Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലനാട്ടിലും വിളയും ഉരുളക്കിഴങ്ങ്; ഒരു ചുവടില്‍ നിന്നും ലഭിച്ചത് ഒരു കിലോയോളം കിഴങ്ങ്, കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാൻ തയ്യാറെടുത്ത് ജോര്‍ജ് ജോസഫ്

കോട്ടയം ജില്ലയിലും ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യ ഇടങ്ങളുണ്ടെന്നതിന്റെ തെളിവാണ് ജോര്‍ജിന്റെ ഉരുളക്കിഴങ്ങ് കൃഷി.

Janmabhumi Online by Janmabhumi Online
Jan 22, 2022, 12:07 pm IST
in Agriculture
അരുവിത്തുറ വടക്കേചിറയാത്ത് ജോര്‍ജ് ജോസഫ് ഉരുളക്കിഴങ്ങ് വിളവെടുത്തപ്പോള്‍

അരുവിത്തുറ വടക്കേചിറയാത്ത് ജോര്‍ജ് ജോസഫ് ഉരുളക്കിഴങ്ങ് വിളവെടുത്തപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

ഈരാറ്റുപേട്ട: തലനാട്ടിലും വിളയും ഉരുളക്കിഴങ്ങ്. നൂറുമേനി വിളവോടെ. നമ്മുടെ നാട്ടിലും ഉരുളക്കിഴങ്ങ് കൃഷിയെന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ ആര്‍ക്കും അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യം തന്നെ. തലനാട് ഗ്രാമപഞ്ചായത്തിലാണ് കൃഷിയിടം. കൃഷിവകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച അരുവിത്തുറ വടക്കേചിറയാത്ത് ജോര്‍ജ് ജോസഫാണ് കര്‍ഷകന്‍.  

തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തില്‍ ഇടുക്കി ജില്ലയിലെ മഴ മറ പ്രദേശങ്ങളെന്നറിയപ്പെടുന്ന വട്ടവട, കാന്തലൂര്‍ എന്നിവിടങ്ങില്‍ മാത്രമല്ല കോട്ടയം ജില്ലയിലും ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യ ഇടങ്ങളുണ്ടെന്നതിന്റെ തെളിവാണ് ജോര്‍ജിന്റെ ഉരുളക്കിഴങ്ങ് കൃഷി.  

തലനാട് പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് കൃഷി. പുള്ളിക്കാനം മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ ഭാഗം സമുദ്രനിരപ്പില്‍ നിന്നും 3400 ഓളം അടി ഉയരത്തിലാണ്.  20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് ഉരുളകിഴങ്ങ് കൃഷിക്ക് അനുയോജ്യം. സെപ്റ്റംബര്‍ മാസമാണ് ജില്ലയില്‍ കൃഷിക്ക് യോജിച്ചത്. 120 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്ന കുഫ്രി ജ്യോതി ഇനത്തില്‍ പെട്ട കിഴങ്ങുകളാണ് കൃഷി ചെയ്തത്.  

ഒരു ചുവടില്‍ നിന്ന് ഒരു കിലോയോളം കിഴങ്ങ് വീതം ലഭിച്ചു. മുന്‍പും ജോര്‍ജ് ഉരുളക്കിഴങ്ങ് കൃഷി ചെയ്തിരുന്നു. ഗുണകരമെന്ന് തോന്നിയതിനാലാണ് ഇത്തവണ വിപുലമായ രീതിയില്‍ കൃഷി ചെയ്തത്. എന്നാല്‍ അമിത മഴ വിളവിനെ സാരമായി ബാധിച്ചു. വാഗമണ്‍, ഈരാറ്റുപേട്ട മേഖലയില്‍ തന്നെയാണ് ഉരുളക്കിഴങ്ങിന് വിപണി കണ്ടെത്തിയതും. കൃത്യമായ അകലത്തില്‍ തടമെടുത്താണ് കിഴങ്ങ് നടുന്നത്. ജൈവവളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.  

അമിത വളപ്രയോഗമില്ലാത്തത് കൊണ്ട് തന്നെ പുറത്ത് നിന്നെത്തുന്ന കിഴങ്ങുകളെക്കാള്‍ രുചികരമാണിത്. തലനാട്ടിലെ കിഴങ്ങ് കൃഷിയെ കുറിച്ച് കേട്ടറിഞ്ഞ നിരവധിയാളുകള്‍ കൃഷി കാണുന്നതിനും കൃഷിരീതികളെക്കുറിച്ച് മനസിലാക്കുന്നതിനുമായി ഇവിടെ എത്താറുണ്ട്. അടുത്ത തവണ കൂടുതല്‍ സ്ഥലത്ത് ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജോര്‍ജ് ജോസഫ്.  

ഇതിന് മുന്‍പ് വീട്ടുമുറ്റത്ത് കോളി ഫ്‌ളവര്‍ വിജയകരമായി കൃഷി ചെയ്ത് ശ്രദ്ധ നേടിയിരുന്നു. കാര്‍ഷിക രംഗത്തെ അറിവുകളും സര്‍വ്വീസ് കാലത്തെ അനുഭവങ്ങളുമാണ് വ്യത്യസ്ത കൃഷികള്‍ക്ക് പ്രചോദനമാകുന്നതെന്നാണ്  ജോസഫിന്റെ നിലപട്.

Tags: ErattupettaPotatoതലനാട്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ മരണം വിളിച്ചു വരുത്തും

Kerala

ഈരാറ്റുപേട്ടയിൽ സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ: ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളും എത്തിച്ചത് കര്‍ണാടകയില്‍ നിന്നും

Kerala

ഈരാറ്റുപേട്ടയിൽ വൻ സ്ഫോടക ശേഖരം പിടികൂടി; നടക്കൽ കുഴിവേലിലെ ഗോഡൗണിൽ നിന്നും കണ്ടെടുത്തവയിൽ ഡിറ്റനേറ്ററും തോക്കും

Kerala

പി. സി ജോർജിന് ജാമ്യം അനുവദിച്ച് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി

Kerala

ഇവിടുത്തെ നായരും ഈഴവരും ദളിതനും നസ്രാണിയും ഒന്നിച്ചാല്‍ ഇവരുടെ കളി നടക്കില്ല:പി.സി. ജോര്‍ജ്ജ് ‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

പിഎല്‍15ഇ മിസൈലും താഴെ വീണ പിഎല്‍15ഇയും (ഇടത്ത്)  പിഎല്‍ 15ഇയുടെ ഉള്ളിലെ ഭാഗങ്ങള്‍ (വലത്ത്)

ഇന്ത്യ വീഴ്‌ത്തിയ ചൈനയുടെ മിസൈലായ പിഎല്‍-15 തലനാരിഴ കീറി പഠിക്കാന്‍ യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ വിദഗ്ധര്‍ ഇന്ത്യയിലേക്ക്

27 മാവോയിസ്റ്റുകളെ വധിച്ച ധീരജവാന്മാർക്ക് ആരതി ഉഴിഞ്ഞ് ആദരവ് നൽകി നാട്ടുകാർ : ഭാരത് മാതാ കീ ജയ് മുഴക്കി സൈനികർ

‘മൈസൂർ പാക്ക്’ അല്ല ഇനി ‘മൈസൂർ ശ്രീ’; മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂരിലെ കടകൾ

‘ഞങ്ങൾ പട്ടിണി കിടന്ന് മരിക്കും, ഇതൊരു വാട്ടർ ബോംബാണ്’ ; ഇന്ത്യയുടെ നീക്കത്തെ പറ്റി പാകിസ്ഥാൻ എംപി സയ്യിദ് അലി സഫർ

ദേശീയപാതയില്‍ തിരുവങ്ങൂര്‍ മേല്‍പ്പാലത്തിലും അമ്പലപ്പടി ചെറുകുളം അടിപ്പാതയ്‌ക്ക് മുകളിലും വിള്ളല്‍

ഒരാഴ്ചയ്‌ക്കിടെ ഡൽഹിയിൽ കണ്ടെത്തിയത് 831 ബംഗ്ലാദേശി പൗരന്മാരെ ; 121 പേർ അനധികൃതമായി എത്തിയവർ ; നാടുകടത്തൽ നടപടികൾ ഉടൻ

ദേശീയപാത വിവിധ ഇടങ്ങളില്‍ തകര്‍ന്നു: എന്‍എച്ച്എഐയെ വിമര്‍ശിച്ച് ഹൈക്കോടതി

4 വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊന്ന അമ്മയ്‌ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്

ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കാൻ എത്തി : പാക് ചാരൻ മുഹമ്മദ് തുഫൈൽ വാരണാസിയിൽ നിന്ന് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies