Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദുവിന് മുന്നില്‍ തോറ്റ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി; അഡ്വക്കേറ്റ് ജനറലിന്റെ കസേര തെറിപ്പിച്ച് ശക്തനായി സിദ്ദു

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലിരിത്തുന്ന നവജ്യോത് സിംഗ് സിദ്ദുവിന്റെ ആവശ്യത്തിന് മുന്നില്‍ തലതാഴ്‌ത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. പഞ്ചാബില്‍ ഈയിടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ എ.പി. ഡിയോളിന്റെ രാജി ചരണ്‍ ജിത് സിംഗ് ചന്നിക്ക് ഒടുവില്‍ സിദ്ദുവിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സ്വീകരിക്കേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 08:40 pm IST
in India

ചണ്ഡീഗഡ്: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലിരിത്തുന്ന നവജ്യോത് സിംഗ് സിദ്ദുവിന്റെ ആവശ്യത്തിന് മുന്നില്‍ തലതാഴ്‌ത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. പഞ്ചാബില്‍ ഈയിടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ എ.പി. ഡിയോളിന്റെ രാജി ചരണ്‍ ജിത് സിംഗ് ചന്നിക്ക് ഒടുവില്‍ സിദ്ദുവിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സ്വീകരിക്കേണ്ടി വന്നു.

സിദ്ദുവിന്റെ ഖഡ്ഗമേറ്റ് ആദ്യം അറ്റുവീണത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തലയായിരുന്നെങ്കില്‍ ചൊവ്വാഴ്ച സിദ്ധു തെറിപ്പിച്ചത് അഡ്വക്കേറ്റ് ജനറലിന്റെ കസേര. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെങ്കില്‍ സംസ്ഥാന ഡി.ജി.പിയേയും അഡ്വക്കേറ്റ് ജനറലിനേയും നീക്കണമെന്നും, അല്ലാത്ത പക്ഷം താന്‍ സ്ഥാനം രാജി വെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിയോളിന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചത്.2015ല്‍ നടന്ന വെടിവെയ്‌പ്പിന് കാരണക്കാരാണ് ഡി.ജി.പിയും അഡ്വക്കേറ്റ് ജനറലുമെന്നാണ് സിദ്ദു ആരോപിക്കുന്നത്.  

തിങ്കളാഴ്ചയാണ് ഡിയോള്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചത്. രാജി ലഭിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും ക്യാബിനറ്റ് യോഗത്തിലാകും തീരുമാനം എടുക്കുക എന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഡിയോളിന്റെ രാജി മന്ത്രിസഭ അംഗീകരിച്ചതായി ചരണ്‍ജിത് സിങ് ചന്നി അറിയിച്ചത്. പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സ്ഥാനം വഹിക്കുന്ന ഇഖ്ബാല്‍ സിംഗ് സഹോതയുടെ സ്ഥാനത്തേക്ക് പകരക്കാരുടെ പട്ടിക കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും ചന്നി കൂട്ടിച്ചേര്‍ത്തു

തുടക്കം മുതലേ അഡ്വക്കേറ്റ് ജനറലിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയ്‌ക്ക് ഒടുവില്‍ സിദ്ദുവിന്റെ പിടിവാശിയ്‌ക്ക് മുന്നില്‍ തലകുനിയ്‌ക്കേണ്ടി വന്നു. ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയും നവജ്യോത് സിംഗ് സിദ്ദുവും ചേര്‍ന്ന് അഡ്വക്കേറ്റ് ജനറല്‍ എപിഎസ് ഡിയോളിന്റെ രാജി സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ കഴിഞ്ഞ കുറെ ദിവസമായി അഡ്വക്കേറ്റ് ജനറലിനെതിരായ സിദ്ദുവിന്റെ യുദ്ധം വിജയിച്ചിരിക്കുകയാണ്.  

സപ്തംബര്‍ 27നാണ് അഡ്വക്കേറ്റ് ജനറലായ അതുല്‍ നന്ദ വിരമിച്ച ഒഴിവിലേക്ക് ഡിയോളിനെ നിയമിച്ചത്. അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നു ഡിയോളിന്റെ നിയമനം. എന്നാല്‍ ഈ നിയമനത്തെ തുടക്കം മുതലേ നവജ്യോത് സിംഗ് സിദ്ദു എതിര്‍ത്തു. സിദ്ദു സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി നിലകൊള്ളുന്നതായി ഡിയോള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇത് പിന്നീട് ഡിയോളും സിദ്ദുവും തമ്മിലുള്ള വാക്പോരില്‍ കലാശിച്ചെങ്കിലും സിദ്ദു നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതിന് ഹൈക്കമാന്‍റ് പച്ചക്കൊടി വീശിയതോടെ ഡിയോളിന്റെ തൊപ്പി തെറിക്കുകയായിരുന്നു. 

Tags: punjabകോണ്‍ഗ്രസ് ഹൈക്കമാന്‍റ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022അഡ്വക്കേറ്റ് ജനറല്‍ ഡിയോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ സിദ്ധു

India

ഭാര്യയേയും അമ്മായിയമ്മയേയും വെടിവെച്ച് കൊന്ന് മുൻ സൈനികൻ ആത്മഹത്യ ചെയ്തു ; ജീവനൊടുക്കിയത് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച്

India

പഞ്ചാബിലെ ഫിറോസ് പൂരില്‍ മൊഹല്ലയ്‌ക്കടുത്ത് വെച്ച് യുവ ആര്‍എസ്എസ് നേതാവിനെ വെടിവെച്ച് കൊന്നു

India

പഞ്ചാബ് മുൻ ഡിജിപിയുടെ മകൻ അകീൽ അക്തറിന്റെ മരണത്തിൽ ട്വിസ്റ്റ് ; പിതാവിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് അകീലിന്റെ അവസാന വീഡിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.