Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉക്രൈനിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെ റഷ്യന്‍ വ്യോമാക്രമണം; സൈനിക താവളങ്ങളെയാണ് ലക്ഷ്യമിടുന്നത്, സാധാരണക്കാരെ ആക്രമിക്കില്ലെന്ന് റഷ്യ

കീവില്‍ ഇന്ന് അഞ്ചോളം ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. ബഹുനില കെട്ടിടത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ചോളം നിലകള്‍ തകര്‍ന്നെന്നാണ് കിവിന്റെ മേയര്‍ വിതാലി ക്ലിറ്റ്ഷ്‌കോ ട്വിറ്ററിലൂടെ അറിയിച്ചു.

Janmabhumi Online by Janmabhumi Online
Feb 26, 2022, 04:57 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കീവ് : ഉക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ വ്യോമാക്രമണം കടുപ്പിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ബഹുനില കെട്ടിടത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ചോളം നിലകള്‍ തകര്‍ന്നെന്നാണ് കിവിന്റെ മേയര്‍ വിതാലി ക്ലിറ്റ്ഷ്‌കോ ട്വിറ്ററിലൂടെ അറിയിച്ചു. കീവില്‍ ഇന്ന് അഞ്ചോളം ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. കൂടാതെ ആറോളം നഗരങ്ങളില്‍ ആക്രമിക്കുന്നതിന്റെ മുന്നറിയിപ്പും റഷ്യ നല്‍കിയിട്ടുണ്ട്. കര, നാവിക, വോമസേന എന്നീ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ള ആക്രമണമാണ് ഇപ്പോള്‍ റഷ്യ നേരിട്ടുകൊണ്ടിരിക്കുന്നത്.  

സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നില്ലെന്നാണ് റഷ്യ പ്രതികരിച്ചത്. സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തുന്നതെന്നും റഷ്യ അറിയിച്ചു. എന്നാല്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ നിര്‍ദ്ദേശം ഉക്രൈന്‍ പ്രസിഡന്റ് തള്ളി. ഏത് വിധേനയും ആക്രമണത്തെ പ്രതിരോധിക്കും ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. ആയിരത്തോളം റഷ്യന്‍ സൈനികരെ ഉക്രൈന്‍ വധിച്ചു. വാഹന വ്യൂഹം തകര്‍ത്തതായും ഉക്രൈന്‍ അറിയിച്ചിട്ടുണ്ട്.  

കഴിഞ്ഞ ദിവസം രാത്രി കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടതായി കീവ് മേയര്‍ സ്ഥിരീകരിച്ചു. മറ്റൊരു നഗരമായ മെലിറ്റോപോള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തെന്ന വാര്‍ത്തകള്‍ സിറ്റി മേയര്‍ നിഷേധിച്ചു. നഗരം ഇപ്പോഴും യുക്രൈന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യം വിടാന്‍ സഹായിക്കാമെന്ന അമേരിക്കയുടെ സഹായ വാഗ്ദാനത്തേയും സെലന്‍സ്‌കി നിരസിച്ചു. യുക്രൈനില്‍ തന്നെ തുടരും. കീവ് ഇപ്പോഴും ഉക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 198 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ മൂന്ന് പേര്‍ കുട്ടികള്‍. ആയിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉക്രൈനിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഉക്രൈന്‍ ജനതയ്‌ക്ക് അതിനുള്ള അവകാശമുണ്ട്. അംഗത്വം നല്‍കണമെന്നും സെലന്‍സ്‌കി പറഞ്ഞു.

Tags: റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംകീവ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രൈനുള്ള ആയുധ സഹായം യുഎസ് വെട്ടിക്കുറച്ചു

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍
World

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

World

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

World

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

World

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

കേരള സര്‍വകലാശാല പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഞായറാഴ്ച

ഐഎസ് ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ (എസ് എസി) ഡയറക്ടറായ നീലേഷ് ദേശായി

ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശനിലയം ഗുജറാത്തില്‍; ചെലവ് പതിനായിരം കോടി രൂപ

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

ഹിന്ദു വിശ്വാസികളെ ജയിലിലടയ്‌ക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ : ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies