Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വാകര്യ വ്യക്തി ഓട കെട്ടിയടച്ചു; നെടുങ്ങോലം വടക്കേമുക്കില്‍ മലിനജലം കെട്ടിനില്‍ക്കുന്നു; ജനം ദുരിതത്തില്‍

മഴക്കാലമായാല്‍ നാലുമുക്ക് ജങ്ഷനില്‍ ദിവസങ്ങളോളം വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. മുട്ടോളം പൊങ്ങുന്ന വെള്ളം കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 05:08 pm IST
in Kollam
ഓട നിറഞ്ഞ് വെള്ളമൊഴുകുന്നു

ഓട നിറഞ്ഞ് വെള്ളമൊഴുകുന്നു

പരവൂര്‍: നെടുങ്ങോലം വടക്കേമുക്കില്‍ മഴക്കാലത്ത് മലിനജലം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തത് ജനങ്ങളെ വലയ്‌ക്കുന്നു. നെടുങ്ങോലം, വടക്കേമുക്ക് കല്ലാഴി കലുങ്കുവഴി കായലിലേക്ക് മലിനജലമൊഴുകുന്ന ഓടയുടെ അവസാനഭാഗം അടച്ചതാണ് മലിനജലം ഒഴുകാതിരിക്കാന്‍ കാരണം.  

സ്വകാര്യ വ്യക്തി നിര്‍മാണ പ്രവൃത്തികള്‍ക്ക് ഓട കെട്ടിയടച്ചതാണ് ചിറക്കര പതിനാറാം വാര്‍ഡിലെ ജനങ്ങളാകെ ദുരിതത്തിലാക്കുന്നത്.  കല്ലാഴി താഴ്ന്ന പ്രദേശമായതിനാല്‍ മഴപെയ്യുമ്പോള്‍ നെടുങ്ങോലം എംഎല്‍എ ജങ്ഷനില്‍ നിന്നുള്ള അഴുക്കു വെള്ളം കുത്തിയൊലിച്ച് റോഡ് സൈഡിലുള്ള കലുങ്കിന്റെ ഭാഗത്തുനിന്ന് ഗതിമാറി പറമ്പുകളിലേക്കും വീടുകളിലേക്കും കയറുകയാണ്.  

ഇതു മൂലം കിണറുകളില്‍ മലിനജലം കലര്‍ന്ന് ഇതുപയോഗിക്കുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിരവധി അസുഖങ്ങള്‍ പിടിപെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലമായാല്‍ നാലുമുക്ക് ജങ്ഷനില്‍ ദിവസങ്ങളോളം വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. മുട്ടോളം പൊങ്ങുന്ന വെള്ളം കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുകയാണ്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തവിധം പരിസരമാകെ മലിനജലവും ചെളിയും നിറഞ്ഞുനില്‍ക്കും. റോഡിനു സമീപത്തെ ശിവപാര്‍വ്വതിക്ഷേത്രവും, പരിസരവും വെള്ളത്തിലാകും. കൂടാതെ അപകടകരമായ രീതിയില്‍ ട്രാന്‍സ്‌ഫോര്‍മറും ഉണ്ട്.  

നെടുങ്ങോലം വടക്കേമുക്കില്‍ നിന്നുള്ള റോഡരികിലെ അഴുക്കുചാല്‍ ഒരു വീടിനുമുന്നിലാണ് അവസാനിക്കുന്നത്. ഈ വീട്ടുകാര്‍ 12 വര്‍ഷം മുമ്പ് അഴുക്കുചാല്‍ പാറ ഉപയോഗിച്ച് കെട്ടിയടച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.  മുമ്പ് ഇതു വഴിയായിരുന്നു മഴവെള്ളം അടുത്തുള്ള വയലിലേക്ക് ഒഴുകിയിരുന്നത്. വര്‍ഷങ്ങളായി മണ്ണും ചെളിയും മൂടിക്കിടന്ന ഈ ഓട ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണി രതീഷിന്റെ നേതൃത്വത്തില്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കൂടി ഒന്നര കിലോമീറ്ററോളം ചെളിയും മണ്ണും നീക്കം ചെയ്തു. ചിറക്കര പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഓട ശുചീകരിച്ചത്.  

മുപ്പതു മീറ്റര്‍ മാത്രം അവശേഷിക്കെ അനധികൃത നിര്‍മാണം നടത്തിയ സ്വകാര്യ വ്യക്തി തടസങ്ങളുമായെത്തി. തര്‍ക്കത്തില്‍ പഞ്ചായത്തും പോലീസും ഇടപെട്ടതോടെ അഴുക്കുചാല്‍ വൃത്തിയാക്കല്‍ താത്ക്കാലികമായി നിര്‍ത്തി.  കളക്ടര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി, വെള്ളം ഒഴുകിപ്പോകാന്‍ വഴിയുണ്ടാക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പിന്നീട് നടപടിയുണ്ടായില്ല. അതോടെയാണ് പ്രദേശവാസികള്‍ കര്‍മസമിതി രൂപവത്കരിച്ച് അഴുക്കുചാല്‍ നന്നാക്കാന്‍ തുടങ്ങിയത്.  ഓട വൃത്തിയാക്കാന്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ കളക്ടര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കി.

Tags: waterkollamമാലിന്യനിര്‍മ്മാര്‍ജ്ജനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.