Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുദ്ധത്തിന് കാരണം നാറ്റോ; യുദ്ധം വന്നപ്പോള്‍ മിണ്ടാട്ടമില്ലാതെ നാറ്റോ

റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിന് ഒരൊറ്റ കാരണമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്- നാറ്റോ. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉക്രൈനെ സഹായിക്കാന്‍ നാറ്റോ മുന്നോട്ട് വന്നതുമില്ല. ഈ ധര്‍മ്മസങ്കടം ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്കി തന്നെ ഒറ്റവാചകത്തില്‍ പ്രകടിപ്പിച്ചിരുന്നു- "ഇത് റഷ്യയ്‌ക്കെതിരെ ഉക്രൈന്‍ ഒറ്റയ്‌ക്ക് ചെയ്യുന്ന യുദ്ധമാണ്"- ഈ വാക്കുകളില്‍ സെലിന്‍സ്കിയുടെ നിരാശ പ്രകടവുമായിരുന്നു.

Janmabhumi Online by Janmabhumi Online
Feb 26, 2022, 07:11 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

വാഷിംഗ്ടണ്‍: റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിന് ഒരൊറ്റ കാരണമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്- നാറ്റോ. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉക്രൈനെ സഹായിക്കാന്‍ നാറ്റോ മുന്നോട്ട് വന്നതുമില്ല. ഈ ധര്‍മ്മസങ്കടം ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്കി തന്നെ ഒറ്റവാചകത്തില്‍ പ്രകടിപ്പിച്ചിരുന്നു- “ഇത് റഷ്യയ്‌ക്കെതിരെ ഉക്രൈന്‍ ഒറ്റയ്‌ക്ക് ചെയ്യുന്ന യുദ്ധമാണ്”- ഈ വാക്കുകളില്‍ സെലിന്‍സ്കിയുടെ നിരാശ പ്രകടവുമായിരുന്നു.  

സോവിയറ്റ് യൂണിയന്‍ വലുതാകുന്നതും ലോകസ്വാധീനം നേടുന്നതും തടയാന്‍ രൂപീകരിച്ച സംഘടനയാണ് നാറ്റോ. നാറ്റോ എന്നാല്‍ നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍.  രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ യൂറോപ്പിന്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സോവിയറ്റ് യൂണിയന്‍ സമ്മതിച്ചില്ല. ഒപ്പം 1948ല്‍ ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്‍ വളയുകയും ചെയ്തതോടയാണ് സോവിയറ്റ് യൂണിയന് എതിരായി നാറ്റോ രൂപമെടുക്കുന്നത്. ഇത് 1949ല്‍ നാറ്റോ രൂപീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു.  

തുടക്കത്തില്‍ 12 രാഷ്‌ട്രങ്ങളാണ് നാറ്റോ അംഗങ്ങളായിരുന്നത്- യുഎസ് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഐസ്ലാന്റ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നോര്‍വേ, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവ. ഇപ്പോള്‍ 30 രാഷ്‌ട്രങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാണ്. ഇതില്‍ 28 എണ്ണം യൂറോപ്യന്‍ രാഷ്‌ട്രങ്ങളും രണ്ടെണ്ണം വടക്കന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങളുമാണ്. ഒരു പൊതു സുരക്ഷാനയത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സഖ്യമാണ് നാറ്റോ. ഏതെങ്കിലും നാറ്റോ രാജ്യത്തെ വേറെ ഒരു രാജ്യം ആക്രമിച്ചാല്‍ അത് അധിനിവേശമായി കണക്കാക്കി എല്ലാ നാറ്റോ രാജ്യങ്ങളും അധിനിവേശത്തിനെതിരെ ആയുധമെടുക്കും.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ 1991ല്‍ 15 പുതിയ രാജ്യങ്ങള്‍ രൂപപ്പെട്ടു. അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ്, എസ്‌തോണിയ, ജോര്‍ജിയ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ലാത്വിയ, ലിത്വാനിയ, മോള്‍ഡോവ, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉക്രൈന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അമേരിക്ക ലോകപൊലീസായി. പിന്നീട് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയെ വിപുലീകരിക്കാന്‍ ശ്രമം തുടങ്ങി. സോവിയറ്റ് യൂണിയനില്‍ നിന്നും പുറത്തുവന്ന രാജ്യങ്ങള്‍ ഒന്നൊന്നായി നാറ്റോ അംഗങ്ങളായി. അങ്ങിനെ ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവ 2004ല്‍ നാറ്റോയില്‍ അംഗങ്ങളായി. ഉക്രൈനെ നാറ്റോയില്‍ ചേര്‍ത്താന്‍ കൊ്ണ്ടുപിടിച്ച ശ്രമം വര്‍ഷങ്ങളായി നടക്കുകയാണ്. നാറ്റോയുടെ വിപുലീകരണത്തെ ശക്തമായി എന്നും പുടിന്‍ എതിര്‍ത്തു.  

ഉക്രൈന്‍ നാറ്റോയില്‍ അംഗരാജ്യമായാല്‍ റഷ്യ പൂര്‍ണ്ണമായും പ്രതിരോധത്തിലാകും. ഇത് പുടിന്റെ ഏറ്റവും വലിയ ഉള്‍ഭയമായിരുന്നു. ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്‌കിയുടെ നേതൃത്വം തുടര്‍ന്നാല്‍ ഉക്രൈന്‍ വൈകാതെ നാറ്റോയില്‍ ചേരുമെന്ന് പുടിന്‍ ഭയന്നു. അതിനാല്‍ നാറ്റോയുടെ വിപുലീകരണം ഏറ്റവും ശക്തമായി തടയുക അത്യാവശ്യമാണെന്ന് പുടിന് തോന്നി. ഉക്രൈന്‍ നാറ്റോ അംഗമായിക്കഴിഞ്ഞാല്‍ റഷ്യയ്‌ക്ക് അവരോട് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. നാറ്റോയിലെ 30 അംഗരാഷ്‌ട്രങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ റഷ്യയ്‌ക്ക് ചെറുക്കാന്‍ കഴിയില്ല. നാറ്റോയ്‌ക്ക് ആകെ 33 ലക്ഷത്തിലധികം സൈനികര്‍ ഉണ്ട്. റഷ്യയ്‌ക്കാകട്ടെ വെറും 12 ലക്ഷം സൈനികരാണുള്ളത്. അതിനാലാണ് നാറ്റോയില്‍ അംഗത്വമെടുക്കുന്നതിന് മുന്‍പ് ഉക്രൈനെ കാല്‍ക്കീഴിലാക്കാന്‍ പുടിന്‍ ആക്രമണം അഴിച്ചുവിട്ടത്.

Tags: റഷ്യUkraineയുഎസ്attackറഷ്യ- ഉക്രൈന്‍ യുദ്ധംക്രിമിയനാറ്റോVladimir Putinjoe bidenഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിഐഎസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രെയ്ന്‍ആക്രമണപരമ്പരയില്‍ റഷ്യയ്‌ക്ക് കനത്ത നാശനഷ്ടമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തുര്‍ക്കിയില്‍ സമാധാന ചര്‍ച്ച

World

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

World

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

World

റഷ്യൻ വ്യോമതാവളങ്ങളിൽ ഉക്രെയ്‌നിന്റെ ഡ്രോൺ ആക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തു ; ആണവ തുറമുഖം ആക്രമിച്ചെന്നും റിപ്പോർട്ട്

Kerala

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്വറ്റയിൽ പാക് ആർമി ഏജന്റ് ബാബുൽ മുഹമ്മദ് ഹസ്‌നിയെ വധിച്ച് ബലൂച് പോരാളികൾ : സർക്കാരിന്റെ തീവ്രവാദികളെ വെറുതെ വിടില്ലെന്ന് ബിഎൽഎ

പൂരം കലക്കൽ; കെ.രാജന്റെ ആരോപണം തള്ളി എഡിജിപി, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം.ആർ അജിത് കുമാർ

FILE - Then China's Vice Chairmen of the Central Military Commission (CMC) Xu Qiliang speaks to then German Defense Minister Ursula von der Leyen during their meeting at the Ba Yi Building in Beijing on Oct. 22. 2018. (How Hwee Young/Pool Photo via AP, Filer) OCT. 22, 2018, POOL FILE PHOTO/2025-06-02 22:51:53/

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വൻ തിരിച്ചടി ; തന്ത്രങ്ങൾ മെനയാൻ ഇനി ചാണക്യനുണ്ടാകില്ല : മുൻ വ്യോമസേനാ ജനറൽ അന്തരിച്ചു

അൻവറിന്റെ പത്രിക തള്ളി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല, സ്വതന്ത്രനായി ജനവിധി തേടാം

അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ കിരീടത്തിനിരികെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത്ത് പാട്ടീദറും

ആരാകും? കിങ്‌സ്-റോയല്‍സ്; 18-ാം ഐപിഎല്‍ സീസണിന് ഇന്ന് കലാശപ്പോര്

കാത്തിരിപ്പിന് അവസാനം ; ഹൊറർ റൊമാന്‍റിക് ത്രില്ലറുമായി കോരിത്തരിപ്പിക്കാൻ പ്രഭാസ് : ‘രാജാസാബ് ‘ റിലീസ് തീയതി പുറത്ത്

വനിതാ ലോകകപ്പ് ക്രിക്കറ്റ് സപ്തംബര്‍ 30 മുതല്‍; ഭാരതവും ശ്രീലങ്കയും സംയുക്ത ആതിഥേയര്‍, പാകിസ്ഥാന് ഭാരതത്തില്‍ കളിയില്ല

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്ലാസന്‍ വിരമിച്ചു

പ്രകൃതിയും പാകിസ്ഥാനെ ശിക്ഷിച്ചു ; ഭൂകമ്പത്തെ തുടർന്ന് കറാച്ചിയിലെ ജയിൽ മതിൽ ദുർബലമായി, 200 തടവുകാർ അത് തകർത്ത് രക്ഷപ്പെട്ടു

ഗ്ലെന്‍ മാക്‌സ് വെല്‍ ഏകദിന ക്രിക്കറ്റ് മതിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies