Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരിച്ചടിച്ച് പൊലീസ്; മഹാരാഷ്‌ട്രയിലെ ഗഡ്ചിറോലിയിൽ 26 മാവോയിസ്റ്റുകളെ വധിച്ച് കമാന്‍ഡോ സംഘം; കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസിലെ കുറ്റവാളിയും

കിഴക്കന്‍ മഹാരാഷ്‌ട്രയിലെ ഗഡ്ചിറോലിയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചതായി സൈന്യം. 26 മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും കണ്ടെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Nov 13, 2021, 10:01 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: കിഴക്കന്‍ മഹാരാഷ്‌ട്രയിലെ ഗഡ്ചിറോലിയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചതായി സൈന്യം. 26 മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും കണ്ടെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞു.

ഒരര്‍ത്ഥത്തില്‍ ഈ വര്‍ഷം ഏപ്രിലില്‍ ഛത്തീസ്ഗഢിലെ റായ്പൂരില്‍ 22 സൈനികരെ മാവോയിസ്റ്റുകള്‍ കൊന്നതിന് പ്രതികാരമായി മാറി ശനിയാഴ്ചത്തെ ഏറ്റുമുട്ടല്‍. മഹാരാഷ്‌ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയിലാണ് ശനിയാഴ്ച മാവോയിസ്റ്റ്-കമാന്‍ഡോ ഏറ്റുമുട്ടല്‍ നടന്ന ഗഡ്ചിറോലി. ഛത്തീസ് ഗഡില്‍ നിന്നും വ്യത്യസ്തമായി ഇന്‍റലിജന്‍സ് പിഴവുകളില്ലാതെയാണ്  ഇക്കുറി പൊലീസ് കമാന്‍ഡോ സംഘം നക്സലൈറ്റ് കോട്ടയായി അറിയപ്പെടുന്ന ഗഡ്ചിറോളിയില്‍ ആക്രമണം നടത്തിയത്.മുംബൈയിൽ നിന്നും 900 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗഡ്ചിറോലി ജില്ലയിലെ കോട്ട്ഗുൽ-ഗ്യാരബട്ടി വനമേഖലയിലാണ് ഏറ്റമുട്ടൽ നടന്നത്. രാവിലെ 6.30ഓടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകൾ തുടർന്നിരുന്നു.  

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഭീമ കൊറേഗാവ് കേസിലെ കുറ്റവാളിയായ മിലിന്ദ് തെല്‍തുംബ്‌ഡെയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.  എന്‍ ഐഎയും പുനെ പൊലീസും അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയാണ് മിലിന്ദ്. സിപി ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. ഭീമ കൊറേഗാവ് കേസില്‍ എന്‍ ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മിലിന്ദിനെക്കുറിച്ച് വിവരിക്കുന്നുണ്ട്.  

കൊല്ലപ്പെട്ടവരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും ഉണ്ടെന്നാണ് സൂചന.  ഏറ്റമുട്ടലിൽ നാല് കമാന്‍ഡോകള്‍ക്ക്  പരിക്കേറ്റിട്ടുണ്ട്.ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച രാവിലെ പരിശോധനയ്‌ക്ക് ഇറങ്ങിയ സി-60 പൊലീസ് കമാന്‍ഡോ നടത്തിയ തിരച്ചിലിനിടയില്‍ പോലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചതോടെ സൈന്യം തിരിച്ചാക്രമിക്കുകയായിരുന്നു. മാവോയിസ്റ്റുകളുടെ കയ്യിൽ നിന്നും വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ടോളം മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Tags: ഗഡ്ചിരോളിനക്‌സല്‍ ആക്രമണംമഹാരാഷ്ട്രഛത്തീസ്ഗഡ്മാവോയിസ്റ്റ്ഭീമ കൊറേഗാവ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies