Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ശരണംവിളികളാല്‍ മുഖരിതമായി സന്നിധാനം

കര്‍പ്പൂരാഴികൊണ്ട് സ്വാമിമാര്‍ അയ്യപ്പന്റെ ദീപാരാധനയില്‍ ഒപ്പംചേര്‍ന്നു. ഈ സമയത്തു തന്നെ മകരനക്ഷത്രം ഉദിച്ചുയര്‍ന്നു. 6.30ന് പൊന്നമ്പലമേടിന്റെ മാനത്ത് ആദ്യംമകരവിളക്ക് തെളിഞ്ഞു. പിന്നാലെ രണ്ടുതവണകൂടി ദീപപ്രഭ അനുഗ്രഹം ചൊരിഞ്ഞു. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമിമാര്‍ വരെ അഭയവരദായകനായ അയ്യപ്പന്റെ ശരണംവിളികളില്‍ മുഴുകിനിന്നു. മകരസംക്രമപൂജയ്‌ക്കും സംക്രമാഭിഷേകത്തിനും ശേഷം വെള്ളിയാഴ്ച മൂന്നിന് അടച്ച തിരുനട വൈകിട്ട് അഞ്ചിന് തുറന്നു.

Janmabhumi Online by Janmabhumi Online
Jan 14, 2022, 06:50 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ശബരിമല: ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ഇതോടെ ശബരിമല ശരണം വിളികളാല്‍ മുഖരിതമായി. പിതൃസ്ഥാനീയനായ പന്തളം രാജാവ് കൊടുത്തുവിട്ട ആഭരണങ്ങളണിഞ്ഞ് പന്തളരാജകുമാരന്‍ അയ്യപ്പന് സന്ധ്യയ്‌ക്ക് 6.45ന് ദീപാരാധന നടന്നു.

കര്‍പ്പൂരാഴികൊണ്ട് സ്വാമിമാര്‍ അയ്യപ്പന്റെ ദീപാരാധനയില്‍ ഒപ്പംചേര്‍ന്നു. ഈ സമയത്തു തന്നെ മകരനക്ഷത്രം ഉദിച്ചുയര്‍ന്നു. 6.50ന് പൊന്നമ്പലമേടിന്റെ മാനത്ത് ആദ്യംമകരവിളക്ക് തെളിഞ്ഞു. പിന്നാലെ രണ്ടുതവണകൂടി ദീപപ്രഭ അനുഗ്രഹം ചൊരിഞ്ഞു. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമിമാര്‍ വരെ അഭയവരദായകനായ അയ്യപ്പന്റെ ശരണംവിളികളില്‍ മുഴുകിനിന്നു. മകരസംക്രമപൂജയ്‌ക്കും സംക്രമാഭിഷേകത്തിനും ശേഷം വെള്ളിയാഴ്ച മൂന്നിന് അടച്ച തിരുനട വൈകിട്ട് അഞ്ചിന് തുറന്നു.

തിരുവാഭരണം

കാടുംമേടുംകടന്നെത്തിയ തിരുവാഭരണഘോഷയാത്രയെ 5.45ന് ശരംകുത്തിയില്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എന്‍. ഗണേശ്വരന്‍ പോറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാംപടികയറി കൊടിമരച്ചുവട്ടില്‍ എത്തിയപ്പോള്‍ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, കെ. മനോജ് ചരളേലില്‍ തുടങ്ങിയവര്‍ ചേര്‍ന്നു വരവേറ്റു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും ചേര്‍ന്ന് ആഭരണപേടകം ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ച് ഭഗവാന് ചാര്‍ത്തി. തുടര്‍ന്നായിരുന്നു ദീപാരാധന.

Tags: ശബരിമലമകരവിളക്ക്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

Kerala

ചിത്തിര ആട്ടത്തിരുനാള്‍ നാളെ; ശബരിമല നട ഇന്ന് തുറക്കും

ശ്രീജിത്ത് കോലോത്തുപറമ്പില്‍ നിര്‍മ്മിച്ച വടക്കുന്നാഥ ക്ഷേത്രത്തിന്റെയും ശബരിമലയുടേയും മിനിയേച്ചറുകള്‍
Thrissur

വടക്കുന്നാഥക്ഷേത്രവും ശബരിമലയുമൊരുക്കി ശ്രീമഹാദേവന്റെ നിത്യോപാസകന്‍

Kerala

ശബരിമല ഭണ്ഡാരത്തിലിട്ട 11 ഗ്രാം സ്വര്‍ണ്ണ വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ മോഷണത്തിന് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

പാകിസ്ഥാനിൽ ലഷ്‌കർ കമാൻഡർ സൈഫുള്ളയെ അജ്ഞാതർ വെടിവച്ച് കൊന്നു : കൊല്ലപ്പെട്ടത് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാന അക്രമണത്തിന്റെ സൂത്രധാരൻ

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം, അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമം

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies