Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ സര്‍ക്കാര്‍ ഒരുക്കിവെച്ച കെണിയില്‍ വീഴാതെ മോദി; ഒടുവില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ കയ്യടി

ദേവാസ്-ആന്‍ഡ്രിക്‌സ് കേസില്‍ യുപിഎ സര്‍ക്കാര്‍ ഒരുക്കിയ കെണിയില്‍ വീഴാതെ മോദി സര്‍ക്കാര്‍. ഒടുവില്‍ ദേവാസ് എന്ന കമ്പനി പിരിച്ചുവിടണമെന്ന എന്‍സിഎല്‍ടി കോടതിവിധി നടപ്പാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി ചൊവ്വാഴ്ച കിട്ടിയതോടെ എല്ലാം ശുഭം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 11:33 pm IST
in India

ന്യൂദല്‍ഹി: ദേവാസ്-ആന്‍ഡ്രിക്‌സ് കേസില്‍ യുപിഎ സര്‍ക്കാര്‍ ഒരുക്കിയ കെണിയില്‍ വീഴാതെ മോദി സര്‍ക്കാര്‍. ഒടുവില്‍ ദേവാസ് എന്ന കമ്പനി പിരിച്ചുവിടണമെന്ന എന്‍സിഎല്‍ടി കോടതിവിധി നടപ്പാക്കിയ  മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി ചൊവ്വാഴ്ച കിട്ടിയതോടെ എല്ലാം ശുഭം.

ഉപഗ്രഹങ്ങള്‍ വഴി ഡിജിറ്റല്‍ മീഡിയയെയും ബ്രോഡ്കാസ്റ്റിങ് സേവനത്തെയും നല്‍കി ഈ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന അവകാശവാദവുമായി  കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ മന്‍മോഹന്‍സിങ്ങിനെ കാലത്ത് രൂപപ്പെടുത്തിയ കമ്പനിയാണ് ദേവാസ്. പക്ഷെ അതില്‍ സര്‍വ്വത്ര അഴിമതിയും തട്ടിപ്പുമാണെന്ന് പിന്നീട് നടന്ന സിബി ഐ അന്വേഷണത്തില്‍ കണ്ടെത്തി. അന്ന് ഹേമന്ത് ഗുപ്തയും ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനും അംഗങ്ങളായ ബെഞ്ച് ഇത് ദേവാസല്ല, അസുരാസ് ആണെന്ന് കണ്ടെത്തി. യുപിഎ സര്‍ക്കാരിലെ മന്ത്രിമാരും മറ്റും അഴിമതി നടത്താന്‍ വേണ്ടി കെട്ടിപ്പൊക്കിയ കമ്പനിയാണ് ദേവാസ് എന്ന് കണ്ടെത്തലുണ്ടായി.  

പിന്നീട് അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന്റെ ഉപദേശപ്രകാരം ദേവാസ് എന്ന അഴിമതിക്ക് വേണ്ടി മാത്രം രൂപീകരിച്ച കമ്പനിയെ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ആന്‍ഡ്രിക്സ് ബെംഗളൂരുവിലെ എന്‍സിഎല്‍ടി കോടതിയെ സമീപിച്ചു. 2021 മാര്‍ച്ച് 25ന് എന്‍സിഎല്‍ടി വിധി വന്നു. എത്രയും വേഗം ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയെ അടച്ചുപൂട്ടണമെന്നതായിരുന്നു എല്‍സിഎല്‍ടി വിധി. എന്‍സിഎല്‍ടി നടത്തിയ ഈ വിധി ശരിയാണെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി അഭിപ്രായപ്പെട്ടു.  

2005ല്‍ ഉണ്ടാക്കിയ ദേവാസ്-ആന്‍ഡ്രിക്‌സ് കരാര്‍ 2011ല്‍ തിരക്കിട്ട് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. അതുവരെ ദേവാസില്‍ നടന്ന അഴിമതി പുറത്തുവരാതിരിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. ഇക്കാര്യത്തില്‍ എന്‍സിഎല്‍ടിയില്‍ ദേവാസ് എന്ന കമ്പനിക്കെതിരെ ആന്‍ഡ്രിക്സ് പരാതി നല്‍കിയ  നടപടി ശരിയാണെന്ന് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞു.  ദേവാസ് എന്ന കമ്പനി അടച്ചുപൂട്ടണമെന്ന എന്‍സിഎല്‍ടി വിധി സുപ്രീംകോടതി ചൊവ്വാഴ്ച അംഗീകരിക്കുകയായിരുന്നു.

Tags: നരേന്ദ്രമോദിCBIമന്‍മോഹന്‍ സിങ്ദേവാസ്ആന്‍ഡ്രിക്സ്പട്ടിക ജാതിISROയുപിഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.