Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി; ദല്‍ഹിയിലെ ഗാസിപൂര്‍ പൂ മാര്‍ക്കറ്റില്‍ നിന്നും ബോംബ് കണ്ടെടുത്തു നശിപ്പിച്ചു

റിപ്പബ്ലിക് ദിനത്തിന് സ്‌ഫോടനം നടത്താന്‍ ഭീകരരര്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ ദേശീയ സുരക്ഷ ഗാര്‍ഡുകള്‍ (എന്‍എസ്ജി) ദല്‍ഹിക്കടുത്ത് ഗാസിപൂരില്‍ നിന്നും ബോംബ് കണ്ടെത്തി. തിരക്കേറിയ ഇവിടുത്തെ പൂ മാര്‍ക്കറ്റുകളിലൊന്നില്‍ നിന്നാണ് നിയന്ത്രിത സ്‌ഫോടനത്തിനുള്ള വസ്തു (ഐഇഡി) കണ്ടെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 04:03 pm IST
in India

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിന് സ്‌ഫോടനം നടത്താന്‍ ഭീകരരര്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ ദേശീയ സുരക്ഷ ഗാര്‍ഡുകള്‍ (എന്‍എസ്ജി) ദല്‍ഹിക്കടുത്ത് ഗാസിപൂരില്‍ നിന്നും ബോംബ് കണ്ടെത്തി. തിരക്കേറിയ ഇവിടുത്തെ പൂ മാര്‍ക്കറ്റുകളിലൊന്നില്‍ നിന്നാണ് നിയന്ത്രിത സ്‌ഫോടനത്തിനുള്ള വസ്തു (ഐഇഡി) കണ്ടെടുത്തത്.

വെള്ളിയാഴ്ച രാവിലെ 10.30ന് ദല്‍ഹി പൊലീസിനാണ് സംശയകരമായ സാഹചര്യത്തില്‍  ഒരു ബാഗ് കണ്ടെത്തിയതായി വിവരം ലഭിച്ചത്. ആദ്യം സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു. പിന്നീട് കൂടുതല്‍ വിദഗ്ധ പരിശോധനയ്‌ക്ക് ദേശീയ സുരക്ഷ ഗാര്‍ഡുകളെ വിളിപ്പിച്ചു. തീയണക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ഫയര്‍ ഫോഴ്‌സിനെയും അയച്ചു.

ബാഗിനുള്ളില്‍ ഒരു നിയന്ത്രിത സ്‌ഫോടനത്തിനുള്ള വ്‌സതു ( ഐഇഡി) ആയിരുന്നെന്നും അത് പിന്നീട് നശിപ്പിച്ചുവെന്നും ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. പൂ മാര്‍ക്കറ്റില്‍ നിന്നും എല്ലാവരേയും ഒഴിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് നിയന്ത്രിത സ്‌ഫോടക വസ്തു കണ്ടെടുത്തത്. സ്ഥലത്തെത്തിയ എന്‍എസ്ജിയുടെ ബോംബ് സ്‌ക്വാഡ് വിദഗ്ധരാണ് പിന്നീട് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഐഇഡി നിര്‍വ്വീര്യമാക്കിയത്.  

‘ബോംബിനുള്ളിലെ രാസവസ്തുക്കള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് വിദഗ്ധ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു,’ എന്‍എസ് ജി അറിയിച്ചു. ഒരു റസിഡന്‍ഷ്യല്‍ ഏരിയയുടെ നടുക്കാണ് ഗാസിയാപൂരിലെ പൂ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. സാധാരണ ദിവസങ്ങളില്‍ പോലും ഇവിടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ കലാപം നടത്താന്‍ ഖലിസ്ഥാന്‍ വാദികളായ എസ് എഫ് ജെ പരസ്യമായി ആഹ്വാനം നടത്തിയതിനാല്‍ ഇക്കുറി കൂടുതല്‍ ശക്തമായ സുരക്ഷാനടപടികളാണ് സ്വീകരിച്ച് വരുന്നത്.

Tags: വധ ഭീഷണിപൈപ്പ‌് ബോംബ‌്റിപ്പബ്ലിക് ദിനംഗാസിപ്പൂര്‍ഐഇഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ, മുംബൈ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

India

അണുബോംബ് കണ്ടുപിടിച്ച റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ ആശ്വാസത്തിനായി തിരിഞ്ഞത് ഭഗവത്ഗീതയിലേക്ക്

Kerala

കണ്ണൂരിൽ ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി; ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ

Kerala

പാലക്കാട് സഹോദരന്മാരുടെ വീടുകൾക്ക് നേരെ ബോംബാക്രമണം: നാല് വാഹനങ്ങളും ഒരു വീടും തകർന്നു, നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

India

ഛത്തീസ്ഗഢ് ദന്തേവാഡ ജില്ലയില്‍ ഐഇഡി സ്‌ഫോടനം: 11 ജവാന്മാര്‍ക്ക് വീരമൃത്യൂ; ആക്രമണം നക്‌സലുകള്‍ക്കെതിരെയുള്ള ഏറ്റമുട്ടലിനിടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.