Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതതീവ്രവാദഗ്രൂപ്പുകളുടെ ഭീഷണി, എസ്എഫ് ഐ താക്കീത്, സമുഹമാധ്യമ ആക്രമണം- ഭയന്ന് വയനാട്ടിലെ കിസ്ത്യന്‍ സ്‌കൂള്‍; ഒടുവില്‍ ഹിജാബിന് വഴങ്ങി

മതരാഷ്‌ട്രീയഗ്രൂപ്പുകളുടെ ഭീഷണിയും എസ്എഫ് ഐ സമരവും സമുഹമാധ്യമ ആക്രമണവും ശക്തമായതോടെ ഹിജാബിന്റെ കാര്യത്തില്‍ തീരുമാനം മാറ്റി വയനാട്ടിലെ സ്കൂള്‍. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ എസ്എഫ് ഐ സമരവും സമുഹമാധ്യമ ആക്രമണവും രാഷ്‌ട്രീയഗ്രൂപ്പുകള്‍ വക ഭീഷണിയും ഉയര്‍ന്നതോടെ ഹിജാബിന് വഴങ്ങി വയനാട് മാനന്തവാടി എല്‍എഫ്‌യുപി ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്‌കൂള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 10:41 pm IST
in India

തിരുവനന്തപുരം: മതരാഷ്‌ട്രീയഗ്രൂപ്പുകളുടെ ഭീഷണിയും എസ്എഫ് ഐ സമരവും സമുഹമാധ്യമ ആക്രമണവും ശക്തമായതോടെ ഹിജാബിന്റെ കാര്യത്തില്‍ തീരുമാനം മാറ്റി വയനാട്ടിലെ സ്കൂള്‍. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ എസ്എഫ് ഐ സമരവും സമുഹമാധ്യമ ആക്രമണവും രാഷ്‌ട്രീയഗ്രൂപ്പുകള്‍ വക ഭീഷണിയും ഉയര്‍ന്നതോടെ ഹിജാബിന് വഴങ്ങി വയനാട് മാനന്തവാടി ലിറ്റില്‍ഫ്ലവര്‍ യുപി  ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്‌കൂള്‍.  

“മുന്‍കാലങ്ങളിലെപ്പോലെ കുട്ടികള്‍ക്ക് യൂണിഫോം ധരിച്ച് വരാന്‍ എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.  അതേ സമയം ഹിജാബ് ധരിച്ച് സ്കൂളില്‍ വരുന്നതില്‍ സ്കൂള്‍ അധികൃതര്‍ക്ക് എതിര്‍പ്പുമില്ല,”- പുതിയ സര്‍ക്കുലറില്‍ സിസ്റ്റര്‍ റോഷ്ന നിര്‍ദേശിക്കുന്നു.  

ഫിബ്രവരി 14ന് ഒരു കുട്ടി ഹിജാബ് ധരിച്ച് സ്കൂളില്‍ വന്നതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളുടെ ആരംഭം. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നാണ് ഇവിടെയും ഒരു കുട്ടി മാത്രം ഹിജാബ് ധരിച്ച് സ്കൂളില്‍ വന്നത്.  സ്‌കൂളില്‍ കയറാന്‍ അനുവദിക്കില്ലെന്നും യൂണിഫോം നിര്‍ബന്ധമാണെന്നും വയനാട് മാനന്തവാടിയിലെ ക്രിസ്ത്യന്‍ സ്‌കൂള്‍ അധ്യാപിക നിലപാടെടുത്തിരുന്നു. യൂണിഫോമില്‍ ഉള്‍പ്പെടാത്ത വസ്ത്രങ്ങളുടെ നിരോധനം തുടരുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്‍റും ആദ്യഘട്ടത്തില്‍ നിലപാടെടുത്തിരുന്നു. തട്ടം ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന പ്രധാനധ്യാപിക നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. എന്നാല്‍ പ്രധാനാധ്യാപികയുടെ ഈ കത്ത് സമൂഹമാധ്യമങ്ങള്‍ വന്‍ പ്രതിഷേധം വരുത്തിവെച്ചിരുന്നു. പ്രധാനാധ്യാപികയുടെ ഈ നടപടിയ്‌ക്കെതിരെ രക്ഷിതാവ് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ രാഷ്‌ട്രീപാര്‍ട്ടികളും ഇസ്ലാം തീവ്രവാദഗ്രൂപ്പുകളും എസ് എഫ് ഐഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ ഭീഷണി സ്കൂള്‍ മാനേജ്മെന്‍റിന്റെ മേല്‍ ചെലുത്തിയതായി പറയുന്നു.    

തൊട്ടടുത്ത ദിവസങ്ങളില്‍ സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍  സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു.  സ്‌കൂളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ തുടര്‍ന്നും യൂണിഫോം ധരിച്ച് വരാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്. അല്ലാതെ യൂണിഫോമിന് പുറത്തുള്ള വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നുമാണ് സ്‌കൂള്‍ മനേജ്‌മെന്‍റ് ഈ യോഗത്തില്‍ ആദ്യം എടുത്ത നിലപാട്.  മതതീവ്രാദികളുടെ പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് സ്‌കൂളിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി, എ.പി.ചന്ദ്രന്‍, മാനന്തവാടി എസ്.എച്ച്.ഒ, എം.എം.അബ്ദുള്‍ കരീമിന്റെയും സാന്നിധ്യത്തിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. ‍

എന്നാല്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ രാഷ്‌ട്രീയഗ്രൂപ്പുകളുടെ ഭീഷണിയും എസ്എഫ് ഐയുടെ സമരവും സമുഹമാധ്യമങ്ങളില്‍ ആക്രമണവും ശക്തമായതോടെ സ്കൂള്‍ മാനേജ്മെന്‍റ് യൂണിഫോം ധരിക്കാന്‍ കുട്ടികള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും അതേ സമയം ഹിജാബ് ധരിച്ച് വരുന്നവര്‍ക്ക് അങ്ങിനെയാകാമെന്നും നിലപാട് എടുത്തത്.  

Tags: ഹിജാബ് നിരോധനംമാനന്തവാടിക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്‌കൂള്‍.ഐഎസ്Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംവയനാട്‌SFIകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് അനുകൂല റാലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ഓർക്കുന്നുണ്ടോ അനുജയെ? മഹാരാജാസ് കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ ; ലൗജിഹാദിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആ സഖാവിന്റെ കഥ കൂടിയാണ് കേരള സ്റ്റോറി

Kerala

കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം, കല്ലേറ്

Kerala

കൊല്ലത്ത് എസ്എഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.