Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍; പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ അന്തിമ വിജ്ഞാപനവുമായി കേന്ദ്ര-വന പരിസ്ഥിതി മന്ത്രാലയം; ഈ മാസം അവസാനം ചര്‍ച്ച

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകളിലുള്ള 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിക്കുന്നത്. ഇതില്‍ 9,107 ചതുരശ്ര കി.മി പ്രദേശം സമ്പൂര്‍ണ്ണ വന മേഖലയും ബാക്കിയുള്ള പ്രദേശം വനത്തോട് ചേര്‍ന്നുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശവുമാണ്. എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം 13,108 ചതുരശ്ര കി.മി പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിച്ചത്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 4, 2021, 04:22 pm IST
in India

ന്യൂദല്‍ഹി: പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നു. ഈ മാസം അവസാനം വിജ്ഞാപനം പുറത്തിറക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കിത്തരണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തെ 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കി.മി പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കി പ്രഖ്യാപിച്ചുകൊണ്ടാവും അന്തിമ വിജ്ഞാപനം പുറത്തിറങ്ങുക.

പശ്ചിമഘട്ട വിജ്ഞാപനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ചര്‍ച്ചകള്‍ തുടരുകയാണ്. കസ്തൂരിരംഗന്‍ അന്തിമവിജ്ഞാപനത്തിന് മുമ്പ് ബന്ധപ്പെട്ട കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്ര തൊഴില്‍-പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദ്രയാദവ് ഇന്നലെ കേരളാ എംപിമാരുടെ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഒരിക്കല്‍ക്കൂടി ചര്‍ച്ചകള്‍ വേണമെന്ന് നിര്‍ദേശിച്ചത്. ഇക്കാര്യം കേന്ദ്രവനം പരിസ്ഥിതി മന്ത്രി അംഗീകരിച്ചു. ഡിസംബര്‍ 31 ന് അന്തിമവിജ്ഞാപനത്തിലേക്ക് കടക്കും മുമ്പ് ജനപ്രതിനിധികളുമായും വിവിധ സംഘടനാ നേതാക്കളുമായും പരിസ്ഥിതി മന്ത്രി ചര്‍ച്ച നടത്താനും തീരുമാനിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകളിലുള്ള 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിക്കുന്നത്. ഇതില്‍ 9,107 ചതുരശ്ര കി.മി പ്രദേശം സമ്പൂര്‍ണ്ണ വന മേഖലയും ബാക്കിയുള്ള പ്രദേശം വനത്തോട് ചേര്‍ന്നുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശവുമാണ്. എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്  പ്രകാരം 13,108 ചതുരശ്ര കി.മി പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിച്ചത്. ഇതില്‍ നിന്ന് 3,115 ചതുരശ്ര കി.മി പ്രദേശം ഒഴിവാക്കിയാണ് കരട് വിജ്ഞാപനം ഇറങ്ങിയത്. അന്തിമ വിജ്ഞാപനത്തിലും ഇതു തന്നെയാണ് ഉണ്ടാവുക.

Tags: keralaforകേന്ദ്ര സര്‍ക്കാര്‍പരിസ്ഥിതിnotificationഭൂപേന്ദര്‍ യാദവ്പശ്ചിമഘട്ട സംരക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.