Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാതന്ത്ര്യത്തിന്റെ അമൃത് സാധാരണക്കാരിലേക്കും; ഇന്ന് ദേശീയ നിയമ ദിനം

സമാനതകളില്ലാത്ത രാഷ്‌ട്രമാണ് ഭാരതമെന്ന പോലെ തന്നെ സമാനതകളില്ലാത്തതാണ് നമ്മുടെ ഭരണഘടനയും. 1949 നവംബര്‍ 26 ന് നിലവില്‍ വന്ന ഭരണഘടന ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നു.

Janmabhumi Online by Janmabhumi Online
Nov 26, 2021, 05:51 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം രാഷ്‌ട്രം ‘ആസാദി കാ അമൃത് മഹോത്സവ’മായി ആഘോഷിക്കുകയാണ്. ദീര്‍ഘകാലം വിവിധ തരത്തില്‍ അടിമത്തത്തിലായിരുന്ന ഒരു രാഷ്‌ട്രം പല തരത്തില്‍ അതിതീവ്രമായി നടത്തിയ പോരാട്ടത്തിന്റെ അനന്തരഫലമായിരുന്നു 1947 ലെ സ്വാതന്ത്ര്യലബ്ധി. അറിയപ്പെടാത്ത പതിനായിരങ്ങളുടെ  ബലിദാനമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്.  

മുന്നില്‍ നിന്നും നയിച്ചവര്‍ക്ക് പ്രേരണയായി ഒളിഞ്ഞും തെളിഞ്ഞും അത്തരക്കാര്‍ ഉണ്ടായിരുന്നതിനാലാണ് സ്വാതന്ത്ര്യം അത്രവേഗം കരഗതമായത്. സ്വതന്ത്രഭാരതം അത്തരത്തിലുള്ള നിരവധി പേരെ ബോധപൂര്‍വ്വം തമസ്‌കരിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത പോരാട്ടം നടത്തിയ വീര സവര്‍ക്കര്‍ അടക്കമുള്ളവരും തമസ്‌കരിക്കപ്പെട്ടു എന്നത് നാം അവരോട് കാണിച്ച നീതികേടാണ്. അത്തരത്തിലുള്ളവരെ ഓര്‍ക്കാനും അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കി ബഹുമാനിക്കാനും സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവം ഉപയോഗിക്കണം.

സമാനതകളില്ലാത്ത രാഷ്‌ട്രമാണ് ഭാരതമെന്ന പോലെ തന്നെ സമാനതകളില്ലാത്തതാണ് നമ്മുടെ ഭരണഘടനയും. 1949 നവംബര്‍ 26 ന് നിലവില്‍ വന്ന ഭരണഘടന ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്നു. ബൃഹത്തും ആഴത്തിലുള്ളതും സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഭരണഘടന, നമുക്ക് സംഭാവന ചെയ്ത ഡോ. അംബേദ്കര്‍ അടക്കമുള്ള രാഷ്‌ട്ര നായകരെ ഓര്‍ക്കാനും നമുക്ക് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ കഴിയണം.  

പൗരാണിക ഭാരതത്തിലെ നീതിന്യായ സമ്പ്രദായം പേരുകേട്ടതായിരുന്നു, അത് ധര്‍മ്മത്തിലധിഷ്ഠിതമായിരുന്നു. മനു നീതിയും ചാണക്യ നീതിയും മാത്രമല്ല നമ്മുടെ ഇതിഹാസങ്ങളിലും ഭാരതത്തിന്റെ നീതി- ധര്‍മ്മ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ധര്‍മ്മത്തിലും സംസ്‌കാരത്തിലും അധിഷ്ഠിതമായ നമ്മുടെ നീതിബോധം നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഉന്നത നീതിപീഠത്തിന്റെ ‘യഥോ ധര്‍മ്മ സ്തതോ ജയഃ’ എന്ന ആപ്തവാക്യം.  

ഭാരതത്തിന്റെ നിയമ സംവിധാനത്തില്‍ പാശ്ചാത്യ സ്വാധീനം ഉണ്ടായിട്ടുണ്ട്. അത് ദീര്‍ഘകാലത്തെ വിദേശാധിപത്യത്തില്‍ നിന്നും ഉണ്ടായതാണ്. നമ്മുടെ നീതി നിര്‍വ്വഹണ- നീതിന്യായ സംവിധാനത്തെ   ഭാരതവത്കരിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകളും ചിന്തകളും ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ്”Our legal System is colonial, not suited for Indian population. The need of the hour is the Indianisation of Justice delivery system”  എന്ന ഭാരതത്തിന്റെ മുഖ്യ ന്യായാധിപന്‍ ജസ്റ്റിസ് എന്‍.വി.രമണയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്നവനും നീതി ലഭ്യമാകുമ്പോഴേ നമ്മുടെ നീതിന്യായ സംവിധാനം അര്‍ത്ഥപൂര്‍ണ്ണമാകൂ. ന്യായഃ മമ ധര്‍മ്മ എന്ന ആപ്തവാക്യം പ്രാപ്തമാക്കാനും, നീതിന്യായ സംവിധാനം ലളിതവത്കരിക്കാനും കുടി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ഉപകരിക്കണം

Tags: indiaലോഭരണഘടന
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

Article

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

India

സിന്ധു നദീജല കരാർ നിർത്തിയതിന് ഇന്ത്യയോട് പ്രതികാരം ചെയ്യും : വെള്ളം തന്നില്ലെങ്കിൽ യുദ്ധം ചെയാനും പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ

India

കണ്ണിമവെട്ടുന്ന സമയം കൊണ്ട് പാകിസ്ഥാന്റെ ആണവകേന്ദ്രം കിരാന കുന്നുകൾ ഭസ്മമാകും : ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ അഗ്നി -V ഒരുക്കാൻ ഇന്ത്യ

India

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നു ; ഞങ്ങൾ വിചാരിച്ചത് ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് ; ബിലാവൽ ഭൂട്ടോ സർദാരി

പുതിയ വാര്‍ത്തകള്‍

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies