Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മദാമ്മയെ ബീഫ് കഴിപ്പിക്കാന്‍ ശ്രമിച്ച ശ്രീകണ്ഠന്‍ നായരോട് സംസ്‌കൃതം വായിക്കാന്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ യുവതി

അയ്യോ എനിക്ക് സംസ്‌കൃതം വായിക്കാനറിയില്ല

Janmabhumi Online by Janmabhumi Online
Feb 11, 2022, 06:56 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വായില്‍ തോന്നുന്നത് പറഞ്ഞ് വിവാദം സൃഷ്ടിക്കുന്ന  ഫ്‌ളവേഴ്‌സ് ചാനല്‍ (Flowers and 24 News)എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍നായര്‍(Sreekandan Nair) വീണ്ടും നാണംകെട്ടു. അദ്ദേഹം  നടത്തുന്ന  ‘ഒരു കോടി’ എന്ന പരിപാടിയില്‍ അപര്‍ണ്ണ മള്‍ബറി എന്ന അമേരിക്കന്‍ യുവതിയുടെ മറുപടിയാണ് വിവാദമായിരിക്കുന്നത്. അമൃതാനന്ദമയി ആശ്രമത്തില്‍ ജനിച്ചു വളര്‍ന്ന അപര്‍ണ്ണ മള്‍ബറി (Aparna Mulberry) എന്ന അമേരിക്കന്‍ യുവതിയോട്  ബീഫ് മേടിച്ചു തരാം എന്ന് നായര്‍ പറയുന്നു. ബിഫ് കഴിക്കില്ല എന്നു ഉത്തരം നല്‍കുന്ന അപര്‍ണ, കയ്യില്‍ പച്ചകുത്തിയിരിക്കുന്ന സംസ്‌കൃതം ശ്‌ളോകം വായിക്കാമോ എന്നു ചോദിക്കുന്നു. ഇളിഭ്യനായി ഇല്ലന്ന മറുപടി.  ഭഗവത് ഗീത ചെല്ലിയ അപര്‍ണയോട് തനിക്ക്  ഗീത വായിക്കാനും അറിയില്ലന്ന് ശ്രികണ്ഠന് പറയേണ്ടി വന്നു. ബീഫ് തിന്നാന്‍ ഉള്ള ആവേശത്തില്‍ ഗീത വായിക്കാനും  സംസ്‌കൃതം പഠിക്കാനും ഒന്നും സാഹചര്യം ഇല്ലാതെ വളരുന്ന ഹിന്ദുക്കളുടെ നേര്‍ പതിപ്പാണ് ശ്രീകണ്ഠന്‍ നായരിലൂടെ  കണ്ടത്. ബീഫ് തീറ്റിക്കാന്‍  കാണിക്കുന്ന ആവേശം മുന്നില്‍ ഒരു ഇതര മതസ്ഥന്‍ ആയിരുന്നെങ്കില്‍ പന്നി കഴിക്കു എന്ന ്‌ചോദിക്കുുമായിരുന്നോ  എന്ന ചോദ്യവും ഉയരുന്നുണ്ട.  

നായര്‍ : ബീഫ് കഴിക്കുമോ  

അപര്‍ണ്ണ : ഇല്ല  

നായര്‍ : അയ്യോ ഇച്ചിരി കഴിക്ക്, ഇന്ന് ഞാന്‍ മേടിച്ചു തരാം .  

അപര്‍ണ്ണ : വേണ്ട ഞാന്‍ വെജ് ആണ്, മീന്‍ ഇടയ്‌ക്ക് കഴിക്കും.  

നായര്‍ : അതെന്താ കൈയില്‍ പച്ച കുത്തിയിരിക്കുന്നത്.

അപര്‍ണ്ണ : സംസ്‌കൃത ശ്ലോകമാണ്, താങ്കള്‍ വായിക്കൂ…

നായര്‍ പരുങ്ങുന്നു. അയ്യോ എനിക്ക് സംസ്‌കൃതം വായിക്കാനറിയില്ല.  

നായര്‍ : ഗീത അറിയാമോ ?

അപര്‍ണ : ഗീത ചൊല്ലുന്നു  

നായര്‍ : ഇതൊന്നും എനിക്ക് അറിയില്ല .  

ഇതേ പരിപാടിയില്‍ നേരത്തെ  ഗുരുവായൂരപ്പനെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം ശ്രീകണ്ഠന്‍ ചോദിച്ചിരുന്നു. വി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത  എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം.  

സംപ്രേഷണം ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് അവതാരകനും ചാനലും. കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത ഒരു കോടിയുടെ എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം.   കവി ഭാവനയില്‍ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര്? എന്ന വിവാദ ചോദ്യം. ഓപ്ഷന്‍സ് നല്‍കിയത് ഇങ്ങനെയും..1) ദുര്യോധനന്‍  2) സീത  3) അര്‍ജുനന്‍  4) ഗുരുവായൂരപ്പന്‍  5) യുധിഷ്ഠിരന്‍.

ഇതിനെതിരേ വിശ്വാസി സമൂഹത്തില്‍ നിന്നു വ്യാപക പ്രതിഷേധം ഉയര്‍ന്നു. ബോയിങ് ബോയിങ് എന്ന സിനിമയിലെ ഒരു ഹാസ്യരംഗത്തിലെ ഡയലോഗ് വിശ്വാസി സമൂഹത്തെ അവഹേളിക്കാന്‍ മന:പൂര്‍വം അവതരിപ്പിച്ചതാണെന്ന് ആരോപണവും ഉയര്‍ന്നു. ഇതോടെ  ഖേദപ്രകടനവുമായി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തി. അത്തരമൊരു ചോദ്യം വന്നത് വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തിയതായി മനസിലാക്കുന്നു എന്നും എന്നാല്‍, മന: പൂര്‍വം അത്തരമൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ചോദ്യം വേദനജനകമായി എന്നു മനസിലാക്കുന്നെന്നും താനും ചാനലും ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീകണ്ഠന്‍ നായര്‍ വിശദീകരിച്ചു.

തന്റെ പരിപാടിക്ക് ശ്രദ്ധകിട്ടാനുള്ള ശ്രീകണ്ഠന്റെ തന്ത്രമാണോ ഇത്തരം വിവാദ ചോദ്യങ്ങള്‍ എന്ന സംശയമുണ്ട്

Tags: sreekandan nairഅപര്‍ണ്ണ മള്‍ബറി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

24 ന്യൂസ് ചാനലിൽ ആഭ്യന്തിര അടിയന്തിരാവസ്ഥ; പൊട്ടിത്തെറിച്ച് ശ്രീകണ്ഠൻ നായർ;വാട്സ്ആപ്പ് സന്ദേശം പുറത്ത്

Marukara

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌ക്കാരം ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക്: പി ശ്രീകുമാറിന് ‘പയനിയര്‍’ പുരസ്‌ക്കാരം

Entertainment

കളി കാര്യമായോ ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ കൊമ്പുകോർത്ത് ജഗദീഷും ശ്രീകണ്ഠൻ നായരും, പ്ലാൻ ചെയ്ത പ്രാങ്ക് ആണോ എന്ന് പ്രേക്ഷകർ

Kerala

ശ്രീകണ്ഠന്‍ നായരുടെ ‘സയന്‍റിഫിക് ടെംപര്‍’ തകര്‍ത്തുടച്ച് ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി

Kerala

സുജയ പാര്‍വ്വതി ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിലെ മുഖ്യപ്രാസംഗിക; ‘നിലപാടുകളുടെ നായികക്ക് തൃശൂരിലേക്ക് സ്വാഗതമെന്ന് ശശികല

പുതിയ വാര്‍ത്തകള്‍

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies