Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധുരനാരങ്ങ വിറ്റ് വിദ്യാഭ്യാസ വിപ്ലവം; ഹരേക്കല ഹജ്ജബ്ബയിലൂടെ തിളക്കമേറുന്നത് പദ്മശ്രീക്കും; പദ്മ ജേതാക്കള്‍ പ്രചോദനമാകണമെന്ന് പ്രധാനമന്ത്രി

തെരുവില്‍ മധുരനാരങ്ങ വിറ്റ് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്‌കൂള്‍ ആരംഭിക്കുകയും വര്‍ഷാവര്‍ഷം അതിന്റെ വളര്‍ച്ചയ്‌ക്കായി പണം നല്കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ വിശുദ്ധന്‍ എന്നര്‍ത്ഥം വരുന്ന അക്ഷര സാന്ത എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 07:22 pm IST
in India

ന്യൂദല്‍ഹി: മംഗലാപുരം ഹരേക്കല സ്വദേശി ഹജ്ജബ്ബയെന്ന തെരുവു കച്ചവടക്കാരന്‍ പദ്മശ്രീ പുരസ്‌കാരം പ്രഥമ പൗരനില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ തിളക്കമേറുന്നത് പുരസ്‌കാരത്തിനും. സ്വന്തം നാടായ ഹരേക്കലയില്‍ സ്‌കൂള്‍ തുറന്ന് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനാണ് അറുപത്തഞ്ചുകാരനായ ഹജ്ജബ്ബയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

തെരുവില്‍ മധുരനാരങ്ങ വിറ്റ് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്‌കൂള്‍ ആരംഭിക്കുകയും വര്‍ഷാവര്‍ഷം അതിന്റെ വളര്‍ച്ചയ്‌ക്കായി പണം നല്കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ വിശുദ്ധന്‍ എന്നര്‍ത്ഥം വരുന്ന അക്ഷര സാന്ത എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.  ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.

 ഇത് വെല്ലുവിളിയായി ഏറ്റെടുത്ത് 1995 ല്‍ സ്‌കൂള്‍ നിര്‍മാണത്തിലേക്കുള്ള യാത്ര തുടങ്ങി. സ്‌കൂളിനുള്ള ഭൂമിയും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും നേടി. 1999 ല്‍ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഒരു സ്‌കൂള്‍ അനുവദിച്ചു. തുച്ഛമായ തന്റെ വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് ഗ്രാമത്തില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി അവിടെ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. പത്താംതരം വരെയുള്ള ക്ലാസുകളിലായി ഇന്ന് 175 കുട്ടികളാണ് സ്‌കൂളിലുള്ളതെന്ന് ഹരേക്കല ഹജ്ജബ്ബ പറഞ്ഞു. 2020ല്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ വിവരം മാധ്യമങ്ങള്‍ അറിയിക്കുമ്പോഴും തെരുവില്‍ നാരങ്ങ കച്ചവടം നടത്തുന്ന തിരക്കിലായിരുന്നു ഈ നിശബ്ദ വിദ്യാഭ്യാസ വിപ്ലവ നായകന്‍.

രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ നിന്ന് പ്രചോദനംഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്‌കാര വിതരണത്തിനുശേഷം ട്വിറ്ററിലാണ് മോദി  അഭിപ്രായം പങ്കുവെച്ചത്. പൊതുനന്മയ്‌ക്കുവേണ്ടിയുള്ള മാതൃകാപരമായ പ്രയത്‌നങ്ങള്‍ക്ക് താഴേത്തട്ടിലെ വിജയികളെ അംഗീകരിക്കുന്നത് കണ്ടതില്‍ അതിയായ സന്തോഷം തോന്നി.  

സമ്മാനം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പരിസ്ഥിതി മുതല്‍ സംരംഭം വരെ, കൃഷി മുതല്‍ കല വരെ, ശാസ്ത്രം മുതല്‍ സാമൂഹിക സേവനം, പൊതുഭരണം മുതല്‍ സിനിമ വരെ… പദ്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നവര്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. ഓരോ അവാര്‍ഡ് ജേതാക്കളെയും കുറിച്ച് അറിയാനും പ്രചോദനം നേടാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു.

Tags: lifemodi governmentരാഷ്ട്രപതികഥpadma shri award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Varadyam

കഥ: ശേഷം…

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.