Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വംശനാശ ഭീഷണി; 30 ദക്ഷിണാഫ്രിക്കന്‍ കാണ്ടാമൃഗങ്ങള്‍ എയര്‍ലിഫ്റ്റിലൂടെ റുവാണ്ടയിലേക്ക്

1970 മുതലുള്ള വേട്ടയാടുന്നത് കൊണ്ട് ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 03:48 pm IST
in World

കേപ്ടൗണ്‍: കാണ്ടാമൃഗങ്ങളുടെ അംഗസംഖ്യയിലെ കുറവ് നികത്താനായി 30 എണ്ണത്തെ ദക്ഷിണാഫ്രിക്കയിലെ ഫിന്‍ഡ പ്രൈവറ്റ് ഗെയിം റിസര്‍വയോറില്‍ നിന്ന് കിഴക്കന്‍ റുവാണ്ടയിലെ അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ സിംഗിള്‍ എയര്‍ലിഫ്റ്റായിരുന്നു ഇത്.  

രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് എയര്‍ലിഫ്റ്റിങ് നടത്തിയത്. ഒന്ന് അവയെ മയക്കാനായി ഉപയോഗിച്ചപ്പോള്‍ രണ്ടാമതേത്ത് അവയെ പൊക്കിയെടുക്കാനാണ് ഉപയോഗിച്ചത്. ലോകത്താകെ ശേഷിക്കുന്നതില്‍ 98.8 ശതമാനം ദക്ഷിണാഫ്രിക്കന്‍ കാണ്ടാമൃഗങ്ങളെ സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ, കെനിയ, നമീബിയ എന്നിവിടങ്ങളില്‍ മാത്രമാണ് കാണാന്‍ കഴിയുക. 1970 മുതലുള്ള വേട്ടയാടുന്നത് കൊണ്ട് ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിരുന്നു.  

വന്യമൃഗങ്ങളെ സ്ഥലം മാറ്റുമ്പോള്‍ ട്രക്കുകളാണ് പൊതുവെ ഉപയോഗിക്കാറുള്ളതെങ്കിലും റോഡ് മാര്‍ഗം എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ എയര്‍ലിഫ്റ്റ് ചെയ്താണ് സ്ഥലം മാറ്റുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് കാണ്ടാമൃഗങ്ങളെ എയര്‍ലിഫ്റ്റ് ചെയ്തു തുടങ്ങിയത്. നാലു വയസ്സിനും 27 വയസ്സിനും ഇടയിലുള്ള 19 പെണ്‍കാണ്ടാമൃഗങ്ങളെയും 11 ആണ്‍കാണ്ടാമൃഗങ്ങളെയും അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് സ്ഥലം മാറ്റിയത്. അക്കഗേര നാഷണല്‍ പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ആര്‍ഡിബി സംഭവത്തെ ചരിത്രത്തിലേക്കുള്ള നാഴികക്കല്ലെന്നാണ് വിശേഷിപ്പിച്ചത്.

വംശനാശഭീഷണിയുടെ വക്കിലാണ് വെള്ളകാണ്ടാമൃഗങ്ങള്‍. കൊമ്പുകള്‍ക്കായി ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നു. വെള്ള കാണ്ടാമൃഗത്തിന്റെ ഉപവിഭാഗത്തില്‍ പെടുന്ന സതേണ്‍ വൈറ്റ് റൈനോ വംശനാശഭീഷണി രൂക്ഷമായി നേരിടുന്ന വിഭാഗമാണ്. ഇരുപതിനായിരത്തോളം സതേണ്‍ വൈറ്റ് റൈനോ മാത്രമാണ് ലോകത്ത് ഇനി അശേഷിക്കുന്നത്. മറ്റൊരു ഉപവിഭാഗമായ നോര്‍തേണ്‍ വൈറ്റ് റെനോയുടെ ഭൂരിഭാഗവും വംശനാശത്തിന് ഇരയായി. രണ്ട് പെണ്‍ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ഭൂമിയില്‍ ഇനിയുള്ളത്.  

വിമാനത്തില്‍ എത്തിച്ച ശേഷം കാണ്ടാമൃഗങ്ങളെ മയക്കിയിരുന്നില്ലെന്ന് അക്കഗേര നാഷണല്‍ പാര്‍ക്ക് മാനേജര്‍ ജെസ് ഗ്രുണര്‍ പറഞ്ഞു. എന്നാല്‍ വിമാനത്തില്‍ കയറിയതോടെ അവ പൂര്‍ണമായും കിടക്കാന്‍ തുടങ്ങി. ഇതുമൂലം അവര്‍ക്ക് എഴുന്നേറ്റു നില്‍ക്കാനും അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പ് 2015 ലും 2017 ലുമാണ് വന്യമൃഗങ്ങളെ അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നത്. 2015 ല്‍ കുറച്ച്  സിംഹങ്ങളെയും,  2017 ല്‍ 18 ഈസ്‌റ്റേണ്‍ ബ്ലാക്ക് റെനോകളെയുമാണ് അവസാനമായി അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തത്.

Tags: ദക്ഷിണാഫ്രിക്കAirlineAnimal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗവേട്ടയ്‌ക്ക് തോക്കുമായെത്തിയ മൂവര്‍ സംഘം പിടിയില്‍

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

Environment

500 കിലോ ഭാരമുള്ള പക്ഷി : മുട്ടയ്‌ക്ക് കോഴിമുട്ടകളുടെ 160 ഇരട്ടി വലുപ്പം : എവിടെയാണ് ആ ആനപ്പക്ഷി ?

Kerala

കണ്ണൂരില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി

Kerala

അനധികൃത കടത്ത് തടയാൻ മൃഗസംരക്ഷണവകുപ്പ് ചെക്ക് പോസ്റ്റുകൾ നവീകരിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.