Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചക്കയും മാങ്ങയും കിട്ടാക്കനിയാകുന്നു; വില കേട്ടാല്‍ ഞെട്ടും! പ്രതിസന്ധിക്കു കാരണം അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം

ഓരോ വര്‍ഷവും മുടങ്ങാതെ നിറയെ കായ്ച്ചുനില്‍ക്കുന്ന പ്ലാവില്‍ ഇത്തവണ ചക്കയുടെ എണ്ണം കുറഞ്ഞു. നാടന്‍മാവുകളില്‍ കായ്ഫലം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച മഴയുടെ കരുത്ത് കുറഞ്ഞത് ഡിസംബറില്‍. ഇടവിട്ടു പെയ്ത മഴയും അതിതീവ്ര മഴയും തിരിച്ചടിയായി.

Janmabhumi Online by Janmabhumi Online
Feb 9, 2022, 11:12 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കുറവിലങ്ങാട്: റോഡരികില്‍ ചെറിയ വണ്ടികളില്‍ കൂട്ടിയിട്ടു നല്ല നാടന്‍ മാങ്ങ വില്‍പന നടത്തിയിരുന്ന കാലത്തു വില ഇരുപതോ മുപ്പതോ രൂപ മാത്രം. സീസണ്‍ ആകുമ്പോള്‍ വില പിന്നെയും കുറയും. അതു പഴയ കാലം. ഇപ്പോള്‍ മാങ്ങയുടെ വില ചോദിച്ചാല്‍ പുളിയും എരിവും ഒന്നിച്ച് അനുഭവിക്കും. കിലോഗ്രാമിനു 160 രൂപ. വില ഇത്രയും ഉയര്‍ന്ന കാലം ഉണ്ടായിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു.

ചക്കയുടെ കാര്യത്തിലും കഥ ഇതു തന്നെ. ലഭ്യത കുറഞ്ഞതോടെ ചക്കയുടെ വില കിലോഗ്രാമിന് 15 മുതല്‍ 20 രൂപ വരെ. നല്ല നാടന്‍ ചക്കയ്‌ക്കു ശരാശരി 20 കിലോ തൂക്കം. ഇക്കൊല്ലം ചക്ക വാങ്ങണമെങ്കില്‍ കാശ് ചുള പോലെ എണ്ണി നല്കണം. ഒരു ചക്കയ്‌ക്കു 300 മുതല്‍ 500 വരെ രൂപ കൊടുക്കണം.

എന്താണ് സംഭവിച്ചത്?

പ്രതിസന്ധിക്കു കാരണം അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം. മഴയുടെ അളവു കൂടിയപ്പോള്‍ മാവുകള്‍ പൂവിടാന്‍ വൈകി. ഓരോ വര്‍ഷവും മുടങ്ങാതെ നിറയെ കായ്ച്ചുനില്‍ക്കുന്ന പ്ലാവില്‍ ഇത്തവണ ചക്കയുടെ എണ്ണം കുറഞ്ഞു. നാടന്‍മാവുകളില്‍ കായ്ഫലം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച മഴയുടെ കരുത്ത് കുറഞ്ഞത് ഡിസംബറില്‍. ഇടവിട്ടു പെയ്ത മഴയും അതിതീവ്ര മഴയും തിരിച്ചടിയായി.

നാടന്‍ മൂവാണ്ടന്‍ മാങ്ങകള്‍ കിട്ടാക്കനിയായി. സീസണ്‍ ആരംഭിച്ചാല്‍ ആദ്യം മാങ്ങ എത്തിയിരുന്നത് ആലപ്പുഴ ഭാഗത്തു നിന്നായിരുന്നു. ഇത്തവണ ഇതുവരെ നാടന്‍ മാങ്ങകള്‍ വിപണിയില്‍ എത്തിയിട്ടില്ല. കണ്ണിമാങ്ങ കണി കാണാന്‍ പോലുമില്ല.

ചക്കയുടെ കഥ

സാധാരണ വരിക്കപ്ലാവിലെ ചക്കയ്‌ക്കാണു പ്രിയമെങ്കിലും ഇത്തവണ ചക്ക ഏതായാലും മതിയെന്ന നിലയിലാണു കാര്യങ്ങളുടെ പോക്ക്.  വര്‍ഷം നിറയെ കായ്‌ക്കുന്ന പ്ലാവില്‍ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമുള്ള സ്ഥിതി. ചിലയിടങ്ങളില്‍ അതുമില്ല. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനികളും ചക്ക പ്രോസസിങ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്.  

തുലാവര്‍ഷം അവസാനിക്കുന്ന സമയത്താണു പ്ലാവില്‍ ചക്ക പൊട്ടുന്നത്. എന്നാല്‍ ഇത്തവണ തുലാവര്‍ഷം കഴിഞ്ഞും മഴ തുടര്‍ന്നതോടെ പൂവു കൊഴിഞ്ഞുപോയതാണു തിരിച്ചടിക്കു കാരണം.

കിട്ടാക്കനികള്‍ വേറെയും

വാളന്‍പുളി, പേരയ്‌ക്ക, ജാതി, മരച്ചീനി, നെല്ല് എന്നിവയുടെ ഉല്‍പാദനത്തെയും മഴ ബാധിച്ചു. 2018ലെ പ്രളയത്തിനു ശേഷം ഓരോ വര്‍ഷവും ഉല്‍പാദനം കുറയുകയാണെന്നു കര്‍ഷകര്‍ പറയുന്നു. മഴയുടെ ഏറ്റക്കുറച്ചിലും ഇതുവരെയുണ്ടാകാത്ത കാലാവസ്ഥാ വ്യതിയാനവും കൃഷി മേഖലയില്‍ ഉല്‍പാദനം ഗണ്യമായി കുറച്ചു. ഇതു കൃഷിയുടെ പതിവുരീതികളെ താളം തെറ്റിച്ചു.

നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനിയിലെ കാഴ്ച

സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ചക്ക വാങ്ങുന്ന സ്ഥാപനമാണു നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനി. സീസണില്‍ ഇവിടെ എത്തിയിരുന്നത് 2 മുതല്‍ 3 വരെ ടണ്‍ ചക്ക. ഇത്തവണ എത്തുന്നത് 200 മുതല്‍ 300 വരെ കിലോഗ്രാം. കിലോഗ്രാമിന് 20 രൂപ നല്‍കിയാണു കമ്പനി ആദ്യഘട്ടത്തില്‍ കര്‍ഷകരില്‍ നിന്നു ചക്ക സംഭരിച്ചത്. ഇപ്പോള്‍ നല്‍കുന്നത് 15 രൂപ. കൂടിയ വില നല്‍കാന്‍ തയാറാണ്.

പക്ഷേ, ആവശ്യത്തിനു ചക്ക വേണം. പ്രതിവര്‍ഷം ടണ്‍ കണക്കിനു ചക്ക മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന കമ്പനി ഇത്തവണ ഓര്‍ഡര്‍ സ്വീകരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍.

നാടന്‍ പ്ലാവുകളില്‍ കായ്ഫലം കുറഞ്ഞു. 400 ടണ്‍ ആവശ്യമുള്ള സ്ഥാനത്തു 4 ടണ്‍ പോലും കിട്ടാത്ത അവസ്ഥയാണെന്നു കമ്പനി സിഇഒ സിബി മാത്യു പറയുന്നു. സീസണില്‍ 6 മാസം മുടക്കമില്ലാതെ ചക്ക കിട്ടിയിരുന്നു. ഇത്തവണ ഒരു ചക്ക പോലും ലഭിക്കാത്ത ദിവസങ്ങളുണ്ട്. 

Tags: jackfruitfruitMango
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡിൽ മാങ്ങ ശേഖരിക്കുന്നവർക്കിടയിലേക്ക് സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala

പൂജയ്‌ക്ക് വച്ചിരുന്ന റമ്പൂട്ടാന്‍ പഴം വിഴുങ്ങിയ കുഞ്ഞ് മരിച്ചു

India

രാഹുലും , തരൂരുമടക്കം 7 പ്രതിപക്ഷ എം പിമാർക്ക് മാമ്പഴപ്പെട്ടികൾ അയച്ച് പാകിസ്ഥാൻ ; വിമർശനം ശക്തം

Business

മുകേഷ് അംബാനി എഷ്യയിലെ‍ ഏറ്റവും വലിയ മാമ്പഴ കൃഷിക്കാരന്‍

India

പറമ്പില്‍ നിന്നും മാതള നാരങ്ങ പറിച്ചു; തെലങ്കാനയിൽ ദളിത് ബാലനെ കെട്ടിയിട്ട് മര്‍ദിച്ചു, വിരമിച്ച പ്രധാനാധ്യാപകനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

ഇസ്ലാം മതത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ ? സനാതൻ ധർമ്മത്തെ അപമാനിച്ച ഡിഎംകെയെ വിമർശിച്ച് പവൻ കല്യാൺ 

രണ്ടരക്കോടി തട്ടിയ കേസ്; അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്‌പെന്‍ഷന്‍

വിജയ് ദേവരകൊണ്ടയ്‍ക്കെതിരെ എസ്‍സി/ എസ്‍ടി അതിക്രമം തടയല്‍ നിയമ പ്രകാരം കേസ്

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസില്‍ എംഎ, എംഎസ്‌സി, പിഎച്ച്ഡി

ശക്തമായ നടപടി തുടരും; മാവോയിസ്റ്റുകളെ ഉറങ്ങാന്‍ അനുവദിക്കില്ല: അമിത്ഷാ

ദൽഹിയിൽ ഡാർക്ക് വെബ് വഴി അനധികൃത മയക്കുമരുന്ന് റാക്കറ്റിന്റെ പ്രവർത്തനം ; നൈജീരിയൻ സംഘം അറസ്റ്റിൽ

ഗുരുവചനം ശിരസാ വഹിച്ച്

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: വിമാനക്കമ്പനികള്‍ പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies