Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തില്‍ മാര്‍ക്ക് നല്‍കുന്നത് വാരിക്കോരി; ദല്‍ഹി സര്‍വ്വകലാശാലയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ബിരുദ പ്രവേശനത്തിന് പ്രത്യേക എന്‍ട്രന്‍സ്

മാര്‍ക്ക് ദാനം വഴി 100 ശതമാനവും മാര്‍ക്ക് നേടുന്ന കേരളം, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ കുട്ടികള്‍ ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലെ ഏറ്റവും മികച്ച കോളജുകളിലെ സീറ്റുകള്‍ മുഴുവന്‍ സ്വന്തമാക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇത്തരത്തില്‍ പ്രവേശന പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 23, 2021, 03:07 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മാര്‍ക്കുകള്‍ വാരിക്കോരി കൊടുത്ത് ഡിഗ്രി പ്രവേശനം അട്ടിമറിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡുകള്‍ക്കെതിരെ ദല്‍ഹി സര്‍വ്വകലാശാലയുടെ നിര്‍ണ്ണായക നടപടി. ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള കോളജുകളിലെ അഡ്മിഷന് അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ പ്രഖ്യാപിച്ചു. സര്‍വ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനമാണിതെന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ(സിയുസിഇടി)യില്‍ നിന്നോ അല്ലെങ്കില്‍ ദല്‍ഹി സര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ(ഡിയുസിഇടി) വഴിയോ പ്രവേശനം നടത്താനാണ് തീരുമാനം.

മാര്‍ക്ക് ദാനം വഴി 100 ശതമാനവും മാര്‍ക്ക് നേടുന്ന കേരളം, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ കുട്ടികള്‍ ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലെ ഏറ്റവും മികച്ച കോളജുകളിലെ സീറ്റുകള്‍ മുഴുവന്‍ സ്വന്തമാക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇത്തരത്തില്‍ പ്രവേശന പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ജെഎന്‍യുവില്‍ അടക്കം സമാന മാതൃകയില്‍ പ്രവേശന പരീക്ഷകള്‍ നിലവിലുണ്ട്. ഡിയുവിലെ അധ്യാപക സംഘടനകളും പ്രവേശന പരീക്ഷയ്‌ക്ക് അനുകൂല നിലപാടെടുത്തിരുന്നു.

ഇത്തവണ ദല്‍ഹി സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള കോളജുകളില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് കേരളത്തില്‍ നിന്നാണ്. 1,890 കുട്ടികളാണ് വിവിധ കോളജുകളില്‍ പ്രവേശനം നേടിയത്. പ്രവേശനം ലഭിച്ച മലയാളി വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്ക് 98.4 ശതമാനമാണ്. അതായത് ദല്‍ഹിയിലെ പ്രധാന കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഒരു സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭിക്കുന്ന സ്ഥിതി വിശേഷം സംജാതമായി. ഹിന്ദു കോളജ്, മിറാണ്ട ഹൗസ്, സാക്കില്‍ ഹുസൈന്‍ കോളജ്, രാംജാസ് കോളജ്, ഹന്‍സ് രാജ് കോളജ് എന്നിവിടങ്ങളിലെ മിക്ക ബിരുദ വിഷയങ്ങള്‍ക്കും ബഹുഭൂരിപക്ഷം സീറ്റുകളും മലയാളി വിദ്യാര്‍ഥികളാണ്. ഇതിനെതിരെ വലിയ പ്രതിഷേധവും പരാതിയുമാണ് ഉയര്‍ന്നത്.

Tags: examentrance examദല്‍ഹി യുണിവേഴ്‌സിറ്റിkeraladelhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

India

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies