Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

35 വര്‍ഷമായി നാടക വേദികളിലെ നിറ സാന്നിധ്യം; പ്രതിഭാസമായി വൈക്കം ബിനു

1986ല്‍ വൈക്കം നാട്യകലാകേന്ദ്രം എന്ന നൃത്ത നാടക സമിതിയുടെ കൊടുങ്കാറ്റ് എന്ന ബാലെയിലൂടെ വൈക്കം പങ്കജാക്ഷന്‍ നായരുടെ ശിക്ഷണത്തിലാണ് വൈക്കം ബിനു പ്രൊഫഷണല്‍ കലാരംഗത്തേക്ക് നടനായി കടന്നുവന്നത്.

Janmabhumi Online by Janmabhumi Online
Dec 30, 2021, 04:17 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

നാടകം കളിച്ചും നാടകവണ്ടികളില്‍ ഉറങ്ങി നാടുനീളെ യാത്ര ചെയ്തും കഴിഞ്ഞ 35 വര്‍ഷമായി നാടകവേദികളെ പ്രകമ്പനം കൊള്ളിക്കുന്ന കലാകാരനാണ് വൈക്കം ബിനു. 2000ല്‍ മികച്ച നാടക നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും 2020ല്‍ തിലകന്‍ സ്മാര പുരസ്‌കാരവും അടക്കം ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളാണ് ഈ കലാകാരന്‍ ഇതിനോടകം വാരിക്കൂട്ടിയത്. 

വൈക്കം എന്ന കായലോര ഗ്രാമം മലയാള നാടക വേദിക്ക് സമ്മാനിച്ച അതുല്യ കലാകാരന്‍ കൂടിയാണ് ബിനു. സ്‌കൂള്‍ കലോത്സവ വേദിയില്‍ നാടകം, കഥാപ്രസംഗം, മിമിക്രി, മോണോആക്ട്, കഥാരചന, കവിത രചന തുടങ്ങിയ ഇനങ്ങളില്‍ തിളങ്ങിയ ബിനു, മാസ്റ്റര്‍ ബിനു എന്ന പേരില്‍ കഥാപ്രസംഗങ്ങള്‍ അക്കാലത്ത് അവതരിപ്പിച്ചിരുന്നു. 1986ല്‍ വൈക്കം നാട്യകലാകേന്ദ്രം എന്ന നൃത്ത നാടക സമിതിയുടെ കൊടുങ്കാറ്റ് എന്ന ബാലെയിലൂടെ വൈക്കം പങ്കജാക്ഷന്‍ നായരുടെ ശിക്ഷണത്തിലാണ് വൈക്കം ബിനു പ്രൊഫഷണല്‍ കലാരംഗത്തേക്ക് നടനായി കടന്നുവന്നത്.  

തുടര്‍ന്ന് വൈക്കം ഗായത്രിയുടെ തച്ചോളി അമ്പാടിയില്‍ നായകനായി കലാരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. 1989 ല്‍ പ്രൊഫഷണല്‍ നാടക വേദിയിലേക്ക് ചുവട് മാറ്റി. കൊച്ചിന്‍ നാടക വേദിയുടെ അബ്രഹാം ആയിരുന്നു ആദ്യ നാടകം. ചേര്‍ത്തല ഷൈലജ, കൊല്ലം ചൈതന്യ, സൂര്യ സോമ, സംഘചേതന, ഓച്ചിറ രാഗം, സൗമ്യസാര, അമല, ആലുവ ശാരിക, തൊടുപുഴ സഹ്യാദ്രി, പാലാ കമ്മ്യൂണിക്കേഷന്‍, തിരുവനന്തപുരം സങ്കീര്‍ത്തന, കോഴിക്കോട് സങ്കീര്‍ത്തന, നാദം, വസുന്ധര, ചങ്ങനാശ്ശേരി അണിയറ… അങ്ങനെ നീളുകയാണ് വൈക്കം ബിനുവിന്റെ നാടക യാത്ര. ഇടക്ക് കെപിഎസിയിലും കലാനിലയം സ്ഥിരം നാടക വേദിയിലും അഭിനയിച്ചു.  

                                                                                                                                                                                                          ചിത്രം: ആര്‍.ആര്‍. ജയറാം

നാടകം പ്രൊഫഷന്‍ ആയി സ്വീകരിച്ചപ്പോഴും നൃത്ത നാടകങ്ങള്‍ ജീവവായുപോലെ തന്നെ സ്നേഹിച്ച കലാകാരന്‍ കൂടിയാണ് വൈക്കം ബിനു. 1995 ല്‍ വൈക്കം കേന്ദ്രമാക്കി ഭരതശ്രീ എന്ന നൃത്ത നാടക സമിതി രൂപീകരിച്ച് 21 വര്‍ഷം സംഘാടകനും സംവിധായകനുമായി പ്രവര്‍ത്തിച്ചു. 25 നാടകങ്ങളും 30 നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 16 ഓളം സംവിധായകരുടെ ശിക്ഷണത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് വൈക്കം ബിനു പറഞ്ഞു. 1985 ല്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്‌ക്കും കടന്നു വന്നു.  

ഒടുവില്‍ അഭിനയിച്ച ‘ഓര്‍ക്കിഡ് പൂക്കള്‍’ പറഞ്ഞ കഥയില്‍ നല്ല കഥാപാത്രം ആയിരുന്നു. ഇപ്പോള്‍ ‘ഒരു പുതിയ കഥ’ എന്ന സിനിമ ചിത്രീകരണം കഴിഞ്ഞു റിലീസിന് തയ്യാറെടുക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന പരമ്പരയിലും അഭിനയിച്ചു വരിയാണ്. ഭാര്യ ജൂലി, അഭിനേത്രിയും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച കലാകാരിയുമാണ്. മകന്‍ അമല്‍ ബിനു (ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്)  

Tags: വൈക്കം:theatre
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

അഭിനയമികവില്‍ ടോവിനോ; ക്ലൈമാക്‌സ് ഗംഭീരം, ‘നരിവേട്ട’യ്‌ക്ക് മികച്ച പ്രതികരണം

Kerala

തിയേറ്ററില്‍ സിനിമ കാണാനെത്തിയ വനിതകളെ ശല്യപ്പെടുത്തി; എ.എസ്.ഐ അറസ്റ്റില്‍

Kerala

കണ്ണൂരില്‍ പൂട്ടിയിട്ടിരുന്ന സിനിമാ തിയേറ്ററില്‍ മോഷണം,കവര്‍ന്നത് 15 ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണങ്ങള്‍

India

നടൻ അല്ലു അർജുൻ അറസ്റ്റിൽ : തീയേറ്ററിൽ യുവതി മരിച്ച സംഭവത്തിൽ നടപടി കടുപ്പിക്കുന്നു

Thiruvananthapuram

രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 13 മുതല്‍ 20 വരെ, വനിതകളുടെ സിനിമകളുടെ പ്രത്യേക പാക്കേജും ഉള്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

എന്‍.എസ്.എസിന്റെ യോഗ ദിന പരിപാടിയില്‍ ഭാരതാംബ വിവാദം, പൊലീസ് പരിപാടി നിര്‍ത്തിവയ്‌പ്പിച്ചു

ലോകത്തിൽ ഏറ്റവും മികച്ച രാജ്യമാണ് ഞങ്ങളുടേത് : സുരക്ഷിതമായി നാട്ടിലെത്തിയത് മോദി സർക്കാർ ഉള്ളതിനാൽ ; നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയവർ

ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയത്തിനുളള തുക അനുവദിച്ചു

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക്

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

‘ജാനകി എന്നാൽ ജനകന്റെ മകൾ’ ,ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

തനിയാവര്‍ത്തനമില്ലാതെ…… ലോഹിതദാസ് ഓര്‍മ്മയായിട്ട് 16 വര്‍ഷം

തിരുനാരായണപുരം വാസുദേവന്‍ എന്ന കഥാപാത്രമായി 
സുരേഷ് കാലടി

ശ്രീശങ്കരാചാര്യ ദര്‍ശനങ്ങളുമായി പ്രസാദിന്റെ ഏകാകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies