ് പന്തില്‍ 21 റണ്‍സ് എടുത്തു. ടോസ് നേടിയ ബാറ്റ്് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ ഷനകയുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 146 റണ്‍സ് എടുത്തത്.

തകര്‍ത്തടിച്ച ഷനക മു്പ്പത്തിയെട്ട് പന്തില്‍ 74 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒമ്പത് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഇരുപത്തിയൊമ്പത് റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായ ശ്രീലങ്കയെ ഷനകയും ദിനേശ് ചാണ്ടിമലും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ മുപ്പത്തിയൊന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചാണ്ടിമല്‍ 27 പന്തില്‍ 25 റണ്‍സ് നേടി പുറത്തായി.

പിന്നീട് കരുണരത്‌നയെ കൂട്ടുപിടിച്ച് ഷനക ശ്രീലങ്കന്‍ സ്‌കോര്‍ 146 റണ്‍സിലെത്തിച്ചു. അഭേദ്യമായ ആറാം വിക്കറ്റില്‍ ഷനകയും കരുണരത്‌നയും 86 റണ്‍സ് അടിച്ചെടുത്തു.  കരുണരത്‌ന 12 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ നിസ്സാങ്ക (1), ഗുണതിലക (0), അസലങ്ക (4), ലിനായഗെ (8) എന്നിവര്‍ അനായാസം കീഴടങ്ങി.  

ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ നാല് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ വീഴ്‌ത്തി. മുഹമ്ദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ , രവി ബിഷ്ണൂയി എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.

Tags: cricketടി-20indian
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോക ടെസ്റ്റ് ജേതാക്കളെ കാത്തിരിക്കുന്നത് 49.28 കോടി രൂപ

Cricket

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത വനിതാ ടീമിനെ പ്രഖ്യാപിച്ചു

News

എന്നാല്‍ പിന്നെ ഇവിടെ തന്നെയാകാം പിഎസ്എല്‍ 17ന് പുനരാരംഭിക്കും

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കന്‍ ടീമായി

India

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഉക്രെയ്ന്‍ആക്രമണപരമ്പരയില്‍ റഷ്യയ്‌ക്ക് കനത്ത നാശനഷ്ടമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തുര്‍ക്കിയില്‍ സമാധാന ചര്‍ച്ച

നിലമ്പൂരില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ കെ സുധാകരനും രമേശ് ചെന്നിത്തലയും

ഛത്തീസ് ഗഡിലെ സുക്മ ജില്ലയിലെ 16 നക്സലുകള്‍കീഴടങ്ങുന്നു. ഇതില്‍ ആറ് പേരുടെ തലയ്ക്ക് മൊത്തമായി 25 ലക്ഷമാണ് വിലയിട്ടിരിക്കുന്നത് (ഇടത്ത്)

നക്സലായാലും വെടിയുണ്ടയെ പേടിയുണ്ട്…സുക്മയില്‍ 16 നക്സലുകള്‍ കീഴടങ്ങി, മാവോയിസ്റ്റ് ആശയം മനുഷ്യത്വവിരുദ്ധമെന്ന് നക്സലുകള്‍

കര്‍ണാടകയില്‍ 15 കാരിയെ രണ്ടുവട്ടം കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ചു പ്രതികള്‍ പിടിയില്‍

യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല

കുടുംബ വീടിനു സമീപത്തെ ഓടയില്‍ വീണ് നാലുവയസുകാരി മരിച്ചു, ദുരന്തം എല്‍കെജിയില്‍ ചേരാനിരിക്കെ

കോണ്‍ഗ്രസ് നേതാവ് ഷമ മുഹമദ് (ഇടത്ത്)

“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്

14 കാരിയെ പീഡിപ്പിച്ച 74കാരന് 12 വര്‍ഷം തടവുശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies