Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ഇത് ഇന്ത്യയാണ്’; ടിബറ്റന്‍ പ്രതിനിധികളെ കണ്ട കേന്ദ്രമന്ത്രിക്കും എംപിമാര്‍ക്കും കത്തയച്ച ചൈനീസ് പ്രകോപനം; ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രാലയം

എപിമാര്‍ക്ക് ചൈനീസ് എംബസിയിലെ പൊളിറ്റിക്കല്‍ കൗണ്‍സിലറാണ് കത്ത് എഴുതിയത്. കത്തിന്റെ സാരവും സ്വരവും പദാവലിയും അനുചിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 02:29 pm IST
in World

ന്യൂദല്‍ഹി: ടിബറ്റന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ഇന്ത്യന്‍ എംപിമാര്‍ക്ക് കത്ത് അയയ്‌ക്കുന്ന തരത്തിലുള്ള ധിക്കാരം ചൈന അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. എംപിമാരുടെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ കൈക്കടത്താതിരിക്കുന്നതാണ് നല്ലതെന്നും അത്തരം ഇടപടല്‍ ഉഭയകക്ഷി ബന്ധം വഷളാക്കുമെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

എപിമാര്‍ക്ക് ചൈനീസ് എംബസിയിലെ പൊളിറ്റിക്കല്‍ കൗണ്‍സിലറാണ് കത്ത് എഴുതിയത്. കത്തിന്റെ സാരവും സ്വരവും പദാവലിയും അനുചിതമാണ്. ഇന്ത്യ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും എംപിമാര്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ അവരുടെ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ചൈന മനസ്സിലാക്കണം, അരിന്ദം ബാഗ്ചി പറഞ്ഞു.

‘ടിബറ്റന്‍ സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കുന്ന ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്താണ് ചൈനീസ് എംബസി എംപിമാര്‍ക്ക് കത്ത് അയച്ചത്. ഏതു രാജ്യത്തും ടിബറ്റന്‍ സ്വാതന്ത്ര്യ സേന നടത്തുന്ന ചൈന വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ഏതെങ്കിലും രാജ്യത്തിലെ ഉദ്യോഗസ്ഥര്‍ അവരുമായി ബന്ധപ്പെടുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുമെന്ന ഭീഷണിയോടെയാണ് ചൈനീസ് എംബസിയുടെ രാഷ്‌ട്രീയ ഉപദേഷ്ടാവ് ഷൗ യോങ് ഷെംഗ് കത്ത് അയച്ചത്.

ഡിസംബര്‍ 22 നാണ് ടിബറ്റന്‍ പാര്‍ലമെന്റ്-പ്രവാസ സ്പീക്കര്‍ ഖെന്‍പോ സോനം ടെന്‍ഫെല്‍ രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ഒരു കൂട്ടം എംപിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ടിബറ്റന്‍ പാര്‍ലമെന്ററി സെക്രട്ടേറിയറ്റ് പറയുന്നതനുസരിച്ച്, നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായ ഓള്‍-പാര്‍ട്ടി ഇന്ത്യന്‍ പാര്‍ലമെന്ററി ഫോറം ഫോര്‍ ടിബറ്റിന്റെ (എപിഐപിഎഫ്ടി) പുനരുജ്ജീവനമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

അറുപത് വര്‍ഷമായി ചൈന അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന മേഖലയിലാണ് ഇപ്പോള്‍ അവര്‍ പാലം നിര്‍മ്മിച്ചതെന്ന് അരിന്ദംബാഗ്ചി വിശദീകരിച്ചു. പാംഗോങ് തടാകത്തില്‍ ചൈനപാലം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി, കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് ഗവണ്‍മെന്റ് ഗണ്യമായി വര്‍ധിപ്പിക്കുകയും മുമ്പത്തേക്കാള്‍ കൂടുതല്‍ റോഡുകളും പാലങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തു.

Tags: indiadelhichinaTibetബെയ്ജിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.