Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുര്‍ഖ സ്ത്രീ പീഡനത്തിന്റെ പ്രതീകം; ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പോലെയുള്ള ഡ്രസ്കോഡും നിര്‍ബന്ധമാക്കണമെന്നും തസ്ലിമ നസ്റീന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 06:36 pm IST
in India

ന്യൂഡൽഹി : ബുര്‍ഖ സ്ത്രീപീഢനത്തിന്റെ പ്രതീകമാണെന്ന് വിഖ്യാത ബംഗ്ലാദേശി നോവലിസ്റ്റ് തസ്ലിമ നസ്റീന്‍.  ബുർഖ-ഹിജാബ് ഒരിക്കലും ഒരു സ്ത്രീയുടെ ചോയിസ് അല്ല . ബുർഖ, നിഖാബ്, ഹിജാബ് എന്നിവയ്‌ക്ക് സ്ത്രീകളെ ലൈംഗിക വസ്തുക്കളായി മാറ്റുക എന്ന ഒറ്റ ലക്ഷ്യമുണ്ട്. സ്ത്രീകളെ കാണുമ്പോൾ ലൈംഗികമായി ഉമിനീർ പൊഴിക്കുന്ന പുരുഷന്മാരിൽ നിന്ന് സ്ത്രീകൾ സ്വയം ബുര്‍ഖ ധരിച്ച് തന്നെ മറയ്‌ക്കണം എന്ന് വരുന്നത്  സ്ത്രീകൾക്കും പുരുഷന്മാർക്കും മാന്യമായ ഒരു ചിന്തയല്ല.

ഇറാൻ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കി. സ്ത്രീകൾ തെരുവിലിറങ്ങി ഹിജാബ് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഇപ്പോഴും ഹിജാബ് തങ്ങളുടെ ഐഡന്‍റിറ്റിയായി കരുതുന്ന കർണാടകയിലെ സ്ത്രീകൾ കുറച്ചുകൂടി അർത്ഥവത്തായ ആദരണീയമായ ഒരു ഐഡന്‍റിറ്റി കണ്ടെത്താൻ  പരിശ്രമിക്കേണ്ടതുണ്ട് – തസ്ലിമ നസ്റീന്‍ വ്യക്തമാക്കുന്നു.

ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ വിദ്യാർത്ഥികൾക്ക് മതേതര വസ്ത്രധാരണ നിയമങ്ങൾ നിർബന്ധമാക്കുന്നത് തീര്‍ത്തും ശരിയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്‍.ഹിജാബ് വിവാദങ്ങൾ അവസാനിപ്പിക്കാൻ  ഒരു പോലെയുള്ള ഡ്രസ് കോഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍  ആവശ്യമാണെന്നും തസ്ലിമ നസ്റീന്‍ പറഞ്ഞു.  

മതത്തിനുള്ള അവകാശം വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് മുകളിലല്ലെന്നും തസ്ലിമ നസ്റിന്‍ പറഞ്ഞു.  ‘ദി പ്രിന്‍റി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തസ്ലിമ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. പൊളിറ്റിക്കൽ ഇസ്ലാം പോലെ, ബുർഖ-ഹിജാബും ഇന്ന് രാഷ്‌ട്രീയമാണ് . പന്ത്രണ്ട് വർഷം മുമ്പ്, കർണാടകയിലെ ഒരു പ്രാദേശിക പത്രം ബുർഖയെക്കുറിച്ച് എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ചില മുസ്ലീം മതമൗലികവാദികൾ ഓഫീസ് തകർക്കുകയും കത്തിക്കുകയും ചെയ്തു. ചുറ്റുമുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും അവർ കത്തിച്ചു. പോലീസ് വെടിവെപ്പിൽ രണ്ടു പേർ മരിച്ചു. ഒരു ലളിതമായ ബുർഖ ഇപ്പോഴും  തീ കത്തുന്നതിന് കാരണമാകും. ബുർഖയുടെ പേരിൽ ഇപ്പോഴും കലാപങ്ങൾ പൊട്ടിപ്പുറപ്പെടാം.- തസ്ലിമ നസ്റീന്‍ താക്കീത് നല്‍കി.  

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംസിഎഫ്ഐതസ്ലിമ നസ്രീന്‍ഐഎസ്ഹിജാബ് അനുകൂല റാലിആര്‍എസ്എസ്Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംകര്‍ണ്ണാടകബംഗ്ലാദേശ്sdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

ഇന്ത്യന്‍ കൊടിവെച്ച കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ പോകാന്‍ ഇറാന്‍ അനുവാദം കൊടുത്തില്ലെന്ന് മോദിയുടെ പടംവെച്ച് എസ് ഡിപിഐ അനുഭാവിയുടെ പോസ്റ്റ്

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

Kerala

എസ് ഡി പി ഐയുടെ പരാതി: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.