Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു; ഭയന്ന് വിറച്ച് നിര്‍ധന കുടുംബം

മൂന്നിലവ് മേച്ചാല്‍ റോഡ് നിര്‍മാണത്തിനായി രണ്ട് സെന്റ് സ്ഥലവും ഇവര്‍ വിട്ട് നല്കിയിരുന്നു. സുരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷകാലത്ത് വീട് തന്നെ നിലംപതിക്കുന്ന സ്ഥിതിയാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 11:29 am IST
in Kottayam
മൂന്നിലവ് വാളംപറമ്പില്‍ സാജുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍

മൂന്നിലവ് വാളംപറമ്പില്‍ സാജുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍

പൂഞ്ഞാര്‍: കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നതോടെ മാസങ്ങളായി വാടക വീട്ടില്‍ കഴിയുകയാണ് ഓട്ടോറിക്ഷ ഡ്രൈവറായ മൂന്നിലവ് വാളംപറമ്പില്‍ സാജുവും കുടുംബവും.  മൂന്നിലവ് മേച്ചാല്‍ റോഡ് നിര്‍മാണത്തിനായി രണ്ട് സെന്റ് സ്ഥലവും ഇവര്‍ വിട്ട് നല്കിയിരുന്നു. സുരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷകാലത്ത് വീട് തന്നെ നിലംപതിക്കുന്ന സ്ഥിതിയാണുള്ളത്.  

മൂന്നിലവ് കടപുഴ മേച്ചല്‍ റൂട്ടില്‍ കടപുഴ പാലത്തിന് സമീപത്താണ് സാജുവും മാതാവും അടങ്ങുന്ന കടുംബം താമസിച്ചിരുന്നത്. അകെയുള്ള 5 സെന്റ് സ്ഥലത്തില്‍ നിന്നും 2 സെന്റ് കടപുഴ റോഡ് വികസനത്തിനായി വിട്ട് നല്കി. ബാക്കിയുള്ള 3 സെന്റ് സ്ഥലത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന്  അനുവദിച്ച തുക ഉപയോഗിച്ച് വിടും നിര്‍മ്മിച്ചു.  

  ആദ്യ പ്രളയത്തില്‍ കടപുഴ പാലത്തിനോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തിയുടെ അടിഭാഗം ഒഴുക്കില്‍പ്പെടുകയും, മാണി സി കാപ്പന്‍ എംഎല്‍എ പുനരുദ്ധാരണത്തിനായി 5 ലക്ഷം രൂപാ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില രാഷ്‌ട്രീയ ഇടപെടലുകള്‍ പിന്നിടുണ്ടായതോടെ അനുവദിച്ച തുക വിനിയോഗിക്കാന്‍ കഴിഞ്ഞില്ല.  

  ഇക്കഴിഞ്ഞ പ്രളയത്തില്‍ വീടിനോട് ചേര്‍ന്നുള്ള ഭാഗം വരെ സംരക്ഷണഭിത്തി തകര്‍ന്നു. ഇതോടെ സാജുവിന്റെ വീടും അപകടാവസ്ഥയിലായി. മുറ്റം ചിലയിടങ്ങളില്‍ വിണ്ട് കീറിയിട്ടുണ്ട്. വിട്ടിലെ താമസം സുരക്ഷിതമല്ലാതായതോടെ സാജുവും കുടുംബവും വാടക വീട്ടിലേക്ക് മാറി.  

 ഓട്ടോറിക്ഷ ഓടിച്ച് സാജുവിന് കിട്ടുന്ന തുകയാണ് കുടുംബത്തിന്റെ എകവരുമാന മാര്‍ഗ്ഗം. രോഗിയായ മാതാവിന്റെ ചികിത്സയ്‌ക്കും നല്ലൊരു തുക ചിലവാകും. ഇതിനിടയില്‍ വാടക തുക കൂടി കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയാണ് സാജു. സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ചാല്‍ വീട്ടില്‍ സുരക്ഷിതരായി കഴിയാം.  

  എംഎല്‍എ അടക്കം ജനപ്രതിനിധികള്‍ക്ക് നിവേദനം നല്കിയെങ്കിലും നാളിതുവരെ നടപടികള്‍ ഒന്നും ആയിട്ടില്ല. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള അനാവശ്യ രാഷ്‌ട്രീയ ഇടപെടലാണ് തടസമാകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. സംരക്ഷണഭിത്തി നിര്‍മിച്ചില്ലെങ്കില്‍ കടപുഴ പാലത്തിനും ഭീഷണിയാണ്.  ആകെയുള്ളതില്‍ ഒരു പങ്ക് റോഡ് നിര്‍മാണത്തിനായി വിട്ടു നല്കിയിട്ടും സര്‍ക്കാരില്‍ നിന്ന് കരുണ ലഭിക്കുന്നില്ലയെന്ന വിഷമത്തിലാണ് സാജു. അടിയന്തരമായി സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ക്കുമുള്ളത്.

Tags: kottayamfloodപൂഞ്ഞാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.